tag:blogger.com,1999:blog-33920663146057786822024-03-16T12:57:27.263+05:30വെള്ളെഴുത്ത്വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger441125tag:blogger.com,1999:blog-3392066314605778682.post-40430083150768965012024-03-03T11:59:00.004+05:302024-03-03T12:03:23.010+05:30ഗ്രന്ഥപ്പുരയിലെ കണ്ണാടികൾ<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0k6Y4fSs1XEy5x2v33iR81_Mplcyyd9aqmSF2XcvFH7SnX4zTtRsVNEG1FLMJuL5xDPHEWeNMvqkW36UjfAn1kEAhSRv6ZzIVzMDkzVbfSh2QEU-bvdS7IA1Qn0CVNt2BEDKsVZD11yQoZ2ofAECB5YQEO7EBhf8BB8se8gTkBrLMEXYYukiUzQQvMLM/s598/WTP.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="350" data-original-width="598" height="187" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0k6Y4fSs1XEy5x2v33iR81_Mplcyyd9aqmSF2XcvFH7SnX4zTtRsVNEG1FLMJuL5xDPHEWeNMvqkW36UjfAn1kEAhSRv6ZzIVzMDkzVbfSh2QEU-bvdS7IA1Qn0CVNt2BEDKsVZD11yQoZ2ofAECB5YQEO7EBhf8BB8se8gTkBrLMEXYYukiUzQQvMLM/s320/WTP.png" width="320" /></a></div><br /><p></p><p><span> </span>വായനയെക്കുറിച്ചുള്ള ആലോചനയിൽ അസ്വസ്ഥമായ രീതിയിൽ മുന്നിൽ വന്നു
നിൽക്കുന്ന ഒരു നിഴൽരൂപമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു
കൃതിയിൽ നിന്നിറങ്ങി വന്ന് സമകാലത്തിലും നിരന്തര വായനക്കാരെയും
അല്ലാത്തവരെയും തുറിച്ചു നോക്കിക്കൊണ്ടു നിൽക്കുന്ന അൻപതു കഴിഞ്ഞ ആ
മെല്ലിച്ച വിഷാദാകൃതിയുടെ പേര് ലാ മാൻചയിലെ ഡോൺ ക്വിക്സോട്ട് (ഡാൺ
കിഹോത്തെ/ഡോൺ കിഹോട്ടെ) എന്നാണ്. അയാളെ പരിചയപ്പെടുത്തിക്കൊണ്ട്
പുസ്തകത്തിന്റെ തുടക്കത്തിൽ സെർവാന്റിസ് പറയുന്നു, “രാത്രി മുഴുവനും,
പ്രഭാതംമുതൽ പ്രദോഷംവരെ വായനയിൽ ലയിച്ചിരുന്ന് നിദ്രാവിഹീനത്വവും
അമിതവായനയുംകൊണ്ട് അയാൾ തലച്ചോറിനെ വരട്ടിക്കളഞ്ഞു.”സ്വന്തം നിലയ്ക്ക്
അതിസാഹസികമായ ഭ്രമയാത്രകൾ നടത്താനും അതുവഴി അയാളുടെ സ്വത്വത്തെ സവിശേഷമായി
നിർണ്ണയിക്കാനും അയാൾക്ക് അവസരവും ഊർജ്ജവും നൽകിയ പുസ്തകങ്ങളെ മരണത്തോട്
അടുത്തനിമിഷങ്ങളിൽ അയാൾ തള്ളിക്കളഞ്ഞു. കഥാപാത്രത്തിനു വൈകിയുണ്ടായ
ബോധോദയമായിട്ടാണ് നോവലിൽ ആ സന്ദർഭത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ശല്യങ്ങളൊന്നുമില്ലാതെ ആറുമണിക്കൂർ നീണ്ട മരണംപോലെയുള്ള ഉറക്കത്തിൽനിന്ന്
ഉണർന്നെഴുന്നേറ്റ കിക്സോട്ട് തനിക്കു ചുറ്റും ഉത്കണ്ഠാകുലരായികൂടി
നിന്നവരോടായി പറയുന്നു, “ഇപ്പോൾ എന്റെ മനസ്സ് ആ വെറുക്കപ്പെട്ട
മാടമ്പിസാഹിത്യകൃതികളുടെ തുടർച്ചയായ വായന വഴിയുണ്ടായ അജ്ഞതയുടെ അവ്യക്തമായ
നിഴലുകളാൽ മൂടപ്പെടാതെ നിർമ്മലമായിരിക്കുന്നു. അവയിലുള്ളതെല്ലാം
അസംബന്ധങ്ങളും വ്യാജങ്ങളും മാത്രമാണെന്ന് വ്യക്തമായി കാണുന്നു.” തുടർന്നയാൾ
പേരിലും മാറ്റം വരുത്തി അയാളെ അയാളാക്കിയ പൂർവസ്വത്വത്തെ ഉപേക്ഷിച്ചു
കളയുകയും ചെയ്യുന്നു. വായന രൂപപ്പെടുത്തിയ ബോധവും ജീവിതം നൽകിയ
തിരിച്ചറിവും തമ്മിലുള്ള സംഘർഷം കിക്സോട്ടിന്റെ വാക്കുകളിലുണ്ട്. ഈ
വിള്ളലിനെപ്പറ്റിയുള്ള സംശയത്തെ ഗാഢമാക്കുന്നു എന്നതാണ് ‘ഡോൺ
കിക്സോട്ടി’ന്റെ വർത്തമാനകാലപ്രസക്തി. പുസ്തകവായന മനുഷ്യരെ കൊണ്ടെ
ത്തിക്കുന്ന ലോകം അവരുടെ പരിസരയാഥാർത്ഥ്യങ്ങളുമായി ഒട്ടും ബന്ധമില്ലാത്ത
താകാനുള്ള സാധ്യതയ്ക്കു നേരെ നോവൽ കണ്ണാടി പിടിക്കുകയാണെന്നു പറയാം.
1200-ഓളം പുറങ്ങളുണ്ട് ‘ഡോൺ കിക്സോട്ടി’ന്. വായനയുടെ തീവ്രയത്നം
ആവശ്യപ്പെടുന്ന പുസ്തകം ആത്യന്തികമായി വായനക്കാരെ, വായനകൊണ്ടുള്ള
പ്രയോജനമെന്ത് എന്ന് ആലോചിക്കാനാണ് ആവശ്യപ്പെടുന്നത് എന്നുവരുന്നത്
രസകരമാണല്ലോ.</p>
<p><span> </span>വ്യത്യസ്തമാനങ്ങളുള്ള യാഥാർത്ഥ്യങ്ങളിലേക്കും അനുഭവങ്ങളിലേക്കും
കൂട്ടിക്കൊണ്ടു പോകുന്നു എന്നതാണ് പുസ്തകവായനയെപ്പറ്റിയുള്ള ഒരു
സ്തുതിവാചകം. താരതമ്യേന ഹ്രസ്വമായ മനുഷ്യായുസ്സിനെ ഏകമാനഗതിയല്ലാതാക്കാൻ
വേണ്ട വിഭവസമാഹരണമാണ് പുസ്തകങ്ങൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ നമ്മുടെ
സമൂഹത്തിൽ പുസ്തകം വായിച്ച് ഒറ്റയ്ക്കിരിക്കുന്ന ഒരാൾ അത്ര സുഖകരമായ
കാഴ്ചയല്ല. ഒരു പണിയും ചെയ്യാതെ വെറുതെയിരിക്കുന്ന ആളാണ് അയാൾ. സാമൂഹികബോധം
കഷ്ടിയായ ഒരാളായി അയാൾ സ്ഥാനപ്പെടാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടാണ്
പുസ്തകപ്രേമിയുടെ ധ്യാനമഗ്നമായ വായനാമുഹൂർത്തങ്ങളെ ഇടപെട്ട് തകർക്കുക സമൂഹം
സ്വാഭാവികമായി ഏറ്റെടുത്തു പോരുന്ന പ്രതിബദ്ധതാപ്രവർത്തനമാണ്. നേരം
വെളുത്ത് ഏറെ കഴിഞ്ഞിട്ടും മതികെട്ട് ഉറങ്ങുന്ന ഒരാളെ വിളിച്ച്
കർത്തവ്യനിരതനാവാൻ പ്രേരിപ്പിക്കുന്ന ഉത്തരവാദിത്വം പോലെയുള്ള ഒന്നാണത്.
ഇപ്പോൾ വായന, പുസ്തകവായന മാത്രമല്ലാത്തതിനാൽ പുസ്തകവുമായി
കെട്ടുപിണഞ്ഞുകിടക്കുന്ന അവസ്ഥയ്ക്ക് പൊതുബോധത്തിൽ അനല്പമായ
പഴക്കമണവുമുണ്ട്. ഡിജിറ്റൽ കാലത്തും പുസ്തകവുമായി ചടഞ്ഞുകൂടുന്ന അയാൾ
ഭൂതകാലത്തിലെവിടെയോ തറഞ്ഞു കിടക്കുകയല്ലേ എന്ന സംശയം ആളുകൾക്കുണ്ട്. </p>
<p></p>
<h3><span style="color: #626262;"></span></h3>
<p><span> </span>സാമൂഹികജീവിതത്തെ സാഹിത്യം പ്രതിഫലിപ്പിക്കുന്നു എന്ന രൂഢമായ വിശ്വാസം
കേരളീയസമൂഹത്തിൽ ഇപ്പോഴും പ്രബലമാണ്. “നാനാതരം സാമൂഹ്യബന്ധങ്ങളോടു കൂടിയ
മനുഷ്യന്റെ വികാരവിചാരങ്ങളെയും ആഗ്രഹാഭിലാഷങ്ങ ളെയും
ജീവിതവീക്ഷണഗതിയെയുമാണ് ഉത്തമങ്ങളായ എല്ലാ സാഹിത്യകൃതികളും
ചിത്രീകരിക്കുന്നത്. അതുകൊണ്ട് സാമൂഹികജീവിതത്തിന്റെ പ്രതിഫലനമാണ്
സാഹിത്യം.” എന്ന് ‘എന്തല്ല സാഹിത്യം’ എന്നു വിശദീകരിച്ചുകൊണ്ട് 1956-ൽ കെ
ദാമോദരൻ എഴുതി. (എന്താണ് സാഹിത്യം?) സാഹിത്യകൃതികൾ സാമൂഹികജീവിതത്തി ന്റെ
സത്യസന്ധമായ പ്രതിഫലനമാ ണെങ്കിൽ ജീവിതത്തെ അറിയാൻ കൃതികളെ തൊട്ടാൽ മതി.
പത്തു പുസ്തകം വായിച്ച ഒരാൾ വിഭിന്നങ്ങളായ പത്തു ജീവിതവും ആയിരം കൃതികൾ
വായിച്ചയാൾ ആയിരം ജീവിതവും അറിയുന്നു എന്നാണ് വിശ്വാസം. അതനുസരിച്ച്
യന്ത്രത്തെപോലെ നിരന്തരം പുസ്തകം വായിച്ചു തള്ളിക്കൊണ്ടിരിക്കുന്ന ഒരാൾ
അസാധാരണമായ ജീവിതജ്ഞാനമുള്ള പ്രമാണിയായി തീരേണ്ടതാണ്. എന്നാൽ വാസ്തവമതല്ല.
പലപ്പോഴും മുരടിച്ച സർഗാത്മകതയുടെ തരംകുറഞ്ഞ ഇനമായി വായനയെ
പട്ടികപ്പെടുത്തുന്നവരും കുറവല്ല. രചനയിൽ വിജയിക്കാൻ കഴിയാത്തവർ
രചനാതന്ത്രങ്ങൾ മനസിലക്കാൻ വായിച്ചു തുടങ്ങുന്നു. അതിൽ മുഴുകി ജീവിതം
തീരുന്നു. എഴുത്തുകൊണ്ടെന്നപോലെ വായനകൊണ്ടും പ്രതീകാത്മകമൂലധനസമാഹരണം
നടത്താമെന്നു കണ്ടെത്തിയ ചിലരുമുണ്ട്. പരസ്പരപൂരക മാണെങ്കിലും
സർഗാത്മകപ്രവർത്തനത്തോളം വരുമോ വായനാത്മകതയുടെ നിരതദ്രവ്യ മെന്ന
കാര്യത്തിൽ പലർക്കും സംശയമുണ്ട്. </p>
<p><span> </span>രചനയിലെ ആവിഷ്കാരത്തിന് പ്രകടനസ്വഭാവമുണ്ട്. എന്നാൽ കേവലവായനയിലെ
ആത്മപ്രകാശനം സ്വകീയമാണ്. സുകുമാർ അഴീക്കോട് പുസ്തകവായനയെ പ്രണയവുമായാണ്
ബന്ധപ്പെടുത്തുന്നത്. (വായനയുടെ സ്വർഗം) സാധാരണപ്രണയങ്ങൾക്കുള്ള രോഗങ്ങളും
ബാധകളും പുസ്തകപ്രണയത്തിനില്ല. മനുഷ്യരുടെ അതിവ്യാകുലമായ ഐഹികജീവിതത്തിൽ
നിഷ്കളങ്കമായ ആനന്ദം കിട്ടുന്ന നിമിഷങ്ങളാണ് പുസ്തകങ്ങൾ
സമ്മാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വിദ്യാഭ്യാസം
നീട്ടിവയ്ക്കപ്പെടുന്ന ശൈശവമാണെങ്കിൽ (മാനസികമായ അടിമത്തം, തായാട്ട്
ശങ്കരൻ) വായനയ്ക്കുനേരെയും ഏതാണ്ടതുപോലെയൊരു മനഃശാസ്ത്രസമീപനത്തിനു
സാധ്യതയുണ്ടെന്നു പറയാവുന്നതാണ്. ദേഹാദ്ധ്വാനത്തിന്റെ അഭാവം എന്ന ഘടകം
അതിൽകൂടിക്കലരുന്നുണ്ട്. ഭൗതികമായും മാനസികമായും വായിക്കുന്നയാൾ
വെറുതേയിരിക്കുന്നയാളാണ് എന്നാണ് പാരമ്പര്യവിശ്വാസം. അത്തരക്കാർ
വായിച്ചവയെമാത്രമായി ആവർത്തിച്ചുകൊണ്ടിരിക്കുമെന്ന കാര്യത്തിൽ
സോക്രട്ടീസിനു സംശയമില്ലായിരുന്നു. ഉയർന്ന വിചാരതലങ്ങൾ ചിന്തകൊണ്ട്
കീഴടക്കാൻ, മറ്റുള്ളവരുടെ അനുഭവ-മാനസികലോകങ്ങളെ സദാ
പിൻപറ്റിക്കൊണ്ടിരിക്കുന്ന ഒരാൾ അശക്തനായിരി ക്കുമെന്നാണ് പുസ്തകം
ഓർമ്മശക്തിയെയും ചിന്താശക്തിയെയും ഇല്ലാതാക്കും എന്നു സോക്രട്ടീസ്
പറഞ്ഞതിന്റെ പൊരുൾ. മുൻപേ രൂപപ്പെടുത്തിവച്ച നിശ്ചിത ഘടനയിലേക്കാണ്
വായിക്കുന്ന വസ്തുതകളെല്ലാം ചെന്നു നിറയുന്നതെങ്കിൽ വായന പ്രത്യേകിച്ചൊരു
മാറ്റവും ഒരാളിൽ ഉണ്ടാക്കാൻ പോകുന്നില്ല. ആയിരം പുസ്തകങ്ങൾക്കുശേഷവും അയാൾ
ആവർത്തിക്കുന്നത് ഭാവുകത്വപരമായും മൂല്യവിചാരപരമായും പഴയ പല്ലവികളാണെങ്കിൽ
സമൂഹത്തിനും തലമുറകൾക്കും അതുകൊണ്ടെന്ത് ഉപയോഗം? നമ്മുടെ പല
നിരന്തരവായനക്കാരിൽ പലരും അകപ്പെട്ടിട്ടിട്ടുള്ള ഭ്രമലോകമാണിത്.
ഭൂതകാലത്തിലെവിടെയോ ഉറച്ചുപോയൊരു ഘടനയെ പൊളിക്കാൻ സഹായിക്കാത്ത വായനകൾ ഒരാൾ
ഉള്ളിലേക്ക് ചെലുത്തിക്കൊണ്ടിരിക്കുന്ന വിവരങ്ങളിൽ ഒരു മാറ്റവും
വരുത്തുന്നില്ല. ജീർണ്ണത വായും പിളർന്നിരിക്കുന്ന അവിടെ ചെന്നുകയറുന്ന
വസ്തുതകളുടെ മൗലികമായ ഒരൊച്ചയും പിന്നീട് പുറത്തുവരികയില്ല. </p>
<p></p>
<h3></h3>
<p><span> </span>നൂറ്റാണ്ടുകൾക്കു മുൻപ് ലാ മാൻചയിൽ, പുസ്തകങ്ങളുടെ പിന്നാലെ പാഞ്ഞ
തന്റെ ജീവിതത്തിന്റെ ആകത്തുകയെക്കുറിച്ച് മരണക്കിടക്കയിൽ കിടന്നു ദുഃഖിച്ച
ഡോൺ കിക്സോട്ട് അവിടെ മരിച്ചുപോയ ആളല്ല. പുസ്തകവും തുറന്നു
പിടിച്ചിരിക്കുന്ന ഓരോ മനുഷ്യനിലും അയാളുടെ ബാധയുണ്ട്. രാത്രിയും
പകലുമില്ലാത്ത വായനകൊണ്ട് എന്തുനേട്ടം എന്ന് ആലോചിക്കുന്നവർക്കെല്ലാം
ചുമടിറക്കിവയ്ക്കാവുന്ന അത്താണിയാണ് ലാ മാൻച. ബോർഹസിനെയും സെർവാന്റിസിനെയും
താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ ‘സെർവാന്റിന്റെ വായനശാല’ എന്ന
ഒരു പ്രയോഗം ഉംബെർട്ടോ എക്കോ ഉപയോഗിച്ചിട്ടുണ്ട്. അതുതന്നെയാണ്
കിക്സോട്ടിന്റെയും സുപ്രസിദ്ധമായ വായനശാല. പുസ്തകങ്ങളുടെ ഭാവനാലോകം
അയാൾക്ക് വാഗ്ദാനം ചെയ്ത വസ്തുതകളെയും സ്ത്രീകളെയും സാഹസികതകളെയും
യഥാർത്ഥലോകത്തിൽ തിരഞ്ഞ് സ്വന്തമാക്കാനാണ് കിക്സോട്ട് ശ്രമിച്ചത്.
അതുകൊണ്ടയാൾ ഈ ലോകവും അയാളുടെ വായനശാലപോലെയാണെന്ന് പ്രതീക്ഷിക്കുകയും
വിശ്വസിക്കുകയും ചെയ്തു. മാടമ്പികളുടെ വീരസാഹസികകഥകൾ വായിച്ചുണ്ടാക്കിയ
മാനസികചട്ടത്തിലേക്ക് ലോകത്തെ ചുരുക്കിക്കെട്ടാനായി തുനിഞ്ഞിറങ്ങി എന്നതാണ്
അയാളെ അപഹാസ്യനാക്കി മാറ്റിയ സംഗതി. </p>
<p><span> </span>മറ്റൊരു മാരകവായനക്കാരനായ ബോർഹസിനെ നോക്കുക. അദ്ദേഹത്തിന് ലോകം സ്വന്തം
വായനശാലയായിരുന്നു. എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഗ്രന്ഥശാലയിലു
ണ്ടെന്ന് അദ്ദേഹം കരുതി. സാധാരണ മനുഷ്യർക്കു ഉൾക്കൊള്ളാനാവാത്ത വൈവിധ്യ
ങ്ങളുടെ ബാഹ്യലോകത്തെക്കുറിച്ചുള്ള ധാരണ സ്വരൂപിക്കാൻ ബോർഹസിനു പുസ്തകങ്ങളാ
യിരുന്നു ആധാരം. സ്വയമേവ പ്രപഞ്ചമായിയിരിക്കുന്ന വായനശാല വിട്ടിറങ്ങേണ്ട
ആവശ്യമുണ്ടെന്ന് അദ്ദേഹത്തിനു തോന്നിയില്ല. ബോർഹസിനെയും സെർവാന്റിസിനെയും
താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ (Between La Mancha and Babel)
‘സെർവാന്റിന്റെ വായനശാല’ എന്ന ഒരു പ്രയോഗം ഉംബെർട്ടോ എക്കോ
നടത്തിയിട്ടുണ്ട്. അവിടെ പുസ്തകങ്ങൾ അയാളെ അവർ പരിചയപ്പെടുത്തിയ വസ്തുതകളും
സ്ത്രീകളും സാഹസികതകളും പുറത്തയാളെ കാത്തിരിക്കുകയാണെന്ന്
പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. വിപരീതദശയിലുള്ള ഒന്നായിരുന്നു ബോർഹസിന്റെ
ഗ്രന്ഥപ്പുര. എക്കോ കൂട്ടിച്ചേർക്കുന്നത് ഇങ്ങനെയാണ് : ‘ലോകം ഒന്നു നിർത്തി
തരൂ, എനിക്കിവിടെ ഇറങ്ങണം എന്ന് ഒരാൾക്ക് ആവശ്യപ്പെടാൻ കഴിയാത്തതുപോലെ,
ബോർഹസിനു ലൈബ്രറിയിൽനിന്ന് ഇറങ്ങണമെന്നു തോന്നിയില്ല’. പുസ്തകങ്ങളിൽനിന്നു
കണ്ടെത്തിയ സത്യത്തെ യഥാർത്ഥജീവിതത്തിൽ തിരയാൻ ഇറങ്ങിത്തിരിച്ച
കിക്സോട്ടിന്റെ ഗ്രന്ഥപ്പുരയ്ക്കുള്ള വാതിൽ, പുസ്തകങ്ങളാണ് ആത്യന്തിക
സത്യമെന്നു വിശ്വസിച്ച ബോർഹസിന്റെ ഗ്രന്ഥാലയത്തിനില്ലായിരുന്നു എന്നാണ്
ഉംബെർട്ടോ എക്കോയെ ഉദ്ധരിച്ച് അജയ് പി മങ്ങാട്ട് (പുറത്തേക്കു
വാതിലില്ലാത്ത ഗ്രന്ഥാലയം) എഴുതുന്നത്. കിക്സോട്ടിന്റെ കാലാന്തരമാതൃകകളെ
പുറത്തെ ജീവിതത്തിൽ ചെറുപുഞ്ചിരിയോടെ തിരയുന്നതുപോലെ ബോർഹസിന്റെയോ
കാഫ്കയുടെയോ വായനക്കാർക്ക് അവരുടെ കഥാപാത്രങ്ങളെ സ്വന്തം ജീവിതപരിസരത്ത്
അങ്ങനെ തിരയാൻ പറ്റുമോ എന്ന ചോദ്യവും ഈ താരതമ്യം മുന്നിൽകൊണ്ടുവരുന്നുണ്ട്.
‘പുറത്തേയ്ക്ക് വാതിലുകളുള്ളതും ഇല്ലാത്തതുമായ ഗ്രന്ഥാലയങ്ങൾ’ വായനയുടെ
രൂപകങ്ങൾകൂടിയാകുന്നു. കിക്സോട്ടിന്റെ ലാ മാൻചയും ബോർഹസിന്റെ ബാബേലും
അവയുടെ കാലവ്യത്യാസത്തെ അവഗണിച്ച് വായനയുടെ വ്യത്യസ്തഭാവ ങ്ങളായി ഇപ്പോഴും
കുടിയിരുപ്പുകൾ നടത്തുന്നു. </p>
<h3><span style="color: #626262;"></span></h3>
<p><span> </span>വായനയെക്കുറിച്ച് അറുപതുകൾക്കുശേഷം ഉണ്ടായ സങ്കല്പനങ്ങൾ സ്വകാര്യമോ
നിഷ്ക്രിയമോ ആയ പ്രക്രിയയായല്ല വായനയെ വിലയിരുത്തുന്നത്. ഒരു കൃതിയെ
ജനിക്കുക- നശിക്കുക എന്ന സ്വാഭാവികവിധിയിൽനിന്ന് മോചിപ്പിക്കുന്നതും അത്
ജനിച്ച സാഹചര്യത്തിൽ കുടുങ്ങിക്കിടക്കാൻ അനുവദിക്കാതിരിക്കുന്നതും
വായനയാണ്. കൃതിയ്ക്കും അതിന്റെ അർത്ഥം നിർണ്ണയിക്കുന്ന
സാമൂഹികസാഹചര്യങ്ങൾക്കും ഇടയിലെ നിർണ്ണായക പങ്കാളിയാണ് വായിക്കുന്ന ആൾ.
സമൂഹത്തിലെ അർത്ഥോത്പാദന പ്രക്രിയയെ വിശകലനം ചെയ്യാൻ സഹായിക്കുന്ന ആശയമായും
സംസ്കാരം, ഭാഷ, പ്രത്യയശാസ്ത്രം, സ്വത്വബോധം, ജനാധിപത്യം, മൂലധനം തുടങ്ങിയ
സങ്കല്പനങ്ങളെപോലെ മനുഷ്യരുടെ സാമൂഹികജീവിതാനുഭവത്തെ വിവരിക്കാൻ അവശ്യം
വേണ്ടിവരുന്ന വാക്കുകളിൽ ഒന്നായും ‘വായന’ മാറിയെന്ന് പി പി രവീന്ദ്രൻ
എഴുതുന്നത് ഈ അർത്ഥത്തിലാണ്. (മാർക്സെഴുത്തും തുടർച്ചകളും) ഒന്നിൽനിന്ന്
മറ്റൊന്നിലേക്ക് കൂടുമാറിക്കൊണ്ട് പാഠങ്ങൾ നെയ്തെടുക്കുന്ന പ്രക്രിയയാണ്
(ടെക്സ്റ്റയിലിങ്) ഇന്ന് വായന. സാമൂഹികരൂപീകരണ പ്രക്രിയയിൽ ഇടപെടുന്ന
ഘടകങ്ങളാണ് വായനയിലും ഇടപെടുന്നത്. ഒറ്റ നോട്ടത്തിൽ നിഷ്ക്രിയവും
നിസ്സംഗവുമായിരുന്ന വായന പ്രായോഗികതലത്തിൽ സാമൂഹികവും ചരിത്രപരവുമായ
ബാധ്യതകൾ ഏറ്റെടുക്കുന്ന കൃത്യമായി മാറി. </p>
<p><span> </span>വായനയിൽ ഉത്പാദിപ്പിക്കപ്പെടുന്നതാണ് ‘പാഠം’. എഴുതുന്നയാൾ കൃതിയിലൂടെ
അവതരിപ്പിക്കുന്ന ഭാവപദ്ധതികളുടെ രൂപരേഖയെ സ്വന്തം ജീവിതസാഹചര്യത്തിലും
പശ്ചാത്തലത്തിലുംവച്ച് മൂർത്തതയിലെത്തിക്കുന്ന കർമ്മപരിപാടിയാണ് വായന.
അതുവഴി രചനയുടെ സഹനിർമ്മാതാവായി അയാൾ പരിണമിക്കുന്നു. എഴുതുന്നയാളിനു
ലഭിക്കുന്ന സാമ്പത്തികവും സാംസ്കാരികവുമായ പ്രതിഫലസൗജന്യങ്ങൾ
വായിക്കുന്നയാളിനില്ല എന്നത് ശരിയാണ്. എന്നാൽ ഏകാന്തമായ വായനയിൽ അയാൾ
അനുഭവിക്കുന്ന ആനന്ദാനുഭൂതിയും അതിന്റെ തുടർച്ചകളും ഏകപക്ഷീയവും
വ്യക്തിനിഷ്ഠവുമായ രസാസ്വാദനത്തിൽനിന്നുമാത്രമായി ഉണ്ടായി വരുന്നതാണോ എന്ന്
സമകാലികമായ വായനാസങ്കല്പനങ്ങളുടെ വെട്ടത്തിൽ സംശയിക്കാവുന്നതാണ്.
പാഠങ്ങളുടെ നിർമ്മാണപങ്കാളിത്തത്തിനുള്ള പ്രതീകാത്മക പ്രതിഫലവുംകൂടിയല്ലേ
അത്? </p><p style="text-align: left;"><span> </span><span> </span><span style="font-weight: normal;">വായിച്ചു മതികെട്ടു പോയ ആളാണ് കിക്സോട്ട്. പുസ്തകങ്ങൾ നൽകിയ
യാഥാർത്ഥ്യത്തെ ലോകത്തിൽ തിരഞ്ഞയാൾ. ബോർഹസ് ലോകത്തെ പുസ്തകങ്ങളിൽ
കണ്ടെത്തിയ വായനക്കാരനും. ഈ രണ്ടു നാഴികകല്ലുകൾക്കിടയിൽ പലയിടത്തായിട്ടാണ്
പലവിധത്തിലുള്ള വായനക്കാർ വിന്യസിക്കപ്പെട്ടിരിക്കുന്നത്. വായന
ഒറ്റതിരിഞ്ഞുള്ള കർമ്മമല്ല. വായനയെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ
വായനക്കാരെപ്പറ്റിയുള്ള സാമൂഹികമായ ധാരണയെക്കുറിച്ചുകൂടി
ആലോചിക്കേണ്ടതായുണ് എന്നാണ് എക്കോ പറഞ്ഞുവച്ചത്. ദീർഘകാലം
കൊട്ടിയടച്ചിരുന്ന വാതിൽ തുറന്ന് ഒരിക്കൽ അതുവരെ വായിച്ചതിന്റെ പൊരുളുതേടി
അപരിചിതമായ ഒരു ലോകത്തേയ്ക്കിറങ്ങേണ്ടി വരുമെന്നത് എതു
വായനക്കാരനും/കാരിയും അഭിമുഖീകരിക്കേണ്ട ഒരു യാഥാർത്ഥ്യമാണ്. പുസ്തകത്തി
ന്റെ മാത്രമല്ല, ഏതുതരം വായനയുടെയും അന്തരാള ഘട്ടമാണ് ആ നിർബന്ധ മുഹൂർത്തം.
‘എന്തിനു വായിക്കുന്നു’ എന്ന കുഴക്കുന്ന ചോദ്യം വന്ന് കാലിൽ
ചുറ്റുന്നതുവരെ ഉത്തരമാലോചിക്കാതെ നീട്ടിക്കൊണ്ടുപോകാവുന്നതാണ് ആ
അഭിമുഖീകരണം. പുസ്തകം അതിന്റെ നിർമ്മാണസാഹചര്യങ്ങളെ മൂർത്തമാക്കി
ചട്ടയിട്ട് വെടിപ്പാക്കിവച്ച വിചാരങ്ങളെ ഉപേക്ഷിച്ച് കൃതി
ഉത്പാദിപ്പിക്കുന്ന പാഠങ്ങളുടെ അനിശ്ചിതത്വത്തിൽ വിഹരിക്കാൻ ഒരാൾക്കു
ലഭിക്കുന്ന സ്വകാര്യസ്വാതന്ത്ര്യമാണ് വായനയുടെ രസമേഖല. ബാർത്തിന്റെ
സങ്കല്പനത്തെ ഓർമ്മയിൽവച്ചുകൊണ്ട് നമുക്കതിനെ ‘വായനയുടെ രതിമേഖല’യെന്നും
വിളിക്കാം.</span></p><p style="text-align: left;"><span style="font-weight: normal;"> </span></p><p style="text-align: left;"><span style="font-weight: normal;">wtplive.com <span style="font-size: x-small;">(</span></span><span style="font-size: x-small;"><span style="font-weight: normal;">29th February | Issue 200)</span></span></p><p style="text-align: left;"><span style="font-weight: normal;">https://wtplive.in/Niroopanam-Vimarshanam/sivakumar-rp-about-thought-on-reading-5702<br /></span></p><p></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-62448310222625507152023-10-23T21:34:00.003+05:302023-10-23T21:34:21.464+05:30പാറമേൽ, ഇരുട്ടിൽ<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwyJeV5-JH8Nu8CXoFGlWtngmTsmges6jzCfqtYFENc3FEtsOZkTMMZ987PNv-lvP-8pwQ6DGxJjwatV0q93nf2flP5DhEmLtKbJkqjvhDctczh28_q4xI9NBfG3BAEy6VLaSVgR2ypw_dsHOtfITx34KFcW2O0MqXSWgoN6cdlCJZkfdS0ULHBap7XCY/s1410/maadhayamam.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1410" data-original-width="994" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwyJeV5-JH8Nu8CXoFGlWtngmTsmges6jzCfqtYFENc3FEtsOZkTMMZ987PNv-lvP-8pwQ6DGxJjwatV0q93nf2flP5DhEmLtKbJkqjvhDctczh28_q4xI9NBfG3BAEy6VLaSVgR2ypw_dsHOtfITx34KFcW2O0MqXSWgoN6cdlCJZkfdS0ULHBap7XCY/s320/maadhayamam.jpeg" width="226" /></a></div><br />എൻ ബി സുരേഷിന്റെ കവിത ‘പാറമേൽ, ഇരുട്ടിൽ’ (ലക്കം 1337) കാഴ്ചയെയും സഞ്ചാരത്തെയും ഒപ്പം പ്രമേയപരമായി പാരമ്പര്യകവിതാശീലങ്ങളെയും പ്രശ്നവത്കരിക്കുന്ന കവിതയായാണ് അനുഭവപ്പെട്ടത്. കവിതയിലെ രചയിതാവ്യക്തിത്വം (ഓഥേഴ്സ് പേഴ്സണാലിറ്റി) ഇരുട്ടിനെ പ്രത്യേകതരത്തിൽ പ്രണയിക്കുന്ന ആളാണ്. അത് അത്ര സ്വാഭാവികമായ കാര്യമല്ല. അറിവിന്റെ വെളിച്ചത്തോട് ദൂരെ പോകാൻ പറയുന്ന സൗന്ദര്യാത്മകമായ ചോദനയോ (ജി ശങ്കരക്കുറുപ്പ്) തമസ്സാണ് സുഖപ്രദമെന്നു വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന സാമൂഹികമായ നിരാശയോ (അക്കിത്തം) അല്ല കവിതയ്ക്ക് ആസ്പദമായ മനോഭാവത്തെ രൂപപ്പെടുത്തിയത്. ഇരുട്ടിൽ നിൽക്കുന്ന തനിക്ക് വിളക്കു കൊളുത്തി അഭയം നൽകണമെന്ന പ്രാർത്ഥനയും (പി കുഞ്ഞിരാമൻ നായർ) അയാൾ ഉയർത്തുന്നില്ല. 1908-ൽ വി സി ബാലകൃഷ്ണപ്പണിക്കർ എഴുതിയ ഒരു വിലാപം എന്ന കവിതയിലെ ഭാര്യ മരിച്ച മനുഷ്യനെയും ഇവിടെ ഓർക്കാവുന്നതാണ്. ‘തിങ്ങിപ്പൊങ്ങുന്ന തമസ്സിൽ കടലിൽ വീണ കുടംപോലെ മുങ്ങിപ്പോയ ഭൂചക്രവാളത്തെ അഭിമുഖീകരിച്ചുകൊണ്ടിരുന്ന അയാളെ ബാധിച്ച ദാരുണമായ ഏകാന്തതയെയും വിഷാദത്തെയുമാണ് കവി ഇരുട്ടിന്റെ തീവ്രതയിലൂടെ സാക്ഷാത്കരിച്ചത്. <br /><br />പ്രകൃതിയെ അഭിമുഖീകരിച്ച് ഒറ്റയ്ക്കിരിക്കുന്ന, കവിതയിലെ മനുഷ്യന്റെ മുന്നിൽ ഇത്തരം പ്രതീകകല്പനകളുടെ തീവ്രമായ ഭാവവൈവശ്യങ്ങളില്ല. ഇരുട്ടിൽ മുഖമൊളിപ്പിക്കാൻ ശ്രമിക്കുന്ന തരം കാല്പനികത അയാളെ തീണ്ടുന്നില്ല. കുടുംബബന്ധങ്ങളിൽനിന്ന് (അല്ലെങ്കിൽ അതുപോലെയുള്ള സാമൂഹികമായ കെട്ടുപാടുകളിൽനിന്ന്) വിടുതൽ നേടിയ സ്വച്ഛനായ ഒരു യാത്രികന്റെ നിഴൽരൂപത്തെയാണ് കവിത പ്രേക്ഷണം ചെയ്യുന്നത്. വെളിച്ചത്തിന്റെ കടൽത്തിരകളിൽ കൊഴുക്കുന്ന ഭൂമിയെ ഇരുന്നു കാണുകയും പാറപോലെ ഉറയ്ക്കുന്ന കൂരിരുട്ടിൽ നടന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്ന അസാധാരണത്വമാണ് അയാൾക്ക് ഊർജ്ജം നൽകുന്നത്. ഒരർത്ഥത്തിൽ കവിതയിൽ അവതരിപ്പിക്കപ്പെടുന്ന അയാളുടെ കാഴ്ച നോക്കുക. അത് ഇരുട്ടിനായുള്ള അയാളുടെ കാത്തിരിപ്പിന്റെ അവശ്യംഭാവിയായ ഫലമാണ്.<br /><br />അയാൾ കൂർമ്പൻ പാറയുടെ തുഞ്ചത്തിരിക്കുന്നു. ബഹിരാകാശയാത്രികന്റെ ഉപമ സ്വയം അണിയുന്നു. അകലങ്ങളുടെ പ്രലോഭനം അറിയുന്നു. പ്രകൃതിയെ ഉറ്റുനോക്കിയിരിക്കുന്ന ഈ സഞ്ചാരിയുടെ യാത്രോദ്യമമാണ് കവിതയ്ക്ക് ഉൾബലം നൽകുന്നത്. ആ നിലയ്ക്ക് അയാൾ ഉത്സാഹിയാണ്. നിറവൈവിദ്ധ്യങ്ങളോ (അതേ പച്ചയും, നീലയും) വെളിച്ചമോ തിരിച്ചറിയാനാവാത്തവിധം അന്ധതയോ ബാധിര്യമോപോലുള്ള ശാരീരികമായ വെല്ലുവിളികളും അയാളെ അലട്ടുന്നില്ല. മിന്നാമിനുങ്ങിന്റെ ചിറകിലെ നക്ഷത്രത്തെ അയാൾക്കു കാണാം. അവയുടെ ചിറകടിയൊച്ച അയാൾക്കു കേൾക്കാം. ഇത്രയും സൂക്ഷ്മമായ ഇന്ദ്രിയസംവേദനങ്ങളുടെ നിലയിൽനിന്നുകൊണ്ടാണ് നടക്കുക എന്ന തന്റെ പ്രവർത്തനപൂരണത്തിനായി അയാൾ ഇരുട്ടിനെയും കാത്തിരിക്കുന്നത്. <br /><br />സാമൂഹികമോ വ്യക്തിപരമോ ആയ പിൻവാങ്ങൽ നിലയിലോ വിഷാദത്തിന്റെ പ്രതീകാത്മകമായ തലത്തിലോ അല്ലാതെയുള്ള ഇരുട്ടിനായി അയാളുടെ കാത്തിരിപ്പ് എന്ന് ഇതിൽനിന്നെല്ലാം വ്യക്തം. സഞ്ചാരത്തിന്റെ സൗന്ദര്യമാണ് കാഴ്ച. ഇവയെ തമ്മിൽ കൂട്ടിയിണക്കുന്നത് വെളിച്ചവുമാണ്. എന്നാൽ കാഴ്ചയെയും വെളിച്ചത്തിന്റെയും ഈ ഇണബന്ധത്തെ നിഷേധിച്ചുകൊണ്ട് സ്വന്തം നിലപാടിനെ രൂപപ്പെടുത്തുകയും സ്വകീയമായ വീക്ഷണത്തെ അവലംബിക്കാൻ ഉത്സാഹത്തോടെ തീരുമാനിക്കുകയും ചെയ്യുന്നതിലൂടെ അയാൾ ലോകത്തിന്റെ സാമ്പ്രദായിക സ്വഭാവവുമായി തെറ്റുന്നു; കവിതാശീലങ്ങളിൽനിന്നു വഴി മാറുന്നു; വ്യക്തിഗതജീവിതത്തിന്റെ പതിവുകളെ തിരിച്ചിടുന്നു. <br /><br />(മാധ്യമം ആഴ്ചപ്പതിപ്പ് , 2023 ഒക്ടോബർ 23<br /><br /><br /><br /><br /><br /><br /><p></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-54740731538176836942023-10-09T00:07:00.002+05:302023-10-09T00:07:33.548+05:30കൂടെ പഠിക്കുന്നവർ<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgw68t0TD47H4Ylxl8W2gtrU66ehFbuaHQh4VEhE7nG6-xAfLIjRPQ9EaTjGc5A4jp_6Uc-aIPhQgd7DhF3jDKOWR8cwB8OHR_CWq6Z4g-IVb5Zi8xYrrjNm4bqIVZ26RWfV4N8SAn7GVcszonB85txR_i31CIPU-5VeaVVA3-OlYSWU830zdblHnbThOI/s1280/Classmates_2006_.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="720" data-original-width="1280" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgw68t0TD47H4Ylxl8W2gtrU66ehFbuaHQh4VEhE7nG6-xAfLIjRPQ9EaTjGc5A4jp_6Uc-aIPhQgd7DhF3jDKOWR8cwB8OHR_CWq6Z4g-IVb5Zi8xYrrjNm4bqIVZ26RWfV4N8SAn7GVcszonB85txR_i31CIPU-5VeaVVA3-OlYSWU830zdblHnbThOI/s320/Classmates_2006_.jpg" width="320" /></a></div><br /><p></p><p><!--[if !mso]>
<style>
v\:* {behavior:url(#default#VML);}
o\:* {behavior:url(#default#VML);}
w\:* {behavior:url(#default#VML);}
.shape {behavior:url(#default#VML);}
</style>
<![endif]--><!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves>false</w:TrackMoves>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-US</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0cm 5.4pt 0cm 5.4pt;
mso-para-margin-top:0cm;
mso-para-margin-right:0cm;
mso-para-margin-bottom:10.0pt;
mso-para-margin-left:0cm;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Georgia","serif";
mso-ascii-font-family:Georgia;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Georgia;
mso-hansi-theme-font:minor-latin;}
</style>
<![endif]-->
</p><p class="MsoNormal" style="line-height: normal; mso-margin-bottom-alt: auto; mso-margin-top-alt: auto; text-align: justify;"><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">സമീപകാലത്തിറങ്ങിയ ചലച്ചിത്രങ്ങളില്‍ </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ക്ലാസ്മേറ്റ്സ്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">നേടിയെടുത്ത ജനപ്രിയതയും
സാമ്പത്തിക വിജയവും സിനിമയെ ഗൌരവമായി കണക്കിലെടുക്കുന്നവരെ ഇരുത്തി
ചിന്തിപ്പിച്ചിട്ടുണ്ട്. ഒരു കലാസൃഷ്ടിയുടെ ജനപ്രിയതയ്ക്ക് കാരണമാവാറുള്ളത്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">അത്
അഭിസംബോധനചെയ്യുന്ന ജനതയുടെ വസ്തുനിഷ്ഠയാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടുന്ന
രീതിയാണ്. ഏറിയകൂറും സമൂഹത്തിന്റെ അബോധതലത്തിലാണ് അത്തരമൊരു ഇടപെടല്‍
സംഭവിക്കാനുള്ള സാദ്ധ്യതയുള്ളത്. അതുകൊണ്ട് ചലച്ചിത്ര നിര്‍മ്മാതാക്കള്‍
ചലച്ചിത്രങ്ങളില്‍ നിന്നു പുറപ്പെട്ടുവരുന്ന അബോധ സന്ദേശങ്ങളെ ക്കുറിച്ച് ബോധവാന്മാരായിക്കൊള്ളണമെന്നില്ല.
അതുകൊണ്ടാണ് ചലച്ചിത്രത്തെപ്പറ്റിയുള്ള അവരുടെ അവകാശവാദം പലപ്പോഴും നിരൂപണങ്ങളിലും
പഠനങ്ങളിലും പൊളിഞ്ഞുപോകുന്നത്. അതായത് </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ടെക്സ്റ്റ്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’ </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ഉത്പാദിപ്പിക്കുന്ന
അതേ അര്‍ത്ഥം തന്നെയാവണമെന്നില്ല </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ചിഹ്നങ്ങള്‍</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"> നിര്‍മ്മിക്കുന്നത്. മലയാള
സിനിമയില്‍ ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന മുസ്ലീം- ദളിത്-ആദിവാസി- സ്ത്രീ
വിരുദ്ധത</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">സവര്‍ണ്ണ പക്ഷപാതം</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ആണ്‍കോയ്മ</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">അരാഷ്ട്രീയത</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പാരമ്പര്യ-യാഥാസ്ഥിതിക
സങ്കല്പ്പനങ്ങളുടെ ബോധപൂര്‍വമുള്ള പരിപാലനം</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">തൊലിപ്പുറത്തുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍
എന്നിവയൊക്കെ ചിഹ്നങ്ങളുടെ അഴിച്ചെടുക്കലിലൂടെ വീണ്ടുവിചാരത്തിന് വിധേയമാക്കപ്പെട്ടിട്ടുണ്ട്.
ദൃശ്യപരിചരണത്തിലോ പ്രമേയ സ്വീകരണത്തിലോ മലയാള സിനിമകള്‍ പൊതുവേ അവലംബിക്കുന്ന
ഉദാസീനതയ്ക്കു പുറമേയാണിവ. ഒരേ പ്രത്യയശാസ്ത്രപരിസരത്ത് നിന്നു കൊണ്ട് ആലോചനകള്‍
നിര്‍വഹിക്കുമ്പോള്‍ പോലും സിനിമാ നിരൂപണത്തില്‍ വരുന്ന വീക്ഷണവ്യതിയാനം
കാഴ്ചബിംബങ്ങളുടെ അനിയതമായ അര്‍ത്ഥസാദ്ധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"></span></p>
<p class="MsoNormal" style="line-height: normal; mso-margin-bottom-alt: auto; mso-margin-top-alt: auto; text-align: justify;"><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും പൊതുബോധത്തിന്റെ
ധാരണകളുമായി ഏര്‍പ്പെടുന്ന സന്ധിയാണ് വിജയിക്കുന്ന ചലച്ചിത്രത്തിന്റെ പൊരുള്‍. </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പുതുമ</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’ </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">എന്ന
കുറ്റിയില്‍ കെട്ടി സിനിമയുടെ വിജയം ആഘോഷിക്കാനാണ് പൊതുവേയുള്ള ശ്രമമെങ്കിലും
ആന്തരിക ഘടനയില്‍ സാമ്പത്തിക ലാഭം നേടുന്ന ചലച്ചിത്രങ്ങള്‍ അത്ര വലിയ പുതുമയൊന്നും
പുലര്‍ത്താറില്ല എന്നതാണു വാസ്തവം. </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ക്ലാസ്മേറ്റ്സ്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">നെ ആകര്‍ഷകമാക്കുന്ന
ഘടകങ്ങളിലൊന്നിന് -നിസ്സാരസംഭവമെന്നു തോന്നിക്കുന്നതരത്തില്‍ ചിത്രീകരിച്ച
ഷോട്ടുകള്‍ക്ക് പിന്നീടു കൈവരുന്ന പ്രാധാന്യത്തിന്- കെ ജി ജോര്‍ജിന്റെ </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">യവനിക</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">യോട്
കടപ്പാടുണ്ട്. മലയാളിയുടെ ഗൃഹാതുരതയെ വലിയൊരളവ് ചൂഷണം ചെയ്തിട്ടുള്ള കാമ്പസ്
ചലച്ചിത്രഗണത്തിലാണ് ഇതും ഉള്‍പ്പെടുക. </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">വേനലും ചില്ലും ചാമരവും ഉള്‍ക്കടലും
സുഖമോദേവിയും യുവജനോത്സവവും സര്‍വകലാശാല</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">യുമെല്ലാം നല്കിയ
തിരിച്ചുപോക്കിന്റെ അവാസ്തവികമായ ഒരനുഭൂതിദായകത്വമാണ് ക്ലാസ്മേറ്റിനും
പ്രാഥമികമായി നിര്‍വഹിക്കാനുള്ളത്. ഈ ചലച്ചിത്രങ്ങളിലൊക്കെ പ്രത്യക്ഷപ്പെട്ട കോളേജു
പരിസരങ്ങള്‍ തങ്ങളുടേതല്ല എന്നു മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഇരുട്ടു മുറിയിലെ
കാണി അവിടങ്ങളില്‍</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">,</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"> തന്നെതന്നെ കാണാന്‍ വെമ്പിയത്. ജീവിതം </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">തീഷ്ണവും
സുരഭിലവു</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">മായിരിക്കുന്ന കാലയളവില്‍ പ്രണയം നാമ്പിടുന്നതും തെറ്റിദ്ധാരണകളാല്‍
അതു തടസ്സപ്പെടുന്നതും പ്രതിബന്ധങ്ങള്‍ നീങ്ങി സുകുവും താരയും ഒന്നിച്ച് ശുഭമായി
പര്യവസാനിക്കുന്നതുമായ കഥയിലും പുതുമ ആരോപിക്കാനാവില്ല. എന്നാല്‍ തകിടം മറിയുന്ന
ജീവിതാവസ്ഥകളുമായി സന്ധി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">സുഖമോ
ദേവിയിലെ</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’ </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പ്രശ്നപരിസരമല്ല </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ക്ലാസ്മേറ്റ്സ്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’ -</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ലെ പ്രണയ(പ്രണയഭംഗ)ത്തിനുള്ളത്.
പതിനഞ്ചോളം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലത്തിലേയ്ക്ക് തലതിരിച്ച് നോക്കുന്ന ഈ
സിനിമ കേരളത്തിന്റെ സമകാലത്തിനു മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ചിലത് </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">90-</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">കളിലെ കാമ്പസ്സില്‍
നിന്ന് തെരെഞ്ഞുപിടിക്കുന്നുണ്ട്. അവയിലേയ്ക്കാണ് ശ്രദ്ധയെത്തേണ്ടത്.</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"></span></p>
<p class="MsoNormal" style="line-height: normal; mso-margin-bottom-alt: auto; mso-margin-top-alt: auto; text-align: justify;"><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ക്ലാസ്മേറ്റി</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">നെതിരെ ഉന്നയിക്കപ്പെട്ട
ആരോപണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ഇടതുപക്ഷവിദ്യാര്‍ത്ഥി രാഷ്ട്രീയം
ലക്ഷ്യബോധമില്ലാത്തതാണെന്ന് സിനിമയെടുക്കുന്ന</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പ്രതിലോമകരമായ നിലപാടാണ്.
ഇടതുപക്ഷവിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകനായ സുകുവിന്റെ രാഷ്ട്രീയം</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പ്രണയത്തിലും
തെറ്റിദ്ധാരണകളിലും വഴക്കിലും കുടുങ്ങി അവസാനിക്കുകയും കഷ്ടപ്പാടുകള്‍ കടന്ന് അയാള്‍
മുംബായില്‍ മുതലാളിയായി തീരുന്നതുമായ ഒരു പശ്ചാത്തലം കഥയ്ക്കുണ്ട്. താരയുമായി
അവസാനം ഒത്തുച്ചേരുമ്പോള്‍ അയാള്‍ പഴയ കലാപകാരിയല്ല. മുതലാളിയാണ്. താര
വലതുപക്ഷരാഷ്ട്രീയ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. അവളുടെ അച്ഛനും സതീശന്
കഞ്ഞിക്കുഴിയും പ്രതിനിധാനം ചെയ്യുന്ന ബൂര്‍ഷ്വാവലതുപക്ഷം ഒരു വശത്ത്
വിജയിക്കുകയും സുകുവിന്റെ വിശ്വാസപ്രമാണങ്ങള്‍ അടിസ്ഥാനമില്ലാതെ തകര്‍ന്നു
പോവുകയും ചെയ്യുന്നത് നാം കാണുന്നു. ജീവിതവിജയത്തിനു വേണ്ടത് ഉപജീവന രാഷ്ട്രീയമാണെന്ന
കാഴ്ചപ്പാടിലേയ്ക്കാണ് ഈ കാഴ്ച എത്തിക്കുക. സുകുവിന്റെ കൊലപാതക ശ്രമം
അന്വേഷിക്കാന്‍ വരുന്ന പോലീസുകാരന്റെ ചോദ്യംചെയ്യലില്‍ താരയുടെ രക്ഷകനായി
തീരുന്നത് അപ്പോഴേയ്ക്കും എം എല്‍ എ ആയിക്കഴിഞ്ഞ സതീശന് കഞ്ഞിക്കുഴിയാണ്. അയാളില്‍
സ്ഥിതി ചെയ്ത അറിവ് (രഹസ്യം) ഒരവസരത്തില്‍ താരയുമായി പങ്കുവയ്ക്കാന്‍ തയാറായതു
കൊണ്ട് മാത്രമാണ് താരയ്ക്ക് സുകുവിനോടുള്ള തെറ്റിദ്ധാരണ മാറുന്നത്. അതു് ഒരു
ജീവിതം പുനര്‍നിര്‍മ്മിക്കാനുള്ള വഴിയൊരുക്കുന്നു. സമാനമായ ഒരറിവ് (രഹസ്യം) സുകുവും
പേറിയിരുന്നു. അതെത്രമാത്രം വിധ്വംസകമായിരുന്നെന്ന് ആലോചിച്ചു നോക്കുക. </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">നല്ലവനായ</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘ </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">സുകുവിന്റെ
പ്രവൃത്തിയുമായി തട്ടിച്ചുനോക്കുമ്പോള്‍ </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ചതിയ</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">നായ കഞ്ഞിക്കുഴിയുടെ പ്രവൃത്തി
തീര്‍ത്തും നിരുപദ്രവകരമാണെന്നു കാണുക പ്രയാസമുള്ള കാര്യമല്ല. രാഷ്ട്രീയമാണ് ഈ
സംഭവങ്ങളുടെയെല്ലാം പൊതുമണ്ഡലമെന്നുള്ളതു കൊണ്ടും ഈ സംഭവങ്ങളെല്ലാം നേരിട്ടു കാമ്പസിലെ
രാഷ്ട്രീയ കക്ഷികളുടെ വിജയാപചയങ്ങള്‍ക്കുള്ള ഉപാധികളായി തീരുന്നതുകൊണ്ടും ഇടതുപക്ഷ-വലതുപക്ഷ
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൈയാളുന്ന അറിവധികാരത്തെക്കുറിച്ചുള്ള പൊതുബോധത്തിലാണ് ഈ
രണ്ടു കഥാപാത്രങ്ങള്‍ വ്യക്തമായും ചെന്നു സ്പര്‍ശിക്കുന്നത്. ബന്ദും ഹര്‍ത്താലും
സമരവും അക്രമവും ചോരയും രക്തസാക്ഷിത്വങ്ങളുമൊക്കെയായി ഒരു ചേരി. സമാധാനത്തിന്റെ വെള്ളവസ്ത്രവും
പുഞ്ചിരിയും ജീവിതവിജയവും പ്രായോഗികതയും ആശ്രിതര്‍ക്ക് അഭയവുമൊക്കെയായി മറുചേരി. യുക്തിചിന്തയില്ലാത്ത
ആള്‍ക്കൂട്ടമനസ്സ് എങ്ങോട്ടാണ് ചായുക എന്നറിയാവുന്നതു കൊണ്ട് സിനിമ ശുഭമായി
പര്യവസാനിക്കാന്‍ സുകുവിന് രണ്ടാമത്തെ വ്യവസ്ഥിതിയുമായി സാത്മീഭവിക്കേണ്ടതുണ്ട്.
അങ്ങനെയാണ് അയാള്‍ മുതലാളിയായി തിരിച്ചെത്തുന്നത്. കലാപോന്മുഖത വെടിഞ്ഞ്
എല്ലാവരുമായി രാജിയാവുന്നത്. പ്രതിലോമപരമായ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിനാല്‍
സിനിമ ഒരടി പുറകോട്ടു നീങ്ങി വിമര്‍ശനം വിളിച്ചു വരുത്തുന്നത്.</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"></span></p>
<p class="MsoNormal" style="line-height: normal; mso-margin-bottom-alt: auto; mso-margin-top-alt: auto; text-align: justify;"><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പോലീസ് കാമ്പസ്സില്‍ കയറിയ നാളുകളൊന്നില്‍
(തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ കാലത്ത്)</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ജനറേറ്റര്‍
മുറിയില്‍ വച്ച് സുകു കൊലപ്പെടുത്തുന്നത് സത്യത്തില്‍ രോഗാതുരനായ അരാഷ്ട്രീയത്തിന്റെ
പ്രതിനിധിയെയാണ്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">മുരളിയെ. ആളറിയാതെ വായും മൂക്കും പൊത്തിപ്പിടിച്ച്
ഒരാളെ നിശ്ശബ്ദനാക്കാന്‍ നോക്കുകയും അതാരായാലും അയാളെ അവിടെ തന്നെ ഇട്ടിട്ടു പോവുകയും
ചെയ്യുന്നതില്‍ മനുഷ്യത്വപരമായ നീതികേടുണ്ട്. തനിക്കു തെറ്റിപറ്റിയെന്നറിഞ്ഞ് സുകു
കുമ്പസരിക്കാനെടുക്കുന്ന സമയത്തിനിടയില്‍ കടന്നു പോകുന്നത് നീണ്ട പതിനഞ്ചോളം വര്‍ഷങ്ങളാണ്.
അയാളുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരനായിരുന്ന കൂട്ടുകാരന് പോലുമറിഞ്ഞതല്ല കൊലപാതകത്തില്‍
സുകുവിന്റെ പങ്ക്. ഈ വര്‍ഷങ്ങളത്രയും സുകു കുറ്റബോധം കൊണ്ടു നീറുകയായിരുന്നു
എന്നോര്‍ക്കാന്‍ സുഖമുണ്ട്. പക്ഷേ സിനിമ നല്കുന്ന ചിത്രം മറ്റൊന്നാണ്. സുകുവിന്റെ
നീറ്റം വഞ്ചനയെപ്പറ്റിയുള്ളതും നഷ്ടപ്രണയത്തെപ്പറ്റിയുള്ളതുമാണ്. അവയുടെ മേമ്പൊടി
മാത്രമേയാവുന്നുള്ളൂ കുറ്റബോധം. മുരളി പ്രതിനിധാനം ചെയ്യുന്ന അരാഷ്ട്രീയതയ്ക്ക്
ചാര്‍ച്ച വലതുപക്ഷ രാഷ്ട്രീയവുമായിട്ടാണെന്ന് വ്യക്തമായി തിരിച്ചറിയാവുന്നത്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ഇടതുപക്ഷ
രാഷ്ട്രീയത്തിനാണ്. അതുകൊണ്ട് ന്യൂനപക്ഷ തീവ്രരാഷ്ട്രീയത കലാപോന്മുഖമാവുമ്പോഴൊക്കെ
അതിന്റെ ഫലം മദ്ധ്യവര്‍ഗ അരാഷ്ട്രീയതയുടെ തലയ്ക്കടിക്കും. സാമൂഹികഘടനയിലെ
ഉദാസീനതയുടെയും ആലസ്യത്തിന്റെയും ദുഷിപ്പ് ആണെന്നുള്ളതുകൊണ്ട് ആ ചോരയില്‍ വലിയ
കുറ്റബോധം ഇടതുപ്രത്യയശാസ്ത്രങ്ങള്‍ക്ക് തോന്നേണ്ട കാര്യമില്ല. (ബന്ദും ഹര്‍ത്താലും
കല്ലേറുമെല്ലാം കൊലപാതകങ്ങളുമെല്ലാം ഈ തത്ത്വശാസ്ത്ര പിന്‍ബലത്തിലാണ് സാധൂകരിക്കപ്പെടുന്നത്)
സതീശനില്‍ കാണുന്ന പ്രായോഗികതയുടെ മൂലകങ്ങള്‍ സൂക്ഷിച്ചു നോക്കിയാല്‍ മുരളിയിലും
കാണാം. രണ്ടു കൂട്ടര്‍ക്കു വേണ്ടിയും പാട്ടു പാടുന്നതില്‍ മാത്രമല്ല</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">സൌമ്യവും
എന്നാല്‍ അത്രതന്നെ ആത്മാര്‍ഥവുമായ പ്രണയത്തിന്റെ പ്രതിനിധിയെന്ന നിലയ്ക്കാണയാള്‍
സിനിമയില്‍ കാണികളുടെ പരിഗണന നേടിയെടുക്കുന്നത്. എന്നാല്‍ കപടമായ ഒരു പ്രണയ
നഷ്ടത്തിനു </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പഴംതുണി</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">യ്ക്കു വേണ്ടി പാട്ടു പാടികൊടുക്കുന്ന നിലയ്ക്കും
നമ്മളൊരിക്കല്‍ അയാളെ കാണുന്നുണ്ട്. റസിയ തന്റെ പ്രണയം ഒളിപ്പിച്ചു വച്ചതിനു
വ്യക്തമായ കാരണം ഉണ്ടെന്നു നമുക്കറിയാം. പക്ഷേ സ്വന്തം മാതാപിതാക്കളില്‍ നിന്നും കൂട്ടുകാരില്‍
നിന്നും മുരളി തന്റെ പ്രണയത്തെ ഒളിപ്പിച്ചു വച്ചതെന്തിനാവും</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">? </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">സുഹൃത്ത്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">മകന്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">,</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"> കലാകാരന്
എന്നീ നിലകളിലെല്ലാമുള്ള തന്റെ ഇമേജിനെപ്പറ്റി കൃത്യമായും ബോധവാനായിരുന്നു അയാള്‍.
അതു തകരാന്‍ അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ജനറേറ്റര്‍ മുറി</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">അയാള്‍
ആരുമറിയാത്ത അയാളുടെ മനസ്സിന്റെ ഇരുണ്ടകോണിന്റെ ബാഹ്യചിഹ്നമാണ്. അത്തരമൊരു
മുരളിയെയാണ് സുകുവിനു പോലും തിരിച്ചറിയാന്‍ കഴിയാതെ വന്നത്. ഒരര്‍ത്ഥത്തില്‍ അതൊരു
പ്രതീകാത്മക കൊലയാണ്. സുകുവിനു കൊല്ലാനുള്ളത് സതീശന് പ്രതിനിധാനം ചെയ്യുന്ന തത്ത്വശാസ്ത്രത്തെയാണ്.
സതീശനു പകരം നില്ക്കുന്ന മൂലകങ്ങളുള്ളതിനാല്‍ മുരളി കൊല്ലപ്പെടുന്നു. സതീശനെ സുകു
കൊല്ലാനായുന്ന രംഗം രണ്ടാവര്‍ത്തി സിനിമയില്‍ കാണിക്കുന്നുണ്ട്. രണ്ടാമത്തെ
പ്രാവശ്യം നമ്മുടെ ആകാംക്ഷയ്ക്കു വിരാമമിട്ടുകൊണ്ട് എന്താണു സംഭവിച്ചതെന്നു
വ്യക്തമാവുന്നുണ്ട്. മുരളി മരിച്ച വാര്‍ത്തയാണ് സതീശനെ രക്ഷപ്പെടുത്തുന്നത്.</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"></span></p>
<p class="MsoNormal" style="line-height: normal; mso-margin-bottom-alt: auto; mso-margin-top-alt: auto; text-align: justify;"><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ഇരുണ്ടതും നിഗൂഢതകളുള്ളതുമായ ജനറേറ്റര്‍ മുറി
സുകുവിന്റെ മനസ്സിന്റെ ബാഹ്യചിഹ്നം കൂടിയാണെന്നു പറയാം. അവിടെ വച്ചാണയാള്‍
കൊലപാതകിയാകുന്നത്. ആ വാസന അയാളില്‍ നിഹിതമാണ്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">`</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"> പക്ഷേ എന്തിനെയാണ് കൊല്ലേണ്ടത്
എന്ന് അയാളുടെ ബോധമനസ്സിന് നിശ്ചയമില്ല. സതീശന് ഒരു പ്രണയലേഖനം വോട്ടുപെട്ടിയ്ക്കുള്ളിലിട്ടതാണല്ലോ
സിനിമയില്‍ ഏറ്റവും ഹീനമായ കര്‍മ്മമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സുകുവാണ്
അതു ചെയ്തതെന്നു തെറ്റിദ്ധരിക്കുന്നതോടെ താര അയാളുമായി തെറ്റുമെന്നുള്ളതു
മാത്രമാണ് ആ പ്രവൃത്തിയുടെ ഫലശ്രുതി. അങ്ങനെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ അതിനേക്കാള്‍
ഹീനമായ കാര്യം സുകു നേരത്തെ ചെയ്തിട്ടുണ്ട്. താരയെ ഉറക്കറവേഷത്തില്‍ കാമ്പസ്സിനു
മുഴുവന്‍ കാട്ടിക്കൊടുത്തു എന്നതാണത്. ഒരു പെണ്ണിന്റെ </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">സ്വകാര്യത</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">യെ ഇങ്ങനെ
അവളുടെ മാനാപമാനങ്ങളെക്കുറിച്ച് തീര്‍ത്തും ചിന്തിക്കാതെ പുറത്തിട്ട്
പരസ്യപ്പെടുത്തിയിട്ട്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">അതിനെ ന്യായീകരിച്ച് വീരസ്യമടിക്കുകകൂടിചെയ്ത വ്യക്തി
</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">തന്നോടുള്ള</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘ </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പ്രണയം പരസ്യമാവുന്നതില്‍
അത്ര ഉത്കണ്ഠപ്പെട്ട്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പരാക്രമങ്ങള്‍ കാട്ടിക്കൂട്ടിയതെന്തിന്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">? </span></p>
<p class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 14.0pt; mso-ansi-language: EN-US; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-no-proof: yes;"></span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"></span></p>
<p class="MsoNormal" style="line-height: normal; mso-margin-bottom-alt: auto; mso-margin-top-alt: auto; text-align: justify;"><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">രാഷ്ട്രീയം വേലികെട്ടിയ സദാചാരമായിരുന്നു സുകുവിന്റെ
യഥാര്‍ത്ഥപ്രശ്നം. പ്രണയത്തില്‍ അയാളാകെ കുഴമറിയുന്നുണ്ട്. ദാരിദ്ര്യവും ദുരിതവും
നിറഞ്ഞ ഒരു പശ്ചാത്തലമയാള്‍ക്കുണ്ട്. അയാള്‍ അവര്‍ണ്ണനുമാണ്. ഈ നിലപാടുതറയാണ്
അയാളെ കലാപകാരിയും മുന്‍കോപിയുമായ രാഷ്ട്രീയക്കാരനാക്കുന്നത്. എന്നാല്‍ താര എന്ന പ്രലോഭനം
അയാളുടെ പശ്ചാത്തല ഭൂമികയെ തകിടം മറിക്കുന്നു. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന
മദ്ധ്യവര്‍ഗപ്രേക്ഷകര്‍ക്ക് പ്രിയംകരമാകുന്ന കാഴ്ച</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">സുകുവിന്റെ
പശ്ചാത്തലത്തിലേയ്ക്ക് താര ഇറങ്ങിച്ചെല്ലുകയും ഇരുവരും ഒന്നിച്ച് അടിസ്ഥാനവര്‍ഗത്തിനുവേണ്ടി
കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതുമായിരിക്കില്ല. മറിച്ച് താര
പ്രതിനിധാനം ചെയ്യുന്ന വര്‍ഗത്തിന്റെ സാഹചര്യങ്ങളിലേയ്ക്ക് സുകു
കയറിച്ചെല്ലുന്നതായിരിക്കും. സിനിമ കൃത്യമായി അതാണ് ചെയ്യുന്നത്. </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"></span></p>
<p class="MsoNormal" style="line-height: normal; mso-margin-bottom-alt: auto; mso-margin-top-alt: auto; text-align: justify;"><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ജനറേറ്റര്‍ റൂം റസിയയുടെ ഒളിപ്പിച്ചുവച്ച
സ്വത്വത്തിന്റെ പ്രതീകം കൂടിയാണ്. പര്‍ദ്ദയുടെ ഒരു വലിച്ചുനീട്ടിയ രൂപകം. (തന്നെ
മറച്ചുപിടിക്കുന്ന പര്‍ദ്ദയെക്കുറിച്ചൊരു പരാമര്‍ശം അവളുടെ സംഭാഷണത്തിനിടയ്ക്ക്
ഒരിക്കല്‍ കടന്നു വരുന്നുണ്ട് ) അവളുടെ ദുരന്തത്തിനു - കാമുകനും ബാപ്പയും നഷ്ടപ്പെടുന്നു</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ഭ്രാന്തു
വരുന്നു</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">അനാഥയാവുന്നു - ഏക കാരണക്കാരന്‍ സുകുവാണെന്ന മട്ടില്‍
നീങ്ങുന്ന കഥ പറയാതെ ബാക്കി വയ്ക്കുന്ന ഒരു സത്യമുണ്ട്. രണ്ടു വശത്തുനിന്നും ഞെരുക്കിയ
യാഥാസ്ഥിതികത്വമാണ് അവളുടെ ജീവിതം കരച്ചിലിലാക്കിയതെന്ന്. കര്‍ക്കശക്കാരനായ
ബാപ്പയും ഭീരുവായ കാമുകനുമാണ് നിര്‍ഭാഗ്യവശാല്‍ അവള്‍ക്കുണ്ടായിരുന്നത്.
വിരുദ്ധമായ തട്ടുകളില്‍ നില്ക്കുന്ന ഇസ്ലാം-ബ്രാഹ്മണ്യം എന്നീ രണ്ടു മതയഥാസ്ഥിതികത്വങ്ങളെ
ഇവര്‍ രണ്ടുപേരും പ്രതിനിധീകരിക്കുന്നുണ്ട്. സത്യത്തില്‍ ബാപ്പയാണ് അവളുടെ
പ്രണയത്തെയും സ്വാതന്ത്ര്യത്തെയും പഠനത്തെയും അങ്ങനെ സ്വസ്ഥതയെയും
ഇല്ലാതാക്കുന്നത്. എന്നിട്ടും അവളുടെ കോപം സുകുവിനു നേരെ ഹിംസാത്മകമായി
തിരിയുന്നതിനു കാരണമുണ്ട്. ബാപ്പചെയ്തതു സുകുവും ചെയ്തു എന്ന അറിവാണത്. അവളുടെ
പ്രണയെത്തെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കി. അതുകൊണ്ട് സുകുവിനെ കൊല്ലാന്‍
ശ്രമിക്കുമ്പോള്‍ അവളുടെ സ്വാതന്ത്ര്യമോഹം കൊല്ലാന്‍ ശ്രമിക്കുന്നത് ബാപ്പയെന്ന
യാഥാസ്ഥിതികത്വത്തെകൂടിയാണ്. ജനറേറ്റര്‍ റൂമിനടുത്തു വച്ച് സുകു താരയുമായി പങ്കു
വയ്ക്കുന്ന രഹസ്യം തിരിച്ചു കൊണ്ടു വരുന്നത് അവളുടെ ബാപ്പയെയാണ്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പ്രണയത്തെ
നഷ്ടപ്പെടുത്തിയ ആളിനെ. റസിയയുടെ ഭ്രാന്ത് യാഥാര്‍ത്ഥ്യത്തിനുനേരെയുള്ള അവളുടെ ഒരു
സമീപനമാണ്. അവള് പ്രതീകാത്മകമായി അപ്പോഴേ അവളുടെ പിതാവിനെ ഒഴിവാക്കിയിരുന്നു. </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">അവളുടെ
അവസ്ഥയില്‍ നീറിയാണ് അവളുടെ ബാപ്പ മരിച്ചത്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’ </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">എന്നൊരു പരാമര്‍ശമുണ്ട്
സിനിമയില്‍. ഇവിടെയാണ് സിനിമ പൊതുബോധവുമായി രാജിയാവുന്നത്. പകലുപോലെ വ്യക്തമായ ഒരു
കാര്യത്തെച്ചൊല്ലി</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">സിനിമയ്ക്ക് മതത്തെയും സദാചാരത്തെയും പ്രതിക്കൂട്ടില്‍
നിര്‍ത്തുക സാദ്ധ്യമല്ല. അതുകൊണ്ട് അത് അതിന്റെ സ്വാഭാവികമായ ഒരു വഴിയിലൂടെ ഇരയെ
തെരെഞ്ഞെടുത്തു. സുകു! അയാള്‍ രക്ഷപ്പെടുകയും റസിയയ്ക്ക് മാപ്പു നല്‍കുകയും
ചെയ്യുന്നതോടെ</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പലതരത്തിലുള്ള ഉടമ്പടികളാണ് ഒറ്റയടിയ്ക്ക് നിലവില്‍
വരുന്നത്. സുകു നടത്തിയ മുരളിയുടെ കൊലപാതകം രാജിയാവുന്നു. താരയ്ക്ക്
രഹസ്യങ്ങളൊഴിഞ്ഞ ഭര്‍ത്താവിനെ കിട്ടുന്നു. മുരളി നഷ്ടപ്പെട്ട അദ്ധ്യാപക ദമ്പതികള്‍ക്ക്
റസിയ എന്ന പുത്രവധുവിനെ ലഭിക്കുന്നു. റസിയ</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പുതിയ മാതാപിതാക്കളാല്‍
സനാഥയാവുന്നു. മുരളിയ്ക്ക് അഭൌമികമായ ഒരു ലോകത്തു നിന്ന് ടാറ്റ പറയാനുള്ള അവസരം ലഭിക്കുന്നു.</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"></span></p>
<p class="MsoNormal" style="line-height: normal; mso-margin-bottom-alt: auto; mso-margin-top-alt: auto; text-align: justify;"><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ക്ലാസ്മേറ്റ്സി</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">നെക്കുറിച്ചുള്ള രണ്ടാമത്തെ
ആരോപണം ഇവിടെയാണ് കടന്നു വരുന്നത്. റസിയ എന്ന മുസ്ലീം പെണ്‍കുട്ടിയെ ബ്രാഹ്മണ്യം ദത്തെടുക്കുന്നതില്‍
സവര്‍ണ്ണതയുമായുള്ള സാത്മീകരണമുണ്ടെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ജാതിക്കോയ്മയുടെ മേല്‍ത്തട്ടുമായുള്ള താദാത്മ്യത്തിലാണ് ഇന്ത്യന്‍
ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വമിരിക്കുന്നത് എന്ന ആശയമാണത്. തട്ടുപൊളിക്കുന്ന
ഇടിപ്പടങ്ങളിലെ സ്ഥിരം സംഭാഷണമാണത്. താഴേത്തട്ടില്‍ നിന്ന് മേലേ തട്ടിലേയ്ക്കുള്ള</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ന്യൂനപക്ഷാവസ്ഥയില്‍
നിന്ന് ഭൂരിപക്ഷാവസ്ഥയിലേയ്ക്കുള്ള ഒരു വിലയനമോ അതിനുള്ള ആഗ്രഹമോ</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പരിഹാരനിര്‍ദ്ദേശം
എന്ന നിലയ്ക്ക് ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ട്. വ്യക്തമായ ഒരു രാഷ്ട്രീയം
ഇതിനു പിന്നിലുണ്ട്. </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ക്ലാസ്മേറ്റ്സ്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘ </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">എന്ന ശീര്‍ഷകം തന്നെ വര്‍ഗപരമായ
സഹകരണത്തെ സൂചിപ്പിക്കുന്ന ഒരു ചിഹ്നം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതുവെറും ക്ലാസ് മുറിയല്ലെന്ന് സിനിമയില്‍ തന്നെയുള്ള ജാതി</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">രാഷ്ട്രീയ
വിവക്ഷകള്‍ അറിവു തരും. പലതരത്തിലുള്ള മേല്‍ക്കോയ്മ-കീഴ്ക്കോയ്മ അടയാളങ്ങള്‍
അതിനുള്ളിലുണ്ട്. സതീശന്റെ ശിങ്കിടിയാണ് വ്യക്തമായ ഉദാഹരണം. അയാള്‍ ആ നിലയ്ക്കു
തന്നെ ജീവിതലക്ഷ്യം കണ്ടെത്തുന്നതായി നാം കാണുന്നു. അടിമ എന്ന നിലയ്ക്കുള്ള സാത്മീകരണം.
അച്ചന്റെ കൂടെ നടക്കുന്ന വിളമ്പുകാരനാണ് അടുത്തയാള്‍. സുകുവിന് ആജ്ഞാനുവര്‍ത്തികള്‍
പലരാണ്. ഖദറിട്ടു നടക്കുകയും അയാള്‍ </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">സഖാവേ</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’ </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">എന്നു വിളിക്കുകയും ചെയ്യുന്ന
പെണ്‍കുട്ടിയുള്‍പ്പടെ. അവളാണ് രാത്രി താരയ്ക്ക് ഉറക്കഗുളിക പാലില്‍
കലക്കിക്കൊടുക്കുന്നതും </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">സഖാക്കള്‍ക്ക്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’ </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">പെണ്ഹോസ്റ്റലിന്റെ വാതില്‍
തുറന്നുകൊടുക്കുന്നതും. സൌമ്യനും </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">വിവേകി</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">യുമായ കെമിസ്ട്രി അദ്ധ്യാപകന്
അയാളുടെ ഭാര്യയുടെ കോയ്മയാണ്. അനുരഞ്ജനത്തിന് അയാളുടെ വീട്ടില്‍ കുട്ടികള്‍
കൂടുമ്പോള്‍ ഭാര്യ പറയുന്ന അതേ കാര്യം</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">, </span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">അവരെ പറഞ്ഞയച്ചിട്ട് അയാള്‍
ഉരുവിടുന്നതു കാണാം. തമാശയായിട്ടാണ് ആ രംഗം ചിത്രീകരിച്ചിരിക്കുന്നതെങ്കിലും ആണ്‍ക്കോയ്മയുടെ
നഗ്നമായ ഒരു പ്രകടന പത്രികയാണത്. ചിരി അവിടെ ഒരു മുഖം മൂടിയാണ്. അത്തരം
മുഖംമൂടികള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയും പ്രേക്ഷകഭൂരിപക്ഷത്തിന്റെ ധാരണകളും അബോധപ്രേരണകളുമായി
നീക്കുപോക്കുകള്‍ നടത്താന്‍ കഴിയുകയും ചെയ്തിടത്താണ് </span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">‘</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ക്ലാസ്മേറ്റ്സ്</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">’</span><span lang="ML" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">ന്റെ വിജയമിരിക്കുന്നത്.</span><span lang="EN-IN" style="font-family: Rachana; font-size: 14.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="EN-IN" style="font-family: Rachana; font-size: 14.0pt; line-height: 115%;"> തർജ്ജനി ഓൺലൈൻ മാസിക 2006<br /></span></p>
വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-41551550938932618882023-10-09T00:01:00.004+05:302023-10-09T00:01:43.365+05:30കൊളോണിയൽ പവർഹൗസ് <p> <!--[if gte mso 9]><xml>
<o:OfficeDocumentSettings>
<o:RelyOnVML/>
<o:AllowPNG/>
</o:OfficeDocumentSettings>
</xml><![endif]--><!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-US</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0cm 5.4pt 0cm 5.4pt;
mso-para-margin-top:0cm;
mso-para-margin-right:0cm;
mso-para-margin-bottom:10.0pt;
mso-para-margin-left:0cm;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:Kartika;
mso-bidi-theme-font:minor-bidi;}
</style>
<![endif]-->
</p><p align="center" class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: center;"><b></b></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibu0MrcH-HXHyzN-f8Nr-gNX2pXdozMWlDHfTAwc1d_MK79KkXHC1VUCLCqywBMLg-SJsAbeDaYvmkEP3wPGTBhF7yckq2iVXHC1oTB7VHl37HoAyLdabbm1wSbU7RWp-JC6XaKwjvkU3YJCmkKIwMkg2vVeEw9kRcMLpQcnSya2BbmZa-4zUlS5pDn0A/s1875/HUKUM%20PLAIN.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1875" data-original-width="1200" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibu0MrcH-HXHyzN-f8Nr-gNX2pXdozMWlDHfTAwc1d_MK79KkXHC1VUCLCqywBMLg-SJsAbeDaYvmkEP3wPGTBhF7yckq2iVXHC1oTB7VHl37HoAyLdabbm1wSbU7RWp-JC6XaKwjvkU3YJCmkKIwMkg2vVeEw9kRcMLpQcnSya2BbmZa-4zUlS5pDn0A/s320/HUKUM%20PLAIN.jpg" width="205" /></a></b></div><b><br /><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><br /></span></b><b><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></b><p></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><b><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><br /></span></b><b><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></b></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><b><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></b></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>ഗ്യാൻ മുഖർജിയുടെ സംവിധാനത്തിൽ ബോംബേ
ടാക്കീസുകാർ നിർമ്മിച്ച ‘കിസ്മത്താ’ണ് കുറ്റവാളിയായ ഒരാളെ മുഖ്യകഥാപാത്രമായി
അവതരിപ്പിച്ച ആദ്യത്തെ ഇന്ത്യൻ ചലച്ചിത്രം. അന്നത്തെ പ്രബോധനചിത്രങ്ങളുടെ
പതിവനുസരിച്ച് നന്മയുടെ ആത്യന്തിക വിജയമെന്ന സന്ദേശത്തിലായിരുന്നില്ല
ചിത്രത്തിന്റെ ഊന്നൽ. കർക്കശക്കാരനായ അച്ഛനോട് എതിരിട്ട് കുടുംബജീവിതത്തിന്റെ
സുരക്ഷിതത്വം വിട്ട് ഓടുന്ന മദൻ, പോക്കറ്റടിക്കാരനായ ശേഖറായിത്തീരുന്നു. സിനിമ
ആരംഭിക്കുമ്പോൾ അയാൾ മൂന്നാമത്തെ ജയിൽ ശിക്ഷയും കഴിഞ്ഞ് പുറത്തിറങ്ങുകയാണ്. അയാളിൽ
മാറ്റത്തിനുള്ള സൂചനയൊന്നും ഇല്ലെന്ന് വ്യക്തമാവുന്ന രീതിയിലാണ് തുടർന്നുള്ള
സംഭവങ്ങൾ. കുറ്റവാളിയാണെങ്കിലും പോലീസ് ശേഖർ ബാബുവിനോട് മാന്യമായും ആദരവോടെയുമാണ്
പെരുമാറുന്നത്. അയാൾ നന്നാകേണ്ടത് തന്റെയും ആവശ്യമാണെന്ന നിലയിലാണ് ഇൻസ്പെക്ടർ
സാഹിബിന്റെ ഉപദേശവും സംഭാഷണ രീതികളും. ശേഖർബാബു ഉയർന്ന കുടുംബത്തിലെ അംഗമാണെന്നും
ഏതവസ്ഥയിലായിരുന്നാലും പൊതുവായ ആദരവിനയാൾ അർഹനാണെന്നുമുള്ള സങ്കല്പം ചലച്ചിത്രത്തിന്റെ
ഇതിവൃത്തഘടനയ്ക്ക് പുറത്തുള്ള കാര്യമാണ്. <span style="mso-spacerun: yes;"> </span>എന്നാലും
അശോക് കുമാർ എന്ന ജനപ്രീതിയുള്ള നടന്റെ സാന്നിദ്ധ്യവും ഇതിനകം പ്രേക്ഷകർ
പരിചയപ്പെട്ടു കഴിഞ്ഞ അദ്ദേഹത്തിന്റെ മാനറിസങ്ങളും അത്തരമൊരു അവസ്ഥയിലെത്തിച്ചു
കഴിഞ്ഞ ജനക്കൂട്ടത്തോടാണ് ചലച്ചിത്രത്തിലെ കഥ സംവദിക്കുന്നത്. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>1943-ൽ റിലീസായ ‘കിസ്മത്ത്’ മറ്റൊരുതരത്തിൽ
സ്വതന്ത്രപൂർവ ഇന്ത്യയിലെ സാമൂഹികവും രാഷ്ട്രീയവുമായ ധ്വനികളെ ഉള്ളടക്കുന്ന വിധവും
ശ്രദ്ധേയമായിരുന്നു. ശാന്തസ്വഭാവിയായി, പലപ്പോഴും കുറ്റകൃത്യത്തിന്റെ (ഇവിടെ
മോഷണം) ഫലത്തെക്കുറിച്ച് ചിന്തിച്ച് സ്വയം പരിവർത്തനത്തിനു വിധേയനാവാൻ കുറ്റവാളിയെ
സ്വതന്ത്രനായി വിടുന്ന ഇൻസ്പെക്ടറിൽ, ആസന്നമായ ഇന്ത്യയുടെ രാഷ്ട്രീയാധികാര കൈമാറ്റത്തെ
മുൻനിർത്തിയുള്ള നിസ്സഹായതയും ഉത്തരവാദിത്തവും പ്രതീകസ്വഭാവത്തോടെ
നിറഞ്ഞിരിക്കുന്നതായി മനസിലാക്കാവുന്നതാണ്. അവസാനത്തെ കൂടിച്ചേരലിൽ ശേഖറിന്റെ
കർക്കശക്കാരനായ പിതാവ് (</span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">Authoritarian Father) <span lang="ML">ഇന്ദ്രജിത്ത്, ആശ്രിതനായ സൂഹൃത്തിനോട് കുറ്റബോധത്തോടെ
നടത്തുന്ന ഏറ്റുപറച്ചിലിലും ദേശീയൈക്യത്തെക്കുറിച്ചുള്ള മുൻസൂചനകളും
പ്രതീക്ഷകളുമുണ്ട്. “നമ്മൾ മുതിർന്നവർ നശിപ്പിച്ചത്, നമ്മുടെ കുട്ടികൾ
കൂട്ടിച്ചേർക്കുന്നു” എന്നാണ് അയാളുടെ ഭരതവാക്യം. </span></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>‘കിസ്മത്ത്’ എന്ന പേരിലുള്ള ആശയധ്വനി
ഇതിനേക്കാളെല്ലാം പ്രധാനമാണ്. ഹിതകരമല്ലാത്ത ജീവിതായോധനങ്ങൾക്കുശേഷം ശേഖർബാബുവിനു
കഥാന്ത്യത്തിൽ വന്നുചേരുന്ന പരിണാമത്തിൽ ഭൗതികാതീതശക്തികളുടെ ഇടപെടലുണ്ടെന്നാണ്
ശീർഷകം സൂചിപ്പിക്കുന്നത്. ശേഖർബാബുവിനെ അവസാനം ധനവാനായ പിതാവിന്റെ അടുക്കൽതന്നെ
എത്തിച്ചതും കാര്യങ്ങളെല്ലാം ശുഭമായി പര്യവസാനിച്ചതും ‘ഗോവിന്ദന്റെ മായയും’ ‘ഭാഗ്യത്തിന്റെ
കളി’യുമാണ്. പണ്ഡിറ്റ്ജി, ജോലിക്കാരൻ എന്നീ രണ്ടു കഥപാത്രങ്ങളെക്കൊണ്ട് അങ്ങനെ
പറയിച്ചിട്ടാണ് ചിത്രം അവസാനിക്കുന്നത്. കിസ്മത്ത്, അതുവരെയുള്ള ഇന്ത്യൻ ചലച്ചിത്രചരിത്രത്തിൽ
വലിയ തുകയായ ഒരു കോടി നേടുകമാത്രമല്ല, അശോക് കുമാറിനെ താരപദവിയിൽ ഉറപ്പിക്കുകയും
ചെയ്തു. ഇന്ന് തിരിഞ്ഞു നോക്കുമ്പോഴും അതിൽ അദ്ഭുതമില്ല. മൂല്യാധിഷ്ഠിതമായ പാരമ്പര്യവിശ്വാസവും
സമകാലികമായ രാഷ്ട്രീയധ്വനികളുടെയും വിധിവിശ്വാസത്തി ന്റെയും ചട്ടക്കൂടിനുള്ളിൽ
ജനങ്ങളുടെ ആരാധനാബിംബത്തിന്റെ വ്യവഹാരരീതികളെ <span style="mso-spacerun: yes;"> </span>കൃത്യമായി വിന്യസിച്ചുകൊണ്ടാണ്<span style="mso-spacerun: yes;"> </span>‘കിസ്മത്ത്’ ജനപ്രീതി നേടിയത്. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>താരപദവിനിർമ്മാണത്തിൽ പങ്കുവഹിക്കുന്ന
ആൾക്കൂട്ടമനശ്ശാസ്ത്രത്തെയും ചലച്ചിത്രങ്ങളുടെ ജനസ്വാധീനഘടകങ്ങളെയുംപറ്റി
‘കിസ്മത്ത്’ മുന്നോട്ടു വയ്ക്കുന്ന ഉൾക്കാഴ്ചകൾക്ക് വലിയ മാറ്റമൊന്നും ഇന്ത്യയിൽ
സംഭവിച്ചിട്ടില്ല. 1944-ലെ വനിതാ മാസികയിൽ കലാപ്രേമി എഴുതിയ ‘കുട്ടികളും
ചിത്രങ്ങളും’ എന്ന ലേഖനം ‘കിസ്മത്തിനെ’ രൂക്ഷമായി അപലപിച്ചിരുന്നു. ചലച്ചിത്രങ്ങൾക്ക്
ജനങ്ങളുടെ മേൽ, പ്രത്യേകിച്ചും കുട്ടികൾക്കുമേലുള്ള സ്വാധീനത്തെ മുൻനിർത്തിയാണ് കലാപ്രേമിയുടെ
ആക്രമണം. “സാധാരണയായി ചലച്ചിത്രങ്ങളിൽ ദുഷ്ടന്മാർക്കും മോഷ്ടാക്കൾക്കും തക്കതായ
ശിക്ഷ കിട്ടുന്നതായാണ് കഥയുടെ പരിണാമം. എന്നാൽ ‘കിസ്മത്തി’ലെ കഥാഗതി അങ്ങനെയല്ല. ചോരവൃത്തി
ജീവിതമാർഗമായി സ്വീകരിച്ച് സമുദായമധ്യത്തിൽ ഉന്നതമായ ഒരു സ്ഥാനം സമ്പാദിക്കുന്നതായ
ഒരു കഥാനായകനെയാണ് നാം ആ ചിത്രത്തിൽ കാണുന്നത്. സാമ്പത്തികവിഷമങ്ങൾ സത്യസന്ധനായ
ഒരു മനുഷ്യനെപോലും ചിലപ്പോൾ ചോരവൃത്തിക്കു പ്രേരിപ്പിച്ചേക്കാം. എന്നാൽ
അങ്ങനെയുള്ള കഥാപാത്രത്തെ ചലച്ചിത്രത്തിൽ ചിത്രീകരിക്കുന്നതായാൽ ആ ചിത്രം കാണുന്ന
ബാലഹൃദയങ്ങളിൽ അതിന്റെ പ്രതിഫലനം ദോഷകരമായിരിക്കുമെന്നതിനു സംശയമില്ല.”</span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>മാർഗോപദേശങ്ങളും ധർമ്മോദ്ബോധനങ്ങളും
നിരന്തരമായി ആവശ്യമുള്ള വിഭാഗമെന്ന നിലയിൽ സാധാരണക്കാരായ ചലച്ചിത്രകാണികൾക്കും
ബാധകമാണ് വിമർശനത്തിലെ ‘ബാലഹൃദയങ്ങൾ’ എന്ന വിശേഷണം. ജനപ്രീതിനേടുന്ന ചലച്ചിത്രങ്ങളോടുള്ള
സമൂഹത്തിന്റെ വൈകാരികവും വൈചാരികവുമായ സമീപനരീതികളിലെ വിടവുകൾ ചലച്ചിത്രങ്ങളുടെ
ആരംഭകാലം മുതൽ നിലനിന്നിരുന്നുവെന്ന നിലയ്ക്കാണ് ‘കിസ്മത്തിനെ’പ്പറ്റി
അക്കാലത്തുതന്നെയുണ്ടായ ദോഷാരോപണത്തെ പരിഗണിച്ചത്. ഇത്തരം കഥാപ്രമേയങ്ങൾ
സമൂഹത്തിനു ഹാനികരമാണ് എന്ന ആശങ്കയ്ക്കൊപ്പം, അഭിനേതാക്കൾക്ക്, താരപദവിയിലേക്കും
ജനപ്രിയതയിലേക്കുമുള്ള പടിവാതിലുകൾ തുറക്കുന്നത് പലപ്പോഴും പ്രതിലോമസ്വഭാവമുള്ള
കഥാഗതികളും കഥാപാത്രങ്ങളുമാണെന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു. ഇന്ത്യയിലെ
പ്രാദേശിക ചലച്ചിത്രങ്ങളുടെ ചരിത്രപുസ്തകത്തിലെ വസ്തുതകളും ഏറെ വ്യത്യസ്തമല്ല. മൂല്യപരിപാലനത്തിന്റെ
കാര്യത്തിൽ പ്രമേയങ്ങൾ പാലിക്കുന്ന ഉദാസീനതയെ പ്പറ്റിയായിരുന്നു ‘കിസ്മത്തി’ന്റെ
വിമർശനം വാചാലമായത്. എന്നാൽ സാങ്കേതികതയുടെ ഒത്താശയോടെ ചലച്ചിത്രങ്ങൾ നിർമ്മിക്കുന്ന,
യാഥാർത്ഥ്യത്തോട് കിടപിടിക്കുന്ന <span style="mso-spacerun: yes;"> </span>ദൃശ്യങ്ങൾ
പ്രേക്ഷകമനസ്സിൽ പതിപ്പിക്കുന്ന ആഘാതങ്ങളുടെയും സമ്മർദ്ദങ്ങളുടെയും
പരിണതഫലമെന്താണെന്ന വസ്തുതയാണ് പിൽക്കാലത്ത് കൂടുതൽ ആശയക്കുഴപ്പത്തിനും
വേവലാതികൾക്കും വഴിയൊരുക്കിയത്. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><b><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">കൊലയറകളും
റോളർകോസ്റ്ററും</span></b><b><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></b></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>എഡ്വിൻ പോർട്ടറുടെ ‘ദ ഗ്രേറ്റ് ട്രയിൻ
റോബറി’ (1903) യിൽതന്നെ അക്രമവും കൊലയുമുണ്ട്. ആ ചിത്രത്തിന്റെ സാങ്കേതികമായ മികവ്
പലതരത്തിൽ ചർച്ച ചെയ്തിട്ടുള്ളതാണ്. പ്രമേയത്തെ ആകർഷകമായി അവതരിപ്പിക്കാനാണ്
സാങ്കേതികവിദ്യ ചലച്ചിത്രങ്ങളെ ആദ്യകാലത്ത് തുണച്ചിരുന്നത്. ഇപ്പോൾ ദൃശ്യങ്ങളുടെ
ആഘാതശേഷി വർദ്ധിപ്പിക്കാനുള്ള ഉപാധിയാണ് സാങ്കേതികസന്നാഹങ്ങൾ. അക്രമരംഗങ്ങളുടെ
പേരിൽ ഇതിനകം ചർച്ചാവിഷയമായ ഫിന്നിഷ് ചിത്രമാണ് ജൽമാരി സെലാൻഡർ സംവിധാനം ചെയ്ത ‘സിസു’വിന്റെ
(2022) കാര്യമെടുക്കാം. കൊലയുടെയും ശാരീരികമായ പീഡനത്തിന്റെയും അനുഭവത്തെ പരമാവധിയിൽ
എത്തിച്ച സാമർത്ഥ്യമാണ് ആ ചിത്രത്തിന്റെ അന്താരാഷ്ട്രവിപണിയിലെ വിജയത്തിനു
കാരണം.<span style="mso-spacerun: yes;"> </span>യാഥാതഥമായ ചിത്രീകരണസൂക്ഷ്മതകൊണ്ട്
ദൃശ്യങ്ങളെ തിയേറ്ററിനുള്ളിലെ നടുക്കങ്ങളായി മാറ്റുന്നതിൽ സംവിധായകൻ വിജയിച്ചു. <span style="mso-spacerun: yes;"> </span>ഇന്ത്യയിലെ ചലച്ചിത്രങ്ങളുടെ സമകാലസ്ഥിതിയും
വ്യത്യസ്തമല്ല. കെ. എസ്. രവികുമാറിന്റെ ‘ദശാവതാര’ത്തിന്റെ (2008) ആദ്യഭാഗത്ത് പച്ചയ്ക്ക്
പകർത്തിവച്ചിട്ടുള്ള, വൈഷ്ണവ പൂജാരിയായ നമ്പിയുടെ ശരീരത്തിൽ കമ്പി
കോർക്കുന്നതിന്റെയും ഏറ്റുവാങ്ങുന്ന പീഡനങ്ങളുടെയും ദൃശ്യങ്ങൾ വിമർശനം
ഏറ്റുവാങ്ങിയതാണ്. നെൽസൺ ദിലീപ് കുമാറിന്റെ വിജയ് ചിത്രം ‘ബീസ്റ്റിൽ’ (2022) കോടാലി
എറിഞ്ഞ് ഒരു തീവ്രവാദിയുടെ തല കെട്ടിടത്തിനു പുറത്തേയ്ക്ക് തെറിപ്പിക്കുന്ന കാഴ്ചയുണ്ട്.
ചലച്ചിത്രചരിത്രത്തിൽ വമ്പിച്ച പ്രദർശനവിജയം നേടിയ ജനപ്രിയ ചിത്രങ്ങളുടെ നിരയിൽ അസ്വാഭാവികമായ
സാഹസികതകൾക്കൊപ്പം പീഡനങ്ങളും അക്രമങ്ങളും കൊലയുമാണ് മുഖ്യസ്ഥാനത്ത്. പ്രണയം, കുടുംബസ്നേഹം,
സൗഹാർദ്ദം, പാരമ്പര്യമൂല്യങ്ങൾ, ദേശീയത തുടങ്ങിയ വികാരങ്ങൾക്കും
നിറച്ചാർത്തുണ്ടാകുന്നത് സാഹസികതയും ഹിംസയുമായുമായി കെട്ടുപിണയുമ്പോഴാണ്. <span style="mso-spacerun: yes;"> </span>വ്യാപകമായി ജനങ്ങളെ ചലച്ചിത്രശാലകളിലെത്തിക്കുന്നതിന്
ശക്തിയെയും ആണത്തത്തെയും പ്രതിനിധീകരിക്കുന്ന ഹിംസാത്മകമായ ക്രിയാംശങ്ങൾക്ക്
ഉള്ളതുപോലെ സ്വാധീനം മറ്റു ഭാവശക്തികൾക്കൊന്നുംതന്നെയില്ല. <span style="mso-spacerun: yes;"> </span></span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>ജെയിംസ് ബോണ്ടു ചിത്രങ്ങളിലെ
അക്രമസംഭവങ്ങളുടെ വർദ്ധനയെപ്പറ്റി ഒറ്റാഗോ സർവകലാശാലയിലെ ഒരു പഠനം വ്യക്തമാക്കുന്നത്
ഏതാണ്ട് 50 വർഷംകൊണ്ട് അവ ഇരട്ടിയിലധികമായി എന്നാണ്. ഡോ. നോയിൽ (1962) ചെറുതും
വലുതുമായ 1</span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">02<span lang="ML"> അക്രമപ്രവർത്തനങ്ങളാണ് (</span>Violent acts) <span lang="ML">ഉണ്ടായിരുന്നതെങ്കിൽ
‘ക്വാണ്ടം ഓഫ് സൊളാസി’ൽ (2008) അവയുടെ എണ്ണം 250-ആയി വർദ്ധിച്ചു. കാരി ജോജി
ഫുകുനാഗയുടെ<span style="mso-spacerun: yes;"> </span>‘നോ ടൈം ടു ഡൈ’ (2023) യിൽ
എണ്ണത്തിനേക്കാൾ പ്രാധാന്യം, ഹിംസാത്മകമായ പ്രവൃത്തികൾ നിർമ്മിക്കുന്ന
ആഘാതത്തിന്റെ തോതായി മാറി. 1997-ൽ പരിഷ്കരിച്ച യു എസ് ദേശീയ ടെലിവിഷൻ
അക്രമപ്രവർത്തന പഠനം (</span>US National Television Violent Study) <span lang="ML">അനുസരിച്ച്, ഒരു വ്യക്തി മറ്റൊരു വ്യക്തിയെ (വ്യക്തികളെ) ഇടിക്കുക,
ശക്തമായി തൊഴിക്കുക, ആയുധംകൊണ്ട് ആക്രമിക്കുക തുടങ്ങിയവയുടെ ചിത്രീകരണമാണ്
ഗുരുതരമായ ഹിംസാപ്രവൃത്തി. പിടിച്ചു തള്ളുന്നതും കൈ വിടർത്തി അടിക്കുന്നതും ലഘുവായ
(</span>Trivial) <span lang="ML">ആക്രമണമാണ്. ചോര പുരണ്ട മംസക്കഷണങ്ങൾ, ഒരേ
ശരീരത്തിലേക്കുള്ള തുടർച്ചയായ വെടിവയ്പ്പുകൾ, മർദ്ദനംകൊണ്ട് ശരീരഭാഗങ്ങൾ
പുറത്തേയ്ക്കു വരുന്നത് തുടങ്ങിയ അതിക്രമങ്ങൾ സാങ്കേതികമായ സഹായത്തോടെ കൃത്യമായി
ചിത്രീകരിക്കപ്പെടുന്നത് അതിന്റെ അടുത്ത ഘട്ടമാണ്. </span></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span><span lang="ML">വലിയ മുതൽമുടക്കുകളിൽ
നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ അധികവും സാഹസികതയുടെയും അക്രമങ്ങളുടെയും പീഡനങ്ങളുടെയും
വഴിയിലേക്കു തിരിയുന്നതിന്റെ കാരണം അത്ര ലളിതമല്ല. ആദിമമായ ചോദനകളുടെ സുരക്ഷിതമായ
താദാത്മ്യം വെള്ളിത്തിരയിലെ ബൃഹദ്രൂപങ്ങൾ നൽകുന്നു വെന്നത് ഒരു കാരണമാകാം. ആൻ
ബാർട്ഷും (</span></span><span style="font-family: Rachana;">Anne Bartsch</span><span lang="ML" style="font-family: Rachana; mso-bidi-language: ML;">)</span><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> ലൂയി മാരെസ്സും (</span><span style="font-family: Rachana;">Louise Mares</span><span lang="ML" style="font-family: Rachana; mso-bidi-language: ML;">)</span><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> ചേർന്നെഴുതിയ ഒരു പ്രബന്ധത്തിൽ (</span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">What attracts people to violent movies?<span lang="ML">) വാദിക്കുന്നത്, ‘കാര്യക്ഷമമായും സജീവമായും ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന
തരത്തിലുമുള്ള ഹിംസാചിത്രീകരണങ്ങൾ ഇരകളോട് സഹാനുഭൂതിയുണ്ടാക്കാൻ സഹായിച്ചേക്കു’മെന്നാണ്.
ധാർമ്മികബോധം സൃഷ്ടിക്കുന്ന പ്രവൃത്തികളോട് അടുപ്പവും അക്രമത്തെ
അഭിമുഖീകരിക്കുമ്പോൾ ആത്മധൈര്യവും അക്രമാസക്തമായ പ്രേരണകളോടുള്ള പ്രതികരണവും വളർത്തിയെടുക്കാൻ
ഇവ പ്രേരിപ്പിക്കുന്നു. ചിലതരം സാമൂഹിക പ്രതികരണങ്ങളുടെ വ്യാപനവും അവയുടെ
കാരണസാഹചര്യങ്ങളെയുംപറ്റി ദിശാബോധം നൽകുന്ന സൈദ്ധാന്തികരൂപീകരണത്തിനും സഹായകരമാണ്
ജനങ്ങളെ കൂട്ടത്തോടെ ആകർഷിക്കുന്ന ഹിംസാ ചിത്രീകരണങ്ങൾ. പ്രബോധിതരും പ്രബുദ്ധരുമായ
കാണികളെ മുൻനിർത്തിയാണ് ആൻ ബാർട്ഷും ലൂയി മാരെസ്സും ചലച്ചിത്രങ്ങളിലെ
അക്രമപ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കുന്നത്. കാഴ്ചയുടെ രോഗപരിഹാര ഉപയോഗമാണ് അവിടെ
കേന്ദ്രസ്ഥാനത്തുള്ളത്. </span></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>തീം പാർക്കുകളിലെ റോളർകോസ്റ്ററിൽ
കയറിയവർക്ക് അനുഭവപ്പെടുന്ന ആന്തരികമായ കാളലുമായി ബന്ധപ്പെടുത്തിയാണ് വി. സനിൽ (കൊലയുടെ
കോറിയോഗ്രാഫി) ഹിംസയുടെ ആസ്വാദ്യതയെ വിശകലനം ചെയ്യുന്നത്.<span style="mso-spacerun: yes;"> </span>‘അഞ്ചാം പാതിര’യിലെ (2020) ഇന്ദ്രൻസിന്റെ
കഥാപാത്രമായ റിപ്പർ രവി പങ്കുവയ്ക്കുന്ന കൊലവെറിയുടെ കൊതിപ്പിക്കുന്ന അനുഭവത്തോട്
അടുത്തുനിൽക്കുന്നതാണ് ഈ നിരീക്ഷണം. കാണുന്ന ദൃശ്യത്തോടു തോന്നുന്ന അറപ്പാണ്
ചലച്ചിത്രങ്ങളിലെ ഉടനീളമുള്ള ഹിംസാത്മക പ്രവൃത്തിയിലെ നെല്ലും പതിരും
തിരിക്കാനുള്ള അരിപ്പ. ആളെക്കൂട്ടുക എന്നതാണ് ജനപ്രിയസിനിമകളുടെ മൂലമന്ത്രം. മനോഹരമായ
ഫ്രെയിമിനകത്തുണ്ടാക്കുന്ന ദാരുണമായ ദൃശ്യം കൈയടികൾ ഉയർത്തുമെന്നതാണ്
പ്രദർശനശാലകൾക്കുള്ളിലെ മനശ്ശാസ്ത്രം. തിരുവനന്തപുരത്തെ ചലച്ചിത്രോത്സവത്തിൽ
പ്രദർശിപ്പിച്ച<span style="mso-spacerun: yes;"> </span>ബ്ലിസ് (2008) എന്ന
തുർക്കി ചിത്രത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട് കിടക്കുന്ന യുവതിയുടെ ചുറ്റുമായി
ക്യാമറ നീങ്ങി തുടങ്ങുന്നത് കൈയടികളോടെ പ്രേക്ഷകർ സ്വീകരിച്ചത് ഓർക്കുന്നു.
മറ്റൊരു മേളയിൽ പ്രദർശിപ്പിച്ച ഡച്ച് ചിത്രമായ ‘ബോർഗ്മാനി’ൽ (2013, അലക്സ് വാൻ
വാർമെർഡാം) വെള്ളത്തിനടിയിലെ ചെടികൾക്കിടയിൽ കൊലചെയ്യപ്പെട്ട ദമ്പതികളുടെ ശരീരങ്ങൾ
തലകീഴായി ആടിനിൽക്കുന്ന കാഴ്ച കണ്ടും ജനം കൈയടിച്ചിരുന്നു. ഒറ്റപ്പെട്ട വിമർശനങ്ങൾ
ഉണ്ടെങ്കിലും അമൽ നീരദിന്റെ അൻവർ (2010) പോലെയുള്ള മലയാളസിനിമകളിലെ അക്രമരംഗങ്ങൾക്കും
സമാനമായ സ്വീകാര്യതയാണുണ്ടായിരുന്നത്. ഹിംസാദൃശ്യങ്ങളോടുള്ള പ്രേക്ഷകാസക്തിക്ക് കാലം
കുറവൊന്നും വരുത്തില്ലെന്നർത്ഥം. ദൃശ്യങ്ങൾ പകർന്നു നൽകുന്ന മാനസികാഘാതത്തിൽനിന്ന്
സ്വന്തമായ നിലക്കുള്ള രക്ഷനേടലായോ ചലച്ചിത്രം യാഥാർത്ഥ്യമല്ലെന്ന തിരിച്ചറിവിനുള്ള
ആശ്വാസമായോ വിവരിക്കപ്പെടുമ്പോൾ ഇത്തരം ദൃശ്യങ്ങളോടുള്ള ആൾക്കൂട്ടമനഃസ്ഥിതിയുടെ
ഒരു ഭാഗം മാത്രമേ വിശകലനവിധേയമാകുന്നുള്ളൂ. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>ദൃശ്യത്തിന്റെ ഗൗരവത്തെയോ
സൗന്ദര്യത്തെയോപോലും പരിഗണിക്കാതെ സ്ക്രീനിൽ അടിയ്ക്കടി പുകവലിക്കും
ഗതാഗതനിയമലംഘനങ്ങൾക്കും മറ്റും എതിരേയുള്ള മുന്നറിയിപ്പുകൾ പ്രത്യക്ഷപ്പെടുന്ന</span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-fareast-font-family: "Times New Roman";">, </span><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">ഇന്ത്യൻ ചലച്ചിത്രസാഹചര്യത്തിൽ ആനും ലൂയിയും വിഭാവന ചെയ്യുന്ന വിശിഷ്ടരായ
കാണികൾ ഇല്ല. അവിവേകികളായ സാമാന്യജനത്തെ പ്രബുദ്ധരാക്കാനുള്ള ബാധ്യതയുള്ള ഒരു
ഉത്കൃഷ്ടവർഗത്തെ വിഭാവന ചെയ്തുകൊണ്ടു നീങ്ങുന്നതാണ് ഇന്ത്യൻ അവസ്ഥയിലെ സാംസ്കാരിക
നയം. കോളനിയനന്തര<span style="mso-spacerun: yes;"> </span>വിചാരമാതൃകയുടെ ഫലമായി
പഠിക്കേണ്ടവരും പഠിപ്പിക്കേണ്ടവരുമായി കാണികൾ പ്രകടമായ വ്യത്യാസത്തോടെ രണ്ടായി
പിരിഞ്ഞിരിക്കുന്ന അവസ്ഥയിൽ ഇന്ത്യൻ ജനപ്രിയചലച്ചിത്രങ്ങളിലെ ഹിംസാത്മകമായ
ദൃശ്യപ്പൊലിമകളും അവയുടെ രാഷ്ട്രീയവും കൂടുതൽ ആലോചനകൾ ആവശ്യപ്പെടുന്നുണ്ട്. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>അപൂർവരാഗങ്ങളിൽ (1975) താരതമ്യേന
അപ്രധാന കഥാപാത്രത്തിന്റെ വേഷത്തിൽ ചലച്ചിത്രരംഗത്തേക്കു വന്ന രജനീകാന്തിനെ താരപദവിയിലേക്കു
ഉയർത്തിയതിനു പിന്നിൽ അദ്ദേഹം അവതരിപ്പിച്ച നിർദ്ദയരായ ആദ്യകാല കഥാപാത്രങ്ങൾക്കും
പങ്കുണ്ട്. ഇരിപ്പുറയ്ക്കാത്തതരം ചടുലതയും ആംഗ്യവിക്ഷേപങ്ങളും ചേഷ്ടകളുമാണ്
അദ്ദേഹത്തിന്റെ ആദ്യകാല പ്രത്യേകതകൾ. വിട്ടുവീഴ്ചയില്ലാത്ത സ്വഭാവക്കാരാണ് മിക്ക
രജനീകാന്ത് കഥാപാത്രങ്ങളും. ദൈവഭക്തിയും എളിമയും പ്രകടമായ ലക്ഷണങ്ങളായി അവർ
കൊണ്ടുനടക്കുന്നു. മുതിന്നവരോടും സ്ത്രീകളോടും തമിഴ് സംസ്കാരത്തോടുമുള്ള <span style="mso-spacerun: yes;"> </span>ബഹുമാനവും അവർ പുറമേ കാണിക്കുന്നു. മാതൃസ്നേഹിയായ
മകൻ, ഭൃത്യസ്നേഹിയായ യജമാനൻ, യജമാനസ്നേഹിയായ ഭൃത്യൻ, നീതിനിഷ്ഠനായ ഉദ്യോഗസ്ഥൻ
എന്നിങ്ങനെ സ്ഥിരമായ ധാർമ്മിക ശാസനയുടെ കീഴിൽ ഒതുക്കത്തോടെ ജീവിച്ചുപോകുന്ന
മാതൃകയാണ് ഒരു വശത്ത് അവർ. എന്നാൽ അമൂർത്തവും വ്യക്തമായി നിർവചിക്കാനാവാത്തതുമായ
നീതി, ധർമ്മം, അൻപ്, പാശം എന്നിവയുടെയെല്ലാം പേരിൽ ആക്രാത്മകമായ അവസ്ഥയിലേക്ക് ഏതു
നേരവും പരിണമിക്കാമെന്ന അവസ്ഥയിലാണ് അവരുടെ നില. കഥാപാത്രങ്ങളുടെ
വ്യക്തിത്വസംബന്ധിയായ ഈ അനിവചനീയത്വം കേൾവിക്കുറിയില്ലാത്ത ബൃഹദാകാരമായി ചലച്ചിത്രങ്ങൾക്കു
പുറത്ത് വളരാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>രജനി കഥാപാത്രങ്ങളിൽ കാണന്ന പരസ്പരവിരുദ്ധമായ
സമ്മിശ്രതയ്ക്ക് മറ്റൊരുതരത്തിലും ഉപപത്തിയുണ്ട്. ഒരേ സ്വഭാവക്കാരല്ല ജനം. വ്യത്യസ്തമായ
മനോഘടനയുള്ളവർക്കെല്ലാം ഏതെങ്കിലും അംശങ്ങളിൽ ലയിക്കാൻ കഴിയുന്ന വകകൾ നായകകഥാപാത്രത്തിന്റെ
<span style="mso-spacerun: yes;"> </span>വ്യക്തിത്വത്തിലുണ്ടാ യിരിക്കുന്നത് അയാൾക്ക്
കൂടുതൽ ആളുകളിലേക്ക് പരപ്പിലും ആഴത്തിലും ഇറങ്ങിച്ചെല്ലാനുള്ള ഒരു വഴിയാണ്. രജനിചിത്രങ്ങളിലെ
‘പഠിക്കാത്തവനും പാവപ്പെട്ടവനും വേലക്കാരനു’മായ കഥാപാത്രങ്ങളുടെ എളിമ ഒരു വശത്ത്
നിലനിർത്തിക്കൊണ്ടുതന്നെ ‘ദൈവനിയോഗം’ പേറുന്ന രക്ഷകനാണു താനെന്ന ബിംബത്തെ
പരിപാലിക്കാൻ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. “ആണ്ടവൻ കല്പിക്കുന്നു, താനത് നടപ്പിലാക്കുന്നു”
എന്ന ‘അരുണാചല’ത്തിലെ പ്രമുഖമായ ഭാഷണശകലം, ജനങ്ങൾക്കുമുന്നിൽ രജനീകാന്തെന്ന
വ്യക്തിയുടെ ജീവിതത്തിനുള്ള ആമുഖവാക്യംകൂടിയാണല്ലോ. ദൈവനിയോഗമെന്ന
വിശ്വാസപ്രമാണമാണ് രജനികഥാപാത്രങ്ങളിലെ വൈകല്യങ്ങളെയും യുക്തിരാഹിത്യത്തെയും
വകഞ്ഞുമാറ്റി അവയെ സർവാത്മനാ സ്വീകരിക്കാൻ കാണികളെ സജ്ജരാക്കുന്ന ഒരു പ്രധാനഘടകം. അതിനനുസരിച്ചുള്ള
ഉയർച്ചയും ‘കിസ്മത്തും’ അദ്ദേഹം ചലച്ചിത്രങ്ങളിക്കൂടിത്തന്നെ നേടിയെടുക്കുകയും
ചെയ്തു. ആ ചലച്ചിത്രങ്ങളുടെ ഭൂരിപക്ഷം വരുന്ന കാഴ്ചക്കാരായ ഏഴൈജീവിതങ്ങൾക്ക്
രജനിയുടെ കഥാപാത്രങ്ങളുമായി ഒരു വശത്ത് താദാത്മ്യം പ്രാപിക്കാൻ കഴിയുമ്പോൾത്തന്നെ
മറുവശത്ത് അതേ കഥാപാത്രങ്ങളെ രക്ഷകരായി കണ്ട് അഭയം പ്രതീക്ഷിക്കാനുമുള്ള വകയുമുണ്ട്.
വിഗുവച്ചും സ്കിൻ ഗ്രാഫിറ്റിങ് നടത്തിയും അതിമാനുഷനായി വെള്ളിത്തിരയിൽ
പ്രത്യക്ഷപ്പെടുന്ന രജനികഥാപാത്രങ്ങൾക്ക് നേരെ വിരുദ്ധനാണ് മേക്കപ്പിടാതെയും
തലമുടി ചീകാതെയും പൊതുവേദികളിൽ നിൽക്കുന്ന സാധാരണക്കാരനായ രജനി. എന്നാൽ ആ
നിലപാടുപോലും കഥപാത്രങ്ങളിലെ ലാളിത്യത്തെയും വിനയത്തെയും സാക്ഷാത്കരിച്ചുകൊണ്ട്
അവരുടെ സ്വഭാവഘടനയിൽനിന്ന് വളരെദൂരം തനിക്കില്ലെന്ന പ്രഖ്യാപനത്തിന്റെ തെളിവായി
മാറുന്നുവെന്നതാണ് വാസ്തവം. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>ഭൗതികപ്രശ്നങ്ങളുടെ ലഘൂകരണമാണ് പൊതുവേ
ജനപ്രിയസിനിമകളുടെ ആഴമില്ലായ്മയ്ക്കും ആന്തരികമായ പൊരുത്തക്കേടുകൾക്കും കാരണമാകുന്നത്.
ഉടനടി പരിഹാരം സാധ്യമാക്കാൻ കഴിവുള്ള നായകത്വം ജനപ്രിയസിനിമകളിലെമാത്രം പ്രതിഭാസമല്ല.
ജീവിതത്തിന്റെ വിവിധതുറകളിൽ <span style="mso-spacerun: yes;"> </span>അതിനു
ഉപപത്തിയുണ്ട്. </span><span lang="ML" style="color: black; font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: Calibri;">അടിസ്ഥാന ഭൗതികപ്രശ്നങ്ങൾക്ക് അടിയന്തിരമായ പരിഹാരം ആവശ്യമുണ്ട് എന്ന
പൊതുഭാവനയിൽനിന്നാണ് നായകത്വം ജനിക്കുന്നത് എന്ന് ഫരീദ് കാസ്മി </span><span lang="ML" style="color: black; font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;">ഉദാഹരണങ്ങൾ സഹിതം വ്യക്തമാക്കുന്നുണ്ട്. (</span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-fareast-font-family: Calibri;">Tow</span><span style="font-family: Rachana; font-size: 12.0pt; line-height: 115%;">ard a Theory of Popular Cinema.</span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-fareast-font-family: Calibri;"> The
Politics of India's Conventional Cinema : Imaging a Un</span><span style="font-family: Rachana; font-size: 12.0pt; line-height: 115%;">iverse,
Subverting a Multiverse</span><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;">) രജനികാന്ത് ചിത്രങ്ങളിൽ
പരിഹാരപ്രവർത്തനം വേഗത്തിലും ഊർജ്ജസ്വലമായ നിലയിലുമാണ്. </span><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">ലോകത്തിലെ സാമ്പത്തികവും സാമൂഹികവും
മനശ്ശാസ്ത്രപരവും നൈയാമികവുമായ സകലവിഷയങ്ങളും മൂർത്തരൂപം പ്രാപിച്ച് അദ്ദേഹത്തിന്റെ
മുന്നിൽ വന്നു കൈകെട്ടി നിന്ന് ആവശ്യത്തിനു ശിക്ഷയും വാങ്ങിച്ചു തിരിച്ചുപൊയ്ക്കൊള്ളുകയോ
ചത്തടിയുകയോ ചെയ്യുന്നു. വാസ്തവത്തിൽ അവർ കീഴടങ്ങുന്നത് സാമൂഹിക സാഹചര്യങ്ങൾ
സൃഷ്ടിച്ച ഏതെങ്കിലും പരിഹാരകർത്താവിന്റെ മുന്നിലല്ല മറിച്ച് സൂപ്പർ താരപദവിയുള്ള
നടന്റെ വേഷപകർച്ചകൾക്കു മുന്നിലാണ് എന്നു വ്യക്തം. വലിയ അളവിൽ കരുത്തുള്ള
വൈദ്യുതചാലകയന്ത്രം<span style="mso-spacerun: yes;"> </span>(</span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">Power Transformer) <span lang="ML"><span style="mso-spacerun: yes;"> </span>പ്രവർത്തിക്കുന്നതിനാവശ്യമായ ഊർജ്ജസ്രോതസിനെ
രൂപപ്പെടുത്തുന്ന പണിയാണ് അദ്ദേഹത്തിന്റെ തിരക്കഥാകൃത്തുകൾക്ക്
പ്രധാനമായുള്ളത്.<span style="mso-spacerun: yes;"> </span>സമീപസ്ഥഭൂതകാലത്തിനാണ്
അവയിൽ നിർണ്ണായകമായ സ്ഥാനമുള്ളത്. യന്തിരനും 2.0 യും ചിത്രങ്ങളിൽ ഭാവിയിലെ
സാങ്കേതിക വികാസത്തെ മുൻനിർത്തി അതിമാനുഷ്യത്വത്തിനു യുക്തിസഹമായ പശ്ചാത്തലം
നൽകാനുള്ള ശ്രമമുണ്ടായിരുന്നുവെങ്കിലും അടിസ്ഥാനപരമായി അവയിലും വിജയിക്കുന്നത് ഭൂതകാലസ്മൃതികളുടെയും
മൂല്യങ്ങളുടെയും കെട്ടുപാടുകളാണ്. ബാലചന്ദറിന്റെയും ഭാരതിരാജയുടെയും എസ്. പി.
മുത്തുരാമന്റെയും സംവിധാനത്തിലുള്ള രജനികഥാപാത്രങ്ങൾ നഗരവത്കരണത്തിന്റെ
ഫലമായുണ്ടാകുന്ന അന്യതാബോധവും ഏകാകിതയും അസംതൃപ്തമായ കാമനകളിലും വിശ്വാസത്തകർച്ചകളിലുംപെട്ട്
ഒറ്റയ്ക്ക് നിന്നിരുന്നു. അവർ അതുപോലെയുള്ള പല കൂട്ടങ്ങളിൽപ്പെട്ടവരായിരുന്നു എന്ന
വ്യത്യാസമുണ്ട്. എന്നാൽ താരപദവിയിലേക്കുള്ള യാത്ര ആരംഭിച്ചതോടെ കഥാപാത്രങ്ങൾ അവിടെനിന്നും
പിന്നോട്ട് വലിഞ്ഞ് കാർഷികഗ്രാമസഭകളുടെയും ഫ്യൂഡൽസംവിധാനങ്ങളുടെയും കൊളോണിയൽ ഉദ്യോഗസ്ഥമേധാവിത്വ
ത്തിന്റെയും ഭൂതകാലത്തിലേക്കാണ് തിരിച്ചുപോയത്. വിട്ടുവീഴ്ചയില്ലാത്ത ശാസനകളുടെ
നായകത്വത്തിനു കുറച്ചുകൂടി പ്രവർത്തനസ്വാതന്ത്ര്യവും പ്രസക്തിയുമുള്ളത് അത്തരം ഭൂതകാലത്തിലാണെന്നതാണ്
കാരണം. </span></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><b><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">ഭൂതകാലത്തിന്റെ
കാവൽത്തുറകൾ</span></b><b><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></b></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ‘ജയിലറി’ൽ
(2023) ഭൂതകാലമെന്ന പവർഹൗസ് രജനികാന്തിന്റെ ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ
വിധ്വംസകയന്ത്രമാക്കി മാറ്റുന്നതിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നു
പരിശോധിക്കാവുന്നതാണ്. പ്രഭാവിതമായ ഒരു മുൻകാലജീവിതത്തിലേക്കുള്ള
തിരിച്ചുപോക്കിലും കഥാപാത്രത്തിന്റെ പരസ്പരവിരുദ്ധമായ അവസ്ഥയിലേക്കുള്ള
രൂപാന്തരപ്രാപ്തിയിലുമാണ് ‘ജയിലറു’ടെയും പ്രമേയഘടന സ്ഥിതിചെയ്യുന്നത്. ബാഷ തുടങ്ങി
പല സിനിമകളിലും കണ്ടു പരിചയിച്ച വസ്തുതയാണിത്. കുടുംബസ്നേഹിയും കാരുണ്യവാനും
സമാധാനപ്രിയനും പേരമകന്റെ കളിക്കൂട്ടുകാരനുമായി ഇപ്പോൾ അടങ്ങിയൊതുങ്ങിക്കഴിയുന്ന ടൈഗർ
മുത്തുവേൽ പാണ്ഡ്യൻ ഭൂതകാലത്തിൽ തിഹാർ ജയിലിലെ അതിക്രൂരനായ ജയിലറായിരുന്നു. റിട്ടയറായി
ഒതുങ്ങി കഴിഞ്ഞ അയാളിൽ ഭാര്യ ഉണ്ടാക്കുന്ന കുറ്റബോധമാണ് ഗതകാല ഔദ്യോഗികജീവിതത്തിന്റെ
ക്രൗര്യത്തിലേക്ക് തിരിച്ചുപോകാൻ അയാൾക്ക് പ്രേരണയാകുന്നത്. മകനെ ‘നേർമ്മ’യോടെ
വളർത്തിയതുകാരണം പോലീസ് ഓഫീസർ എന്ന നിലയ്ക്കു അവനുണ്ടായ ദുരന്തത്തിനു താൻ
കാരണക്കാരനാണെന്ന ചിന്ത അയാളെ മാറ്റി മറിക്കുന്നു. <span style="mso-spacerun: yes;"> </span></span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>പോർട്ട് ബ്ലെയർ സെല്ലുലാർ ജയിലിലെ അതിക്രൂരനായ
ജയിലറായിരുന്നു ഡേവിഡ് ബാരി. 1905 മുതൽ 1919 വരെ ജയിലു ഭരിച്ച അയാളുടെ തടവുപുള്ളികൾക്കുള്ള
കുപ്രസിദ്ധമായ സ്വാഗതവാക്യം, “ആയിരത്തോളം മൈലുകൾ പരന്നുകിടക്കുന്ന സമുദ്രത്തിനു
നടുക്കുള്ള ഈ പോർട്ട് ബ്ലെയറിൽ, നോക്ക്, <span style="mso-spacerun: yes;"> </span>ഞാനാണു ദൈവം” (</span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">All around for a thousand miles there is nothing but sea.
And now look at me, in Port Blair I am God) <span lang="ML">ഭൂതകാലസ്മാരകമായി
തീർന്ന അവിടെ കുറിച്ചു വച്ചിട്ടുണ്ട്. കാളകൾക്കു പകരം ചക്കിൽ എണ്ണയാട്ടാനായി
തടവുകാരെ ഉപയോഗിക്കുക, പട്ടിണിക്കിടുക, കൈകളുയർത്തിവച്ച്, കാലു കഷ്ടിച്ച് നിലത്തു
തൊടുന്ന രീതിയിൽ ദിവസങ്ങളോളം കെട്ടിയിടുക തുടങ്ങിയ മർദ്ദനമുറകളാണ് തടവുകാരെ അനുസരണയും
അച്ചടക്കവും പഠിപ്പിക്കാൻ അയാൾ കണ്ടെത്തിയിരുന്നത്. കഠിനമായ പീഡനത്തെ തുടർന്ന്
ഉല്ലാസ്കർ ദത്ത എന്ന അന്തേവാസിക്കു ഭ്രാന്തായതായി ഒരു കഥയുണ്ട്. അലിപ്പൂർ
ബോംബുകേസിൽ പ്രതിയായി പോർട്ട് ബ്ലെയറിലെത്തിയ 23 കാരനായ ഇന്ദു ഭൂഷൺ റോയ് (ബംഗാൾ)
ക്രൂരമായ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. രാജ്ഞിയുടെ അധികാരത്തെ
വെല്ലുവിളിക്കുന്നവരെ ഒരനുകമ്പയുമില്ലാതെ കൈകാര്യം ചെയ്യാൻ ദൈവനിയോഗത്താൽ
വിധിക്കപ്പെട്ടയാളാണ് താൻ എന്ന വിശ്വാസമാണ് സ്കോട്ടിഷുകാരനായ ഡേവിഡ്
ബാരിക്കുണ്ടായിരുന്നത്. </span></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>ബ്രിട്ടീഷ് കാലത്തുനിന്ന് ഇന്ത്യൻ
കാലത്ത് എത്തുമ്പോഴും ജയിലിലെ പോലീസ് അതിക്രമങ്ങൾക്ക് കുറവൊന്നും വരുന്നില്ലെന്നു
മാത്രമല്ല അതാണു വേണ്ടത് എന്ന മട്ടിൽ ആയിത്തീരുകയും ചെയ്യുന്നുണ്ട്. ഡേവിഡ് ബാരി
ഒരു വാക്യത്തിൽ സംഗ്രഹിച്ച കാര്യം തിഹാർ ജെയിലിലെ ജെയിലറായിരുന്ന മുത്തുവേൽ
പാണ്ഡ്യൻ പറയുന്നത് നീട്ടിപ്പരത്തിയാണ് : </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">“<span lang="ML">ഞാൻ രാജാവാണ്. ഞാനുണ്ടാക്കുന്നതാണ് നിയമം. എന്റെ
ഇഷ്ടത്തിനത് മാറ്റി മറിച്ചുകൊണ്ടേയിരിക്കും. അവ അണുവിട വിടാതെ അനുസരിക്കുക
എന്നതുമാത്രമാണ് നിങ്ങൾക്ക് ചെയ്യാനുള്ളത്. അല്ലാതെ വല്ല അലവലാതിത്തനം
ചെയ്യാമെന്നു വിചാരിച്ചാൽ (വിചാരിച്ചാൽ മതി) കണ്ടം തുണ്ടമായി വെട്ടിയിട്ട് കത്തിക്കും.
ഇത് ഉത്തരവാണ്. ടൈഗറിന്റെ കല്പന.</span>” <span lang="ML">ഹുക്കും എന്ന വാക്കാണ്
ടൈഗർ ഉപയോഗിക്കുന്നത്. ‘ഹുക്കും’ എന്ന വാക്കിനു അറബിക് വാക്കിനു ദൈവികമായ കല്പന
എന്നാണ് അർത്ഥം. പഞ്ചാബിയിൽ ‘ദൈവേച്ഛയുമായി ഒത്തുച്ചേർന്നുള്ള ലക്ഷ്യസാധനയാണ്
‘ഹുക്കും’. നാടുവാഴികളുടെ അലപ്പറയിൽനിന്നും കരം പിരിവുകാരുടെ താന്തോന്നിത്തത്തിൽനിന്നും
ഭരണനിർവഹണത്തെ ഉദ്യോഗസ്ഥ കേന്ദ്രീകൃതമാക്കി എന്നതാണ് ബ്രിട്ടീഷുകാരു ഇന്ത്യൻ
ഭരണവ്യവസ്ഥയിൽകൊണ്ടുവന്ന മാറ്റം. കോളോണിയൽ ഭരണസംവിധാനത്തോടു ചേർന്നുനിന്നുകൊണ്ട്
സ്വന്തം ജനങ്ങൾക്കുനേരെ തിരിയാൻ കഴിയുന്ന ഒരു പുതിയ ഇടനിലവർഗത്തെ വാർത്തെടുക്കുകയായിരുന്നു
ബ്രിട്ടീഷുകാർ. അധിനിവേശിത സമൂഹത്തിൽ അവരുണ്ടാക്കിയ ഉച്ചനീചത്വങ്ങളുടെ ബാക്കിഭാഗങ്ങളാണ്
ഇന്നും ആപ്പീസുകളിൽ കാണുന്ന മേധാവിത്തപരവും അവജ്ഞ നിറഞ്ഞതുമായ ഭാവപ്രകടനങ്ങൾ. സ്വന്തം
വർഗമാണെങ്കിലും തനി പ്രാകൃതരായ കീഴാളജനങ്ങളെ അനുസരണ പഠിപ്പിക്കുക, അച്ചടക്കം
നടപ്പിലാക്കുക, അലോസരങ്ങളില്ലാത്ത ഭരണനിർവഹണം സാധ്യമാക്കുക എന്നതായിരുന്നു
ഉദ്യോഗസ്ഥപ്രഭൃതികളുടെ ഉത്തരവാദിത്വം. അതിന്റെ ലക്ഷണമൊത്ത പ്രതിനിധിയാണ് ജയിലർ. ജയിലിലെ
അന്തേവാസികൾ എല്ലാം ഒരുപോലെ കുറ്റവാളികളും ദയ അർഹിക്കാത്തവരുമാണെന്ന കൊളോണിയൽ
കാഴ്ചപ്പാടാണ് ‘ജയിലറി’ലെ ടൈഗർ മുത്തുവേൽ പാണ്ഡ്യനെയും ആവേശിച്ചിട്ടുള്ളത്. അയാൾ
ഒരു അന്തേവാസിയുടെ ചെവി പ്രകോപനമില്ലാതെ മുറിച്ചു കളയുന്നു. മറ്റൊരാളെ
പട്ടിണിക്കിടുന്നു. ജനപ്രതിനിധിയെ വിളിച്ചു സ്വാധീനിക്കാൻ ശ്രമിച്ചയാളിന്റെ
ആത്മവിശ്വാസത്തെ പുറത്ത് ബോംബുസ്ഫോടനം നടത്തി തകർക്കുന്നു. ശിക്ഷാവിധിയെന്ന നിലയിൽ
ജയിലറിലെ <span style="mso-spacerun: yes;"> </span>അതിക്രൂരമായ കൊലകൾക്ക് ഈ
പീഡനാദ്ധ്യായങ്ങളുമായി ബന്ധമുണ്ട്. കബാലിയിലെ </span>‘<span lang="ML">മകിഴ്ചി</span>’
<span lang="ML">പോലെ</span>, <span lang="ML">ജയിലറിലും ഒരു താക്കോൽ വാചകം </span>‘<span lang="ML">നേർമ്മ’യാണ്. നേർമ്മയ്ക്ക് കൃത്യമായ ഒരർത്ഥം ചിത്രത്തിലില്ല. അത്
അച്ചടക്കവും നിയമസംവിധാനത്തോടുള്ള കൂറും അക്രമവും ക്രൂരതയും വിധേയത്വവും,
കുറ്റബോധവും എല്ലാമായി വേഷം മാറുന്നു. ജയിലർ മുത്തുവേൽ പാണ്ഡ്യൻ</span>, <span lang="ML">അയാളുടെ ഭൂതകാലത്തെ വിവരിക്കുന്ന ആകെയുള്ള അഞ്ചോ പത്തോ മിനിട്ട് ചിത്രീകരണത്തിൽ
കാട്ടിക്കൂട്ടുന്ന അക്രമം ചില്ലറയല്ല. അതും നേർമ്മയുടെ പേരിൽതന്നെയാണ്.
മനുഷ്യശരീരത്തെ <span style="mso-spacerun: yes;"> </span>വെട്ടിക്കൂട്ടുക എന്ന്
വെറുതേ പറയുന്നതല്ല. അയാളതു ചെയ്തിട്ടുണ്ട്</span>, <span lang="ML">ചെയ്യുന്നുമുണ്ട്.
</span></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>‘ജയിലറി’ലെ നായക-പ്രതിനായകദ്വന്ദ്വത്തെ
സ്ഥാനപ്പെടുത്തുന്ന വസ്തുത, അവരിരുവരും ചെയ്യുന്ന കൊലകളുടെ പ്രാകൃതവും
പരിഷ്കൃതവുമായ സ്വഭാവമാണ്. വർമ്മന്റെ കൊലപാതകങ്ങൾ അഹിതകരമാകുന്നത്<span style="mso-spacerun: yes;"> </span>രൂക്ഷത കണക്കിലെടുക്കുമ്പോഴാണ്. ഒറ്റ
വെടിയുണ്ടകൊണ്ട് തീരാവുന്ന ജീവനെ പുറത്തെടുക്കാൻ അയാൾ ചുറ്റികവച്ച് തല
പൊളിക്കുന്നു. ശരീരത്തെ ആസിഡു ഭരണിയിൽ മുക്കുന്നു. മറ്റൊരിടത്ത് മുത്തുവേൽ
പാണ്ഡ്യൻ കൂടെയുള്ള ആളുകളെ കൊല്ലാതെ ഒരു ഏറ്റുമുട്ടൽ നാടകം ആസൂത്രണം ചെയ്ത്
അവതരിപ്പിക്കുകയും എതിരാളികളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. കൊലകളല്ല അതു
ചെയ്യുന്ന രീതിയെ സമർത്ഥമായി വിന്യസിച്ചുകൊണ്ടാണ് നെൽസൺ അവർക്കുനേരെയുള്ള
മനോഭാവങ്ങളെ രൂപപ്പെടുത്തുന്നത്. കൊലയുയർത്തുന്ന പ്രധാന ധാർമ്മിക പ്രശ്നം
കൃത്യത്തിന്റെ പ്രാകൃതത്വമാണെന്ന് വി. സനിൽ (കൊലയുടെ കോറിയോഗ്രാഫി) എഴുതുന്നത്
ഇവിടെ ഓർക്കാം. വർമ്മനിലെ ക്രൂരതയിലും കൊലകളിലും കീഴാളത്തത്തെ സംബന്ധിക്കുന്ന
അടിച്ചമർത്തലിന്റെ ആളിക്കത്തലുണ്ട്. മുത്തുവേൽ പാണ്ഡ്യനിലോ? അയാളുടെ അമിതമായ
ശക്തിപ്രസരണത്തിന്റെ പവർഹൗസ് കോളോണിയൽ ഭൂതകാലമാണ്. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span></span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>ചലച്ചിത്രത്തിലെ നന്മതിന്മകളുടെ
അഭിമുഖീകരണത്തെ ഈ കാഴ്ചപ്പാടിനെ പിന്തുടർന്ന് വിലയിരുത്തുകയാണെങ്കിൽ വളരെ
വ്യത്യസ്തമായ കാഴ്ചയാവും നമുക്കു മുന്നിലെത്തുക. കല്ലിൽ പണിയെടുക്കുന്ന</span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">, <span lang="ML">പ്രാകൃതമായ
ജീവിതാവസ്ഥകളും വേഷവിതാനങ്ങളുമുള്ള വർമ്മനും കൂട്ടാളികളും തദ്ദേശിയരും ടൈഗർ
മുത്തുവേൽ പാണ്ഡ്യനും അയാളുടെ പാൻഇന്ത്യൻ നെറ്റുവർക്കിന്റെ ഭാഗമായ നരസിംഹ (ശിവരാജ്
കുമാർ)</span>, <span lang="ML">മാത്യു (മോഹൻലാൽ)</span>, <span lang="ML">കാമദേവ്
(ജാക്കി ഷെറോഫ്) എന്നീ ക്രിമിനലുകളും ബ്രിട്ടീഷ് ഭരണകാലത്തെ പുനർനിർമ്മിക്കുന്ന
അധീശശക്തികളും അതിനു കുടപിടിക്കുന്ന ഉപജാപകരുമാണ്. മാരി ശെൽവന്റെ </span>‘<span lang="ML">മാമന്ന</span>’<span lang="ML">നിൽ (2023) താഴ്ത്തപ്പെട്ട ജാതിക്കാരനായ
ഒരാൾക്ക് ജനാധിപത്യവ്യവസ്ഥയിലും ജാതിക്കോട്ടകളെയും മേൽക്കോയ്മകളെയും കടന്നു
മുന്നോട്ടു പോകാൻ കഴിയാതിരിക്കുന്നതിന്റെ വെല്ലുവിളികളെയാണ് നാം കാണുന്നത്. ജനകീയമായ
പരിഹാരമാണ് ആ സിനിമയിൽ മാരിശെൽവൻ മുന്നോട്ടു വയ്ക്കുന്നത്. ‘ജയിലറി’ൽ നേരെ
വിപരീതമായി, കുറ്റവാളിസമൂഹത്തെപ്പറ്റിയുള്ള കോളനീകൃത ധാരണകൾ തിടംവച്ച് വളർന്നതായി
കാണാം. വർമ്മനെയും കൂട്ടാളികളെയുംപറ്റിയുള്ള അവതരണങ്ങളിൽ മുന്നിട്ടു നിൽക്കുന്നത്
അവരുടെ പ്രാകൃതമായ ചലനങ്ങളും പെരുമാറ്റ രീതിയും ആംഗ്യവിക്ഷേപങ്ങളും വസ്ത്രധാരണ
രീതിയുമാണ്. കോടികളുടെ കൺ സൈന്മെന്റിനെക്കുറിച്ചു സംസാരിക്കുന്നുണ്ടെങ്കിലും
വർമ്മനിലോ അയാളുടെ ആദ്യത്തെ കൂട്ടാളിയായ ഹോട്ടൽകാരനിലോ<span style="mso-spacerun: yes;"> </span>ആ പകിട്ടൊന്നും കാണാനില്ല. അവർ
പ്രത്യക്ഷമാവുന്ന ദൃശ്യങ്ങൾ ‘ഫെറ്റിഷിറ്റിൿ’ എന്നു വിളിക്കാവുന്നതരത്തിൽ
വൃത്തിയില്ലാത്ത വസ്തുവകകൾ കൂടിക്കിടക്കുന്ന നിലയിലാണ്. അതല്ല മുത്തുവേൽ
പാണ്ഡ്യന്റെയും അയാളുടെ ക്രിമിനൽ സംഘത്തിന്റെയും നില. വൃത്തിയും വിശാലതയുമാണ്
അവയുടെ പ്രത്യേകതകൾ. ഭംഗിയുള്ള ഭൂസ്ഥലങ്ങൾ, മാളികകൾ, വിലപിടിപ്പുള്ള വസ്ത്രധാരണം,
ആധുനികമായ ആയുധങ്ങളും പരിശീലനരീതികളും –ഇവയാണ് അവരുടെ പ്രത്യേകതകൾ. <span style="mso-spacerun: yes;"> </span></span></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span><span style="mso-spacerun: yes;"> </span>സാധാരണ നിലയിൽ ഒറ്റയാളിലേക്ക്
കേന്ദ്രീകരിക്കുന്ന അധികാരനിലയെ ജനാധിപത്യപരമായി വ്യാവർത്തിച്ചെടുക്കുക
പ്രയാസമാണ്. എന്നാൽ യഥാർത്ഥ പ്രശ്നം കിടക്കുന്നത്</span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">, <span lang="ML">ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്ന
മൂല്യത്തെ സംരക്ഷിച്ചെടുക്കാൻ അതിനുള്ളിൽ ഏതു സംവിധാനത്തെയാണ് പ്രവർത്തിപ്പിക്കുന്നത്
എന്നതാണ്. ഒറ്റയാൾ വിധ്വംസകയന്ത്രങ്ങളെ പ്രവർത്തിപ്പിച്ച് പ്രശ്നപരിഹാരം നേടുകയാണ്
<span style="mso-spacerun: yes;"> </span>സൂപ്പർ താരചിത്രങ്ങളുടെ സ്ഥിരം പതിവ്. ‘ജയിലറി’ൽ
കൊളോണിയൽകാലത്തെ അച്ചടക്കപരിപാലനത്തിനു് ഉപയോഗിച്ച ക്രൂരതകൾ പരിഹാരനിർദ്ദേശമായി
മുന്നിലെത്തുന്നു.<span style="mso-spacerun: yes;"> </span>നായകന്റെ
ഭാഗത്തുനിന്നായാലും പ്രതിനായകന്റെ ഭാഗത്തുനിന്നായാലും ‘നേർമ്മ’യൊന്നുമല്ല, ജയിലർ
മുന്നോട്ടു വയ്ക്കുന്ന മൂല്യം. വിശ്വാസവഞ്ചനയാണ്. വർമ്മൻ ചുറ്റികവച്ച് സ്വന്തം
ആളുകളെ കൊല്ലുന്നതും മാത്യു നഷ്ടപ്പെട്ട വിഭവങ്ങളുടെ പേരിൽ ബെയിസ് ബോൾ
ബാറ്റുപയോഗിച്ച് ആളുകളെ തലയ്ക്കടിച്ചുകൊല്ലുന്നതും വിശ്വാസത്തെ തകർത്തു എന്ന
പേരിലാണല്ലോ. അവരുടെ കൊലയായുധങ്ങൾതന്നെ രണ്ടു ജീവിതരീതികളുടെ വ്യത്യാസത്തെ
കാണിച്ചുതരുന്നു. മുത്തുവേൽ പാണ്ഡ്യനും മകനെ കൊല്ലുന്നത് വിശ്വാസം കടലെടുത്തുപോയതിന്റെ
പേരിലാണ്. അവിടെവച്ച് അയാളുടെ രൂപാന്തരപ്രാപ്തിക്കു വഴിയൊരുക്കിയ കുടുംബസ്നേഹംപോലും
കൺകെട്ടുവിദ്യയായി മാറുന്നു. അയാളുടെ വിശ്വാസവും വിധേയത്വവും ആദർശാത്മകമായ
കൊളോണിയൽ ഭൂതകാലാഭിരതിയുമായി ബന്ധപ്പെട്ടതാണെന്നും അതെത്രത്തോളം ഹിംസാത്മകമാണെനും
മനസിലാക്കാൻ മറ്റു തെളിവുകൾ ആവശ്യമില്ല. വിശ്വാസം സാമൂഹികശ്രേണികളുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു.
സാമ്പത്തികമോ സാമൂഹികമോ മനശ്ശാസ്ത്രപരമോ ആയ ആശ്രിതത്വത്തിൽനിന്നുള്ള
വിടുതലായിട്ടാണ് വിശ്വാസവഞ്ചനയെ അധീശത്വശക്തികൾ നോക്കിക്കാണുന്നത്. അതിനുള്ളിൽ
സജീവമാകുന്ന അതേ ധാർമ്മികതതന്നെയാണ് മകന്റെ കാര്യത്തിൽ കാരുണ്യരഹിതമായ
തീരുമാനമെടുക്കാൻ<span style="mso-spacerun: yes;"> </span>മുത്തുവേൽ പാണ്ഡ്യനെയും
സന്നദ്ധനാക്കുന്നത്. അതുകൊണ്ട് സാമ്പത്തികനഷ്ടത്തെപ്പറ്റിയുള്ള ആരോപണം
മറമാത്രമാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. <span style="mso-spacerun: yes;"> </span>പി. മാധവൻ സംവിധാനം ചെയ്ത ‘തങ്കപ്പതക്കവും’
(1974) പട്ടാളരഹസ്യം വിൽക്കാൻ ശ്രമിക്കുന്ന ക്രിമിനൽ കൂട്ടുകെട്ടുള്ള മകനെ, പോലീസ്
സൂപ്രണ്ടായ പിതാവ് വെടിവച്ചുകൊല്ലുകയും രക്ത-സ്നേഹബന്ധങ്ങൾക്കുപരി രാജ്യസുരക്ഷയെ
മുഖ്യമായി കരുതിയ അദ്ദേഹത്തിന്റെ ത്യാഗത്തെ മുൻനിർത്തി സർക്കാർ സ്വർണ്ണപതക്കം
സമ്മാനിക്കുന്നതുമായ കഥയാണ് പറഞ്ഞത്. ‘ജയിലർ’ അത്രത്തോളം മുന്നോട്ടു പോകുന്നില്ല.
വർമ്മൻ മോഷ്ടിച്ചു കടത്താൻ ശ്രമിക്കുന്ന ക്ഷേത്രവിഗ്രഹങ്ങളും മറ്റും
രാഷ്ട്രത്തിന്റെയോ പാരമ്പര്യത്തിന്റെയോ സ്വത്തെന്ന നിലയിൽ പ്രധാനമായി അയാൾ
കണക്കാക്കുന്നുണ്ടോ എന്നുതന്നെ സംശയമാണ്. വർമ്മന്റെ ട്രക്കുകൾ അവയ്ക്കുള്ളിലെ
ഉള്ളടക്കത്തോടെ അയാൾ വീണ്ടുവിചാരമില്ലാതെ നശിപ്പിച്ചു കളയുകയാണല്ലോ ചെയ്യുന്നത്. </span>‘<span lang="ML">ജയിലറി</span>’<span lang="ML">ലെ ഏറ്റവും നീചമായ അപരാധമായി വിശ്വാസരാഹിത്യം
മാറുന്നതിന്റെയും ആ പിഴയ്ക്ക് നീക്കുപോക്കില്ലാതെ വധശിക്ഷതന്നെ അരങ്ങേറുന്നതിന്റെയും
പശ്ചാത്തലം കോളനിവത്കരിക്കപ്പെട്ട മനോനിലകളാണ്. <span style="mso-spacerun: yes;"> </span></span></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> </span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span style="mso-tab-count: 1;"> </span>രജനീകാന്തിന്റെ സിനിമകളിലെ
അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങൾക്കും തമിഴ് ഛായയുള്ള പേരുകളാണ്. കബാലീശ്വരൻ,
കരികാലൻ, വേലൻ, അരുണാചലം, കാളൈയാൻ എന്നിങ്ങനെ. ഭാവിയുടെ കഥപറയുന്ന യന്തിരനിൽ അവർ
ചിട്ടിയും വശീകരനുമാകുന്നു. തമിഴിൽ ഇതു പ്രധാനപ്പെറ്റ പ്രത്യേകതയായി
പരിഗണിക്കാറുണ്ട്. എന്നാൽ മറ്റുള്ള കഥാപാത്രങ്ങളിൽ ഈ നിഷ്ഠ അത്ര പരിപാലിക്കപ്പെടാറില്ല.
‘ജയിലറി’ലെ വില്ലന്റെ പേര് വർമ്മ എന്നാണല്ലോ. തമിഴ് രീതിയിൽ വർമ്മൻ
എന്നുച്ചരിക്കുന്നു. (രണ്ടാമത്തെ നിശ്ശബ്ദ ചിത്രം മാർത്താണ്ഡവർമ്മയെ</span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">, <span lang="ML">തിയഡോർ ഭാസ്കരൻ</span>, <span lang="ML">ദക്ഷിണേന്ത്യയിലെ നിശ്ശബ്ദചിത്രങ്ങളെ പട്ടികപ്പെടുത്തുന്ന കൂട്ടത്തിൽ </span>‘<span lang="ML">മാർത്താണ്ഡവർമ്മൻ</span>’ <span lang="ML">എന്നാണെഴുതുന്നത്) മാത്യുവിനെപോലെ
ഇയാളും മലയാളിയാണ്. പേരുകൾ ചെറിയകാര്യമല്ല. <span style="mso-spacerun: yes;"> </span>ജാതിവാലുകൾക്കു പുറമേ ചാതുർവർണ്യാടിസ്ഥാനത്തിലും
പേരുകൾ നൽകാറുള്ള കാര്യം എം ജി എസ് നാരായണൻ വിശദീകരിച്ചിട്ടുണ്ട് (കേരളത്തിന്റെ
സമകാലികവ്യഥകൾ). ശർമ്മ ബ്രാഹ്മണനും</span>, <span lang="ML">വർമ്മ ക്ഷത്രിയനും ഗുപ്ത
വൈശ്യനും ദാസൻ ശൂദ്രനുമാണ്. ഇവയിൽ ഗുപ്തയ്ക്കൊഴിച്ച് (അങ്ങനെയൊരു വൈശ്യപാരമ്പര്യം
മലയാളനാട്ടിൽ ഇല്ലാതിരുന്നതാവും കാരണം) മറ്റു പേരുകൾക്ക് ഇവിടെ പ്രചാരമുണ്ട്. വിനായകൻ
അഭിനയിക്കുന്ന കഥാപാത്രത്തിനു മലയാളത്തിൽ പ്രസിദ്ധമായ ഒരു പേരു കൊടുക്കണമെന്നുമാത്രമേ
സംവിധായകൻ നെൽസൺ ഉദ്ദേശിച്ചു കാണുകയുള്ളൂ. (</span>IFFK -2018<span lang="ML">ൽ രജത
ചകോരംകിട്ടിയ ‘ഗോഡേ കൊ ജിലേബി ഖിലാനേ ലേജാരിയാ ഹും’ (</span>THEJ<span lang="ML">)
എന്ന അനാമിക ഹക്സറുടെ ചിത്രത്തിലെ ഗോപാലൻ അവതരിപ്പിച്ച മലയാളിയായ കഥാപാത്രത്തിന്റെ
പേര് ‘ലാൽ ബിഹാരി</span>’<span lang="ML"> !) എന്നാൽ ചുറ്റിക പണിയായുധമായി ഉപയോഗിക്കുന്ന
വർമ്മന് ശാരീരികസ്ഥിതിയിലും വേഷത്തിലും ജാതീയമായ നിലയുണ്ട്. വില്ലനായതുകൊണ്ട് സാരമാക്കുന്നില്ലെങ്കിലും
അയാൾ പരിഷ്കൃതനല്ല, ജയിലറായ മുത്തുവേലിനെ പോലെയോ അയാളുടെ കൂട്ടാളികളെപ്പോലെയോ അല്ല
അയാൾ. മാത്രമല്ല അയാളുടെ സ്വപ്നപദ്ധതിയായ മോഷണത്തിന് ക്ഷേത്രത്തിൽ കയറാൻ കഴിയാത്ത
ഒരവസ്ഥ – ബോധപൂർവമായിരിക്കണമെന്നില്ല- സിനിമയിൽ സൃഷ്ടിച്ചു വച്ചിട്ടുമുണ്ട്. നേർമ്മയുടെ
പേരിൽ സ്വന്തം മകനെ കൊലയ്ക്കുകൊടുക്കാൻ മടിക്കാത്തയാളാണ് മുത്തുവേൽ എങ്കിൽ സൗഹാർദ്ദത്തിന്റെപേരിൽ
<span style="mso-spacerun: yes;"> </span>കൂട്ടുകാരന്റെ മതിഭ്രമത്തെ
പൊറുത്തുകൊടുക്കുന്നവനാണ് വർമ്മൻ. ആ നിലയ്ക്ക് അയാൾ മുത്തുവേലിനേക്കാൾ ഒരു പടി
മുന്നിലാണ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽപോലും ധാർമ്മികതയുടെ കാവലാളുകളെ
അപേക്ഷിച്ച് താഴെക്കിടയിലുള്ള അയാളുടെ ആകെയുള്ള കരുത്ത് ക്രൂരതയാണ്. പേരിലെ
ക്ഷത്രിയജാതി സൂചനയാൽ അയാൾക്കു് പഴയ നാടുവാഴികളുടെ അസംസ്കൃതത്വവും പ്രാകൃതത്വവും കല്പിച്ചുകൊടുക്കാൻ
സംവിധായകനു കഴിയുന്നു. <span style="mso-spacerun: yes;"> </span>അതിനു മേലേ കടന്നെത്തുന്ന
ബ്രിട്ടീഷ് ഉദ്യോഗ-കാര്യസ്ഥവൃന്ദത്തിന്റെ പരിഷ്കൃതത്വവും അച്ചടക്കവും സഭ്യതയുംതമ്മിലുള്ള
ഏറ്റുമുട്ടലായി ചിത്രത്തിലെ നന്മ-തിന്മ ദ്വന്ദ്വത്തെ പ്രതീകവത്കരിക്കുക
എളുപ്പമാണ്. സ്വാഭാവികമായും പരിഷ്കാരത്തിന്റെയും കരുത്തിന്റെയും പക്ഷത്ത് ചേർന്നു
നിൽക്കുന്ന ഭൂരിപക്ഷം ഭൂതകാലത്തിന്റെ പവർഹൗസുകളെ ആരാധനാനിലയങ്ങളാക്കി മാറ്റും.</span></span></p><p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0cm; text-align: justify;"><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><span lang="ML">പച്ചക്കുതിര, സെപ്റ്റംബർ 2023 </span></span><span style="font-family: Rachana;"></span></p>
വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-83552728660746886632023-08-27T01:03:00.006+05:302023-10-23T21:34:49.553+05:30വർഗരാഷ്ട്രീയത്തിന്റെ സൂക്ഷ്മാഖ്യാനമായി വൈരം<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirJaTvn2L8u62lu8uLVHSN5wqINBzmSTp3F7wAvfhX55h7e1BShFoHu6Ypx5wVbuAc3DNiokTMrrnmGCNq2JDPopneNR0-ClVzdLk3E67FT2hsWa_uYdH-fy4XVgf1gWox5HlKktOdOiXyp14Jua888IHr0L1JieH5L6ZrbXOW_2X4eRVjZMeuurJAaX4/s1023/desa.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1023" data-original-width="720" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirJaTvn2L8u62lu8uLVHSN5wqINBzmSTp3F7wAvfhX55h7e1BShFoHu6Ypx5wVbuAc3DNiokTMrrnmGCNq2JDPopneNR0-ClVzdLk3E67FT2hsWa_uYdH-fy4XVgf1gWox5HlKktOdOiXyp14Jua888IHr0L1JieH5L6ZrbXOW_2X4eRVjZMeuurJAaX4/s320/desa.jpg" width="225" /></a></div><br /> <p></p><p> വർഗനിലപാടിൽ സ്ഥിരസത്തയുള്ള ദേശാഭിമാനിപോലെയൊരു ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചു വന്നതുകൊണ്ടുതന്നെ പി എസ് റഫീക്കിന്റെ 'വൈരം' എന്ന കഥയുടെ സൂക്ഷവും സ്ഥൂലവുമായ ഭാവശക്തികളെ ഒറ്റ മാനകത്തിൽ വ്യാവർത്തിച്ചെടുക്കുക പ്രയാസമുള്ള കാര്യമല്ല. കഥയിൽ മുതലാളിമാർക്ക് മേൽസ്ഥാനം ഉണ്ട്. നാട്ടിലെമ്പാടും മുതലാളിമാരാണ് എന്നു സംശയിക്കാൻ വകയുമുണ്ട്. മില്ലുകാരൻ നാരായണൻ മുതലാളി, അയാളുടെ മകൻ സാംബൻ എന്ന ചാമ്പച്ചൻ, കാദർ മുതലാളി, കൃഷ്ണൻ മുതലാളി. എല്ലാവരും പ്രതീക്ഷിതനിലയിൽ മോശക്കാരല്ല. ആശ്രിതവാത്സല്യം അവർക്കുണ്ട് എന്നതിനു കഥയിൽ നേർസാക്ഷ്യം ഉണ്ട്. <br /></p><p style="text-align: justify;">സുബ്രനും അയാളുടെ അനിയൻ ഭാസിയും തൊഴിലാളി വർഗത്തിന്റെ പ്രതിനിധികളാണ്. സഹോദരസ്നേഹത്തേക്കാൾ ഭാസിയെ പ്രതികാരസന്നദ്ധനാക്കുന്നത് വർഗബോധമാണെന്ന് കരുതാവുന്നതാണ്. അയാളുടെ പ്രവൃത്തിക്കും പ്രതീകാത്മക സ്വഭാവമുണ്ട്. ചാമ്പച്ചന്റെ വലതുകാല്പാദമാണ് അയാൾ വെട്ടുന്നത്. മുതലാളിത്തത്തിന്റെ ചലനാത്മകതയെ ഇല്ലാതാക്കുകതന്നെയായിരുന്നില്ലേ അയാളുടെ ലക്ഷ്യം? തൊഴിലാളി വർഗത്തിന്റെ അഭിമാനമൂർച്ചയുള്ള ചെത്തുകത്തിയുടെ വെട്ടേറ്റ് ആജീവനാന്തം മുടന്തിനടക്കാൻ വിധിക്കപ്പെട്ട മുതലാളിത്തം പൂർണ്ണമായി നശിക്കുകയില്ലെന്നും സാഹചര്യങ്ങൾക്കനുസരിച്ച് അതു വേഷം മാറുമെന്നുമാണ് ചാമ്പച്ചന്റെ കാത്തിരിപ്പും പ്രതികാരത്തിനായുള്ള ഉത്സാഹവും തെളിയിക്കുന്നത്. മറ്റൊന്നുകൂടി ശ്രദ്ധിക്കാനുണ്ട്. തന്റെ കാലു വെട്ടുക വഴി മുതലാളിത്ത- മേധാവിത്ത താത്പര്യങ്ങളുടെ ഉന്മൂലനവും അടിസ്ഥാന വർഗത്തിന്റെ അഭിമാനോദ്ധാരണവും ലക്ഷ്യമാക്കിയ ഭാസിയുടെ വർഗബോധത്തിനെതിരെ ചാമ്പച്ചൻ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നതാണ്. അയാൾക്കു വേണ്ടത് അയാളുടെ കാര്യസ്ഥപ്പണി ചെയ്യുന്നവർതന്നെ കണ്ടറിഞ്ഞ് ചെയ്യുന്നു. (ഓപ്പറേറ്റർ സാബു മാത്രമല്ല, അയാളുടെ പട്ടിയും കീരിയും അയാളുടെ ഇംഗിതങ്ങൾ നടപ്പാക്കിക്കൊടുക്കാൻ സന്നദ്ധരായ പിണിവർഗപ്രതിനിധികളാണ്) അയാൾ ചെയ്യേണ്ടത് വർഗശത്രുവിനെതിരെയുള്ള ഊർജത്തെ അണയാതെ സൂക്ഷിക്കുക എന്നതാണ്.. ബാക്കിയെല്ലാം വ്യവസ്ഥ ചെയ്തുകൊള്ളും. ഭാസിയെ ജയിലിടുന്നത്, അയാളുടെ മൂന്നുവയസുകാരിയായ മകളെ കൊല്ലുന്നത്, അയാളെ അറപ്പിക്കുന്നവനും വെറുപ്പിക്കുന്നവനുമാക്കുന്നത്, അയാളെപ്പറ്റിയുള്ള കഥകൾ മെനയുന്നത് എല്ലാം.. അങ്ങനെ സമീപഭൂതകാലത്തിൽ നടക്കുന്ന കഥയാണെങ്കിലും വർഗസംഘർഷത്തിന്റെ ഫലമായി ഉണ്ടാകുന്ന പീഡനങ്ങൾ സ്ഥിരമായി തലയ്ക്കടിക്കുന്നത് ആരുടെയാണെന്നുമുള്ള സമകാലികാവസ്ഥയെ ഉൾക്കാഴ്ചയോടെ ചിത്രീകരിച്ചിട്ടുള്ള കഥയാണ് 'വൈരം' എന്നുറപ്പിക്കാം. അപ്പോൾ ഭാസിയുടെ ജീവിതത്തെ ഉയർത്തെഴുന്നേൽപ്പിക്കുന്ന മിനിമോളെന്ന പുല്ലാനി മൂർഖൻ കുഞ്ഞ് എല്ലാം തകർന്ന മനുഷ്യർക്ക് പിന്തുണയുമായി എത്തുന്ന ഭൗതികശക്തിയായി മാറുന്നു. ആ പിന്തുണ അന്യഥാ തകർന്ന അയാൾക്ക് ശക്തിയും ചൈതന്യവും പകർന്നു നൽകുന്നു എന്നും കാണുക. <br /></p><p>ആത്മഹത്യയെപ്പറ്റി പറയുന്ന കഥ, ആത്മഹത്യ ചെയ്യാതിരിക്കാനുള്ള ഉപാധി തേടുന്നു എന്നു പറയും പോലെയാണ് മുതലാളിത്തത്തിനു സ്ഥിരമായി ഭയപ്പെടാനുള്ള ഒരു ഉപാധിയായി തൂങ്ങി നിൽക്കുന്ന ഭാസിയുടെ കയ്യിലെ മൂർഖൻ മാറുന്നു എന്നത്. വാസ്തവത്തിൽ ചാമ്പച്ചൻ പ്രതിനിധിയാവുന്ന മുതലാളിത്തത്തെ ഭാസി പ്രതിനിധിയാവുന്ന തൊഴിലാളി ഭയപ്പെടുത്തുന്നുണ്ടോ? <br /><br /></p><p style="text-align: justify;">വൈരം എന്ന കഥയെ സാമൂഹികശാസ്ത്രവിമർശനപരമായി സമീപിച്ചാൽ കിട്ടുന്ന അർഥം മുകളിലുണ്ട്. പുതിയ വംശാവലിശാസ്ത്രത്തെയും ( കഥാവസ്തുവായാലും അത് പലതുമായും ബന്ധപ്പെട്ടു കിടക്കുന്നു.) ലഘു ആഖ്യാനങ്ങളെയും ആശ്രയിച്ചാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഭാസിയുടെ ശരീരത്തിൽ നിന്നൂർന്നിറങ്ങുന്ന മൂർഖൻ കുഞ്ഞിനെ കാത്ത് താഴെ ചാമ്പച്ചൻ -സാബു കൂട്ടുകെട്ടിന്റെ വകയായുള്ള കീരി കഥയിൽ മുരണ്ടുകൊണ്ട് നിൽക്കുന്നുണ്ട്. അത് മുതലാളിത്തം സകല സംഘർഷങ്ങളെയും അതിജീവിച്ച് ചലിക്കാൻ ക്ഷമയോടെ കാത്തിരിക്കുമെന്നാണോ വർഗസമരപക്ഷത്തിൽ സ്ഥിരമായ വിജയം തൊഴിലാളിക്കാണെന്നാണോ ആത്യന്തികമായി പറയുന്നത്? പാമ്പിനെ വർണ്ണിക്കുന്നിടത്തെ വിശേഷണങ്ങൾക്കിടയിൽ 'രാജചിഹ്നം' എന്ന വാക്കു കഥാകൃത്ത് ഉപയോഗിച്ചിട്ടുണ്ട്. വ്യവസ്ഥ തകർത്ത ഉശിരുള്ള ഒരു തൊഴിലാളിക്ക് പിന്തുണയുമായെത്തിയ ഒരു ജൈവശക്തിക്ക് രാജചിഹ്നമാണെങ്കിൽ അതിനു പിന്നിലെ പ്രത്യയശാസ്ത്ര കണക്കുക്കൂട്ടലുകളും രാഷ്ട്രീയത്തെയും അടിപടലേ സംശയിക്കേണ്ടതായി വരില്ലേ? കുറച്ചുകൂടി ആലോചിച്ചു മുന്നോട്ടു പോയാൽ ഒരു പക്ഷേ കാലിക യാഥാർഥ്യം എന്ന നിലയിൽ അബോധാത്മകമായി എന്നാൽ ഭാവനാത്മകമായി കഥയിൽ അതു കയറിപ്പറ്റിയതാകാനുള്ള സാധ്യതയല്ലേ കൂടുതൽ? മാത്രമല്ല ഭാസിയും പാമ്പും തമ്മിലുള്ള ബന്ധത്തെ നാട്ടുകാർ വ്യാഖ്യാനിച്ചെടുക്കുന്നത് പഴയ മാണിക്യം -പാമ്പ് മിത്തിന്റെ അടിസ്ഥാനത്തിലുമാണ്. അത്തരമൊരു പരിവേഷം ഭാസിക്കു ചുറ്റുമായി ഉയരുന്നത് ഭൗതികവാദപരമായ ആശയമണ്ഡലത്തെയല്ല, പൗരാണികമായ മൈത്തിക സങ്കല്പത്തിന്റെ പുനരാഖ്യാനമെന്ന നിലയിലാണ്. അതിന്റെ രാഷ്ട്രീയത്തെ വേറെ തന്നെ ഇഴ പിരിച്ചെടുക്കേണ്ടതുണ്ട്. ആരാണ് ഇപ്പോൾ യഥാർഥത്തിൽ തൊഴിലാളുകളുടെ രക്ഷകരായി ഗോപിക്കുറിയും തൊട്ട് പ്രത്യക്ഷപ്പെടുന്നത് എന്ന്. <br /></p><p><br /></p><p style="text-align: justify;">ഈ പറഞ്ഞതിനു സമാന്തരമായി രണ്ടു സന്ദർഭങ്ങൾ കഥയിലുള്ളതുകൂടി ഓർക്കാവുന്നതാണ്. എ കെ ജി നടത്തിയ ജാഥയിൽ ഭാസിയുടെയും സുബ്രന്റെയും അച്ഛൻ കൊച്ചക്കൻ (ചാമ്പച്ചന്റെ അച്ഛൻ നാരായണൻ മുതലാളി) പങ്കെടുത്തതിനെപ്പറ്റിയുള്ള ഓർമ്മയാണ് അതിലൊന്ന്. ഭാസിയുടെ മരിച്ചു പോയ മകളുമായുള്ള മാനസിക യാത്രയിൽ അയാൾ കാണുന്ന രക്തസാക്ഷിയുടെ ചിത്രമാണ് മറ്റൊന്ന്. "ഏതോ പാർട്ടിക്കുവേണ്ടി " എന്നാണ് അവിടത്തെ വാക്യം. എങ്കിലും ആ ചിത്രം അയാളെക്കൊണ്ട് 'ഇങ്ക്വിലാബ്' വിളിപ്പിക്കുന്നുണ്ട്. <br /></p><p><br /></p><p style="text-align: justify;">അതുകൊണ്ട് ഭാസിയുടെത് പരാജയമല്ലേ എന്നും അയാളെ തോത്പിച്ചത് വർഗബോധമില്ലാത്ത വരുടെ ചുറ്റുപാടാണെന്നും അവരെ അങ്ങനെയാക്കിയ മുതലാളിത്തം സ്ഥിരമായി വിജയിക്കുന്നു എന്നും അയാൾക്ക് കൊച്ചക്കനെപ്പോലെ അടിയോരുടെ അന്തസ് വീണ്ടെടുക്കുന്ന കർമ്മത്തിൽ ഭാഗഭാക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യമെന്നും എന്നും സ്ഥാപിക്കാവുന്നതാണ്.</p><p style="text-align: justify;"> </p><p style="text-align: justify;">ദേശാഭിമാനി ആഴ്ചപ്പതിപ്പ്, 27 ആഗസ്റ്റ് 2023<br /></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-45456223320209613652023-08-21T22:42:00.002+05:302023-08-21T22:42:18.978+05:30ജീവിതംകൊണ്ട് മുറിവേറ്റവരെപ്പറ്റി - ജോൺ പോളിന്റെ തിരക്കഥകൾ<p> <!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-US</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0cm 5.4pt 0cm 5.4pt;
mso-para-margin-top:0cm;
mso-para-margin-right:0cm;
mso-para-margin-bottom:10.0pt;
mso-para-margin-left:0cm;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:Kartika;
mso-bidi-theme-font:minor-bidi;}
</style>
<![endif]-->
</p><p align="center" class="MsoNormal" style="text-align: center;"><b></b></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwSCyGuy9Ris8wFKYRVApSJjm9HfusxxlRBdSYjrHrRdUV4eJlffyHCBJq5R5kKqoj0NnxDJwE9aUzOOgKwRjahBDXXDHlxDZpMfGg_eV7FhtjZWhEywHjAkiVeAyEKjKU5E8cQKMJpaXV8gC_KQaQJGYotdWCR39EsQSETRcuCnjlLPHG2wa-zcXRTzI/s1479/WhatsApp%20Image%202023-08-21%20at%2010.39.58%20PM.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1479" data-original-width="1131" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwSCyGuy9Ris8wFKYRVApSJjm9HfusxxlRBdSYjrHrRdUV4eJlffyHCBJq5R5kKqoj0NnxDJwE9aUzOOgKwRjahBDXXDHlxDZpMfGg_eV7FhtjZWhEywHjAkiVeAyEKjKU5E8cQKMJpaXV8gC_KQaQJGYotdWCR39EsQSETRcuCnjlLPHG2wa-zcXRTzI/s320/WhatsApp%20Image%202023-08-21%20at%2010.39.58%20PM.jpeg" width="245" /></a></b></div><b><br /><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"><br /></span></b><b><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></b><p></p>
<p align="right" class="MsoNormal" style="text-align: right;"><b><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></b><b><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></b></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"><span style="mso-tab-count: 1;"> </span>ജോൺപോൾ ചലച്ചിത്രരംഗത്തേയ്ക്ക്
പ്രവേശിക്കുന്ന എൺപതുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന് മലയാള സിനിമ, സാഹിത്യത്തെ
ഗൗരവത്തോടേ നോക്കാൻ തുടങ്ങിയെന്നതാണ്. അതിനു മുൻപ് മലയാള ചലച്ചിത്രങ്ങളെ മലയാള
മണ്ണിലേക്ക് പൂർണ്ണമായും മാറ്റി നടാൻ എന്തു ചെയ്യണമെന്ന് തലപുകഞ്ഞ് ആലോചിച്ചിരുന്ന
ചലച്ചിത്രപ്രണയികൾ അതിനുള്ള എളുപ്പമാർഗം കണ്ടെത്തിയത് പ്രതിഷ്ഠനേടിയ
സാഹിത്യകൃതികളെ ആസ്പദമാക്കി മലയാള ചിത്രങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു.<span style="mso-spacerun: yes;"> </span>മാർത്താണ്ഡവർമ്മയും കരുണയും രമണനും പോലെയുള്ള
ഒറ്റപ്പെട്ട ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല. സാമ്പ്രദായികമായ അവതരണരീതികളുടെ
പകർത്തിയെടുക്കലിൽ കവിഞ്ഞ പ്രാധാന്യം അവയ്ക്ക് നൽകുക എളുപ്പമായിരുന്നില്ല.
പതിഞ്ഞതും ഉറച്ചതുമായ കഥകളെ മറ്റൊരു മാധ്യമത്തിലൂടെ അവതരിപ്പിക്കുന്നതിന്റെ
കൗതുകമാണ് അവ പ്രാഥമികമായും ലക്ഷ്യമാക്കിയത്. സാഹിത്യത്തിലെ തലമുറമാറ്റത്തെ
കാലികതയോടെയും ഭാവുകത്വത്തോടെയും ചലച്ചിത്രങ്ങൾക്ക് പകർത്തിയെടുക്കാൻ പറ്റുമോ
എന്നുള്ളതായിരുന്നു പ്രശ്നം. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"><span style="mso-tab-count: 1;"> </span>സ്കൂളിൽ പഠിക്കുന്ന സമയത്ത്, സ്വന്തം
വായനയെയും അഭിരുചിയെയും മാറ്റി മറിച്ച പുസ്തകമായി നാലുകെട്ടിനെപ്പറ്റി ജോൺ
പറഞ്ഞിട്ടുണ്ട്. എം ടിയുടെ നാലുകെട്ട്, ഏകാന്തമായ വ്യക്തിവിപ്ലവത്തെമാത്രമല്ല,
അനിവാര്യമായൊരു സാമൂഹികമാറ്റത്തിന്റെ മുദ്രയെക്കൂടി ഉള്ളിൽ വഹിച്ച നോവലായിരുന്നു.
പറ്റങ്ങളിൽനിന്ന് ഒറ്റകളിലേക്ക് സവിശേഷമായി നോക്കാൻ തുടങ്ങിയ സംക്രമണകാലത്തിന്റെ
പ്രസരങ്ങളെക്കൂടി അത് ഉള്ളിൽ വഹിച്ചിരുന്നു. മഹാരാജാസിലെ കൂട്ടുകെട്ട് ജോണിന്റെ
കഥകൾക്ക് കാതോർത്തു തുടങ്ങുന്ന സമയത്ത് മലയാള സാഹിത്യം നാലുകെട്ടിൽനിന്നും വീണ്ടും
മുന്നോട്ടു നടന്ന് കുറേകൂടി ആധുനികമായിത്തീർന്നിരുന്നു. ഏകാകികൾ കുറച്ചുകൂടി
ഒറ്റപ്പെട്ടവരായി തീർന്നു. അവരുടെ ശബ്ദങ്ങൾക്ക് മുൻപെന്നത്തേക്കാളും കനവും
ജീവിതരീതികൾക്ക് കൂസലില്ലായ്മയും <span style="mso-spacerun: yes;"> </span>വന്നിരുന്നു.
ഒച്ചയിൽ കൂടിച്ചേരാതെ ഓരങ്ങളിൽ പതുങ്ങിയ പലരും ജീവിതത്തിന്റെ വെയിലേറ്റു വാടുകയും
കല്ലേറുകളേറ്റ് മുറിവുകൾ പറ്റിയുമിരുന്നു. അവരുടെ വേദനയെയും ഏകാകിതയെയും
വിഹ്വലതകളെയും ശ്രദ്ധിക്കേണ്ടതാണെന്ന ബോധ്യം ആദ്യം ഉണ്ടായത് സാഹിത്യത്തിനാണ്. ചലച്ചിത്രങ്ങളുടെ
സാഹിത്യബന്ധം ചർച്ച ചെയ്യുമ്പോൾ ഇക്കാര്യവും പ്രധാനമാകുന്നു. അടിയന്തിരാവസ്ഥയുടെ
നിശ്ശബ്ദതയ്ക്കു ശേഷം പരക്കെ വ്യാപിച്ച മ്ലാനത എൺപതുകളുടെ ആദ്യപകുതിയെ കാര്യമായി
സ്വാധീനിച്ചിരുന്നു. രാഷ്ട്രീയമായ ഇച്ഛാഭംഗങ്ങളുടെ ദശകംകൂടിയായിരുന്നു
എൺപതുകൾ.<span style="mso-spacerun: yes;"> </span><span style="mso-spacerun: yes;"> </span></span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"><span style="mso-tab-count: 1;"> </span>ജോണിന്റെ ആദ്യ ചലച്ചിത്രരചനാസംരംഭമായ ‘ഞാൻ
ഞാൻമാത്രം’ ചലച്ചിത്രമായി പുറത്തുവരുന്നതിനു പത്തുവർഷം മുൻപാണ് ഖസാക്കിന്റെ
ഇതിഹാസം മലയാളത്തിൽ സംഭവിക്കുന്നത്. ആനന്ദിന്റെ ആൾക്കൂട്ടവും ടി പദ്മനാഭന്റെ
ഹാരിസൺ സായ്വിന്റെ നായയും മാധവിക്കുട്ടിയുടെ എന്റെ കഥയും എഴുപതുകളുടെ സംഭാവനയാണ്.
ആരവത്തിന്റെ പരാജയത്തെ തുടർന്ന് കോളേജ് പശ്ചാത്തലത്തിൽ ഒരു കഥ ചെയ്യാൻ ഭരതൻ
തുനിയുമ്പോൾ, ജോൺ പോൾ പറഞ്ഞു കേൾപ്പിച്ച ആരവത്തിന്റെ കരട് രൂപത്തിൽ പ്രത്യക്ഷത്തിൽ
ഈ പുസ്തകങ്ങളൊന്നും ഇല്ല, എന്നാൽ ഇവ സൃഷ്ടിച്ചുവച്ച നാട്ടുവെളിച്ചത്തിലല്ലാതെ
ചാമരം പോലെയൊരു പ്രണയകഥയെ സ്വാംശീകരിക്കുക അത്ര എളുപ്പമല്ലെന്ന് തിരിഞ്ഞു
നോക്കിയാലറിയാം. സാഹിത്യത്തിന്റെ പശ്ചാത്തലം ജോൺപോൾ സിനിമകൾക്കെല്ലാം
പൊതുവേയുണ്ട്. വായനക്കാരും എഴുത്തുകാരുമായ കഥാപാത്രങ്ങൾ ധാരാളമായി കടന്നുവരുന്നു
എന്നതുമാത്രമല്ല, വായനകൊണ്ട് പരിപക്വമായിത്തീർന്നതെന്നോ അജ്ഞാതമായ കാരനത്തല
നൊമ്പരപ്പെടുന്നതെന്നോ മനസിലാക്കാൻ കഴിയുന്ന ഒരു തലം കഥാപാത്രവിന്യാസങ്ങളിലും
സംഭാഷണങ്ങളിലും ജോൺ നിലനിർത്തുന്നു. <span style="mso-spacerun: yes;"> </span>അദ്ദേഹത്തിന്റെ
കഥാപാത്രങ്ങൾ അത്യാവശ്യത്തിനല്ലാതെ അധികം സംസാരിക്കുന്നില്ല.<span style="mso-spacerun: yes;"> </span>ധ്വനിപ്പിക്കലിന്റെ കല അവർക്കെല്ലാം ഒരു പോലെ
സ്വായത്തവുമാണ്. ജീവിതത്തിന്റെ ഇരട്ടവരകളിൽനിന്ന് തെറിച്ചുപോയ ഒറ്റപ്പെട്ട
മനുഷ്യരെ ജോണിന്റെ കഥാപ്രപഞ്ചത്തിൽ ഉടനീളം കാണാം. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"><span style="mso-tab-count: 1;"> </span>അക്ഷരത്തിലെ കൃഷ്ണമൂർത്തിയെന്ന മുതിർന്ന
പത്രപ്രവർത്തകൻ അനന്തകൃഷ്ണനോട് പറയുന്ന വാക്യമുണ്ട് : “ലുക് എറൗണ്ട് യുവർ സെൽഫ്,
ഇവിടെ ജീവിതമുണ്ട്. ലൈഫ് ഈസ് ന്യൂസ്. അതുകാണാനുള്ള കണ്ണു വേണം.” ഒരർത്ഥത്തിൽ ജോൺ
പോൾ സ്വയം പ്രാവർത്തികമാക്കിയ ഒരു ആശയംകൂടിയാണിത്. താരതമ്യേന ലഘുവായ ഒരു ജീവിതസന്ദർഭത്തെ
മൊത്തം ജീവിതത്തെയും പ്രതിനിധീകരിക്കാൻ തക്കവിധത്തിൽ കഥയായി വികസിപ്പിക്കുക എന്ന
തന്ത്രം സമർത്ഥമായി പ്രയോഗിച്ച് വിജയിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം.<span style="mso-spacerun: yes;"> </span>എന്തായിരുന്നു ‘വിട പറയും മുൻപേ’ എന്ന
ചലച്ചിത്രത്തിന്റെ ആകർഷണഹേതു? അല്ലെങ്കിൽ പാലങ്ങളിലെ സംഘർഷകാരണം? ചെറുകഥപോലെ
ഏകാന്തവും തരളവുമായ മുഹൂർത്തങ്ങളെ പൊലിപ്പിച്ചെടുത്തുകൊണ്ടാണ് ജോൺ ചലച്ചിത്രശില്പങ്ങൾക്കുവേണ്ടിയും
<span style="mso-spacerun: yes;"> </span>അസ്തിവാരം പണിഞ്ഞത്. കഥ ആരെഴുതിയതായാലും
ചലച്ചിത്രമായി സാക്ഷാത്കരിക്കാൻ വേണ്ട ചട്ടക്കൂട് ജോൺ പോൾ ഒരുക്കുമ്പോൾ അതിൽ ചില
ചേരുവകൾ സ്വകീയമായി കലരുന്നു. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"><span style="mso-tab-count: 1;"> </span>കൗതുകകരമായ വ്യക്തിത്വങ്ങൾ ജോണിന്റെ
സവിശേഷവിഭവങ്ങളായിരുന്നു. ചാമരത്തിലെ വിനോദ്, അതിൽതന്നെയുള്ള നെടുമുടിവേണുവിന്റെ
ഫാദർ, മർമ്മരത്തിലെ നാണു, വിട പറയും മുൻപേയിലെ സേവ്യർ, ഓർമ്മയ്ക്കായിയിലെ
നന്ദഗോപാൽ, സന്ധ്യമയങ്ങും നേരത്തിലെ ബാലഗംഗാധര മേനോൻ, ഉത്സവ പിറ്റേന്നിലെ അനിയൻ
തമ്പുരാൻ, പണ്ട് പണ്ടൊരു രാജകുമാരിയിലെ അപ്പുക്കുട്ടൻ പിള്ള ഇവരെല്ലാം
സാമൂഹികജീവിതത്തെ സംബന്ധിക്കുന്ന പൊതുബോധത്തിന്റെ ഇരട്ടവരയിൽനിന്ന് കുതറി
തെറിക്കുകയും അതുകൊണ്ട് പരാജിതരായി പോവുകയും ചെയ്ത മനുഷ്യരുമാണ്. ‘ഒരുപാടു പേരുടെ
നൊമ്പരങ്ങൾ സ്വന്തമാക്കി എഴുത്തുകാരനായിത്തീരുന്നയാളിന് സ്വന്തം ജീവിതംകൊണ്ട്
വീട്ടേണ്ടിവരുന്ന കടത്തെ’ക്കുറിച്ചുകൂടിയാണ് എഴുത്തിനെ പ്രമേയമാക്കിയ രചന (1983)
എന്ന സിനിമ പറയുന്നത്.<span style="mso-spacerun: yes;"> </span>എഴുതുന്നയാളും
അയാളുടെ വിഷയവും (അസംസ്കൃതവസ്തു) ജീവിതത്തിന്റെ രണ്ടറ്റങ്ങളായി അഭിമുഖീകരിക്കുകയും
രചനയെന്ന പ്രക്രിയയെ വിശകലനത്തിനു വിധേയമാക്കുകയും ചെയ്യുന്ന <span style="mso-spacerun: yes;"> </span>ഗൗരവതരമായ പ്രമേയത്തെപ്പോലും
ജനപ്രിയശൈലിയിലേക്ക് മാറ്റിയെഴുതാൻ കെൽപ്പുള്ളതായിരുന്നു ജോണിന്റെ മഷിപ്പേന. <span style="mso-spacerun: yes;"> </span></span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"><span style="mso-tab-count: 1;"> </span>ജനപ്രിയചലച്ചിത്രങ്ങളുടെ ചട്ടക്കൂടുകളെ
തന്റേതായ നിലക്ക് നിറം പിടിപ്പിച്ച് സ്വന്തമാക്കിയ എഴുത്തുകാരനാണ് ജോൺ പോൾ എന്നു
പറയാം. പ്രണയം, ദാമ്പത്യം, കുടുംബം എന്നിങ്ങനെ 80 കളിലെ മധ്യവർത്തി സമൂഹത്തിനു
യോജിച്ച പ്രമേയങ്ങളെല്ലാം അദ്ദേഹത്തിന്റെ തൂലികയ്ക്കു വഴങ്ങി. <span style="mso-spacerun: yes;"> </span>എൺപതുകളിൽ വ്യാപകമാവുന്ന ടെലിവിഷനുകളുടെ
ആവിർഭാവം ചലച്ചിത്രങ്ങളുടെ പ്രമേയസ്വഭാവത്തെ കാര്യമായി സ്വാധീനിച്ചതായി പല
പഠനങ്ങളും നടന്നിട്ടുണ്ട്. അതിലൊന്നാണ് അണുകുടുംബങ്ങളിലെ സ്വാഭാവികവും
ആഴമില്ലാത്തതുമായ നേർത്ത സംഘർഷങ്ങളുടെ ആവിഷ്കാരം എന്ന നിലയ്ക്കുള്ള ചിത്രങ്ങൾ. വളരെപ്പെട്ടെന്ന്
മലയാളി ഭാവുകത്വമായി ഇഴുകിച്ചേരാൻ അത്തരം പ്രമേയങ്ങൾക്കു അന്ന് കഴിഞ്ഞു. മറ്റൊരു
തരത്തിൽ, ചാമരത്തിലെ കോളേജ് അന്തരീക്ഷത്തിൽനിന്നാണു തുടക്കമെങ്കിലും
ജീവിതകാലത്തിന്റെ ദശാന്തരങ്ങളിലൂടെയെല്ലാം <span style="mso-spacerun: yes;"> </span>ജോൺ പോൾ തന്റെ രചനകളെ കടത്തിവിട്ടിട്ടുണ്ടെന്നു
കാണാം. <span style="mso-spacerun: yes;"> </span>മാളൂട്ടിയിലെ ബാല്യം, ഇണയിലെ
കൗമാരകാലം, ഇണക്കിളിയിലും അടുത്തടുത്തിലും തേനും വയമ്പിലും കാതോടുകാതോരത്തിലും
തെളിയുന്ന യൗവനത്തിന്റെ വിവിധ ഭാവങ്ങൾ, ആരോരുമറിയാതെയിലും ഒരു മിന്നാമിനുങ്ങിന്റെ
നുറുങ്ങു വെട്ടത്തിലും ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിലും കടന്നുവരുന്ന
വാർദ്ധക്യത്തിന്റെ മങ്ങലുകളും തെളിച്ചങ്ങളും. ബാല്യംമുതൽ വാർദ്ധക്യംവരെയുള്ള
അവസ്ഥാന്തരങ്ങൾ മരണമെന്ന പ്രതിഭാസത്തിലേക്കുള്ള മനുഷ്യരുടെ യാത്രയിലെ
വിവിധഘട്ടങ്ങളായി അവതരിപ്പിക്കുകയാണ് ജോൺ ചെയ്തത്. അതൊരു വശമേ ആകുന്നുള്ളൂ.
മറുവശത്ത് ബാല്യമോ കൗമാരമോ യൗവനമോ വാർദ്ധക്യമോ ഏതു ദശകളിലും ജീവിതംകൊണ്ട്
മുറിവേറ്റു പിടയാൻ വിധിക്കപ്പെട്ടവരാണ് മനുഷ്യർ എന്ന<span style="mso-spacerun: yes;"> </span>വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ജോണിന്റെ
സിനിമകളെ പ്രത്യേകമാക്കിത്തീർക്കുന്ന ഘടകം. അതുകൊണ്ട് ജോണിൽ നിന്നുള്ള തുടക്കങ്ങൾ
എന്ന പ്രയോഗത്തിന് സാധുതയുണ്ട്. അതിരാത്രത്തിലെ താരാദാസാണ് രാജാവിന്റെ മകനിലെ
വിൽസൺ ഗോമസിന്റെ രൂപകല്പനയ്ക്കു പിന്നിലെന്ന് ഡെന്നിസ് ജോസഫ് പറഞ്ഞിട്ടുണ്ട്.
ചാമരം,<span style="mso-spacerun: yes;"> </span>ലാൽ ജോസിന്റെ ക്ലാസ് മേറ്റ്സിനു
പ്രചോദനമായിരുന്നു. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"><span style="mso-tab-count: 1;"> </span>എന്നാൽ മധ്യവർത്തികുടുംബങ്ങളുടെ
പ്രശ്നങ്ങളിൽമാത്രമായി ഉറച്ചു പോയ രചനാവ്യക്തിത്വമല്ല ജോണിന്റേത്.
ലോകചലച്ചിത്രങ്ങളിൽ വരുന്ന മാറ്റങ്ങളെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു എന്നു വേണം
മനസ്സിലാക്കാൻ. <span style="mso-spacerun: yes;"> </span>രണ്ടൽ ക്ലൈസറുടെ (അതിൽ
കൂടുതലായി ബ്രൂക്ക് ഷീൽഡിന്റെ) ബ്ലൂ ലഗൂണിനെ പിൻപറ്റി അദ്ദേഹം രചിച്ച ഇണ (1982)
കുടുംബസദസ്സുകൾക്ക് ചേരുന്നതായിരുന്നില്ല. വാസനകളുടെ വാണിജ്യമൂല്യം ആൺപ്രേക്ഷകരെ
ആശ്രയിച്ചാണിരിക്കുന്നതെങ്കിലും, തിരിഞ്ഞു നോക്കുമ്പോൾ കൗമാരപ്രണയത്തെ ലൈംഗികതയുമായി
ചേർത്തു വ്യവഹരിക്കാൻ ‘ഇണ’ ശ്രമിച്ചിരുന്നു എന്നു മനസ്സിലാകും. മാംസനിബദ്ധമല്ലാത്ത
രാഗത്തെ പലപാട് പൊലിപ്പിച്ചാണ് സാഹിത്യപാരമ്പര്യം സംസ്കാരത്തിന്റെ അടരുകൾ
ഉറപ്പിച്ചെടുത്തിരുന്നത്. അതിനെതിരെയാണ് ഇണ നടന്നുകയറിയത്. പ്രണയത്തിന്റെ
സഹജഭാവമായി ശാരീരികമായ ഉണർച്ചകളും മാറ്റങ്ങളുമുണ്ടെന്ന്, ആ ചിത്രം അതിനു
മുൻപിറങ്ങിയ അവളുടെ രാവുകൾ (1978) സത്രത്തിൽ ഒരു രാത്രി (1978) തമ്പുരാട്ടി (1978)
തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായാണ് വിശദീകരിച്ചത്. ആശയപരമായി അതൊരു
അപൂർവതയായിരുന്നു. ചിത്രീകരണരീതി ഇന്നത്തെ നിലയ്ക്ക് നോക്കിയാൽ ശരികേടാണെങ്കിലും.<span style="mso-spacerun: yes;"> </span></span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"><span style="mso-tab-count: 1;"> </span>‘ബ്ലൂ ലഗൂണുമായുള്ള’ ഇണയുടെ പ്രത്യക്ഷബന്ധം
ആഗോളീയമായ സാഹചര്യങ്ങളിലേക്ക് തിരിഞ്ഞ മലയാള ചലച്ചിത്രങ്ങളുടെ പ്രത്യേക
സന്ദർഭത്തെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്. (1977-ലെ മഞ്ഞ കൈലേസ് എന്ന ജപ്പാനീസ്
ചലച്ചിത്രത്തിന്റെ പ്രമേയത്തിൽനിന്നു സ്വീകരിച്ചതാണ് യാത്ര (1985)യുടെ കഥ.
അനുകല്പനം എന്നതിലുപരി നിരുപാധികമായ ‘കാത്തിരിപ്പ്’ എന്ന ദേശാന്തരവ്യാപ്തിയുള്ള
ആശയമാണ് യാത്ര എന്ന സിനിമയുടെ ആകർഷകമായ വസ്തുത. അതോടൊപ്പം നിസ്സഹായതയ്ക്കുമേലുള്ള
സ്ഥാപനവത്കൃതമായ അധികാരകയ്യേറ്റങ്ങളെ ചെറുത്തു തോത്പ്പിക്കുന്ന ബന്ധങ്ങളുടെ
ഊഷ്മളതയും) സ്വയംവരം, നിർമ്മാല്യം, ഉത്തരായണം തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ
എഴുപതുകളിൽ ദേശീയവും അന്തർദ്ദേശീയവുമായ ശ്രദ്ധയാകർഷിച്ച മലയാള സിനിമ ഇവിടെ
ഉണർത്തിയെടുത്ത പ്രേക്ഷകഭാവുകത്വം വിദേശചിത്രങ്ങൾ കൂടുതലായി കാണാനും മനസിലാക്കാനും
ആരംഭിച്ച ദശകമാണ് എൺപതുകൾ. ഗൗരവത്തോടെ ചലച്ചിത്രങ്ങളെ സമീപിക്കുന്ന
ന്യൂനപക്ഷത്തിനുമാത്രമല്ല, ജനപ്രിയചിത്രങ്ങളുടെ കാണികളായ ഭൂരിപക്ഷത്തിനും
വൈവിധ്യങ്ങളാവശ്യമുണ്ടായിരുന്നു. പ്രാദേശികമായ ആവിഷ്കാരഘടനയ്ക്കകത്തു മാത്രമായി
ഒതുങ്ങിക്കൂടാനാവില്ലെന്ന സമ്മർദ്ദങ്ങളാണ് പത്മരാജനെയും ജോൺ പോളിനെയുംപോലുള്ള<span style="mso-spacerun: yes;"> </span>തിരക്കഥാകൃത്തുകളെ കാലത്തിന്റെ ആവശ്യമാക്കി
പരിണമിപ്പിച്ചത്. കലാമേന്മയുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്ന ചിത്രങ്ങൾക്കും
ജനപ്രിയ ചിത്രങ്ങൾക്കും ഇടയിൽ അവർ സ്വന്തം പ്രതിഭകൊണ്ട് ഒരു മധ്യമാർഗം ഉണ്ടാക്കി.
വേദി നാടകങ്ങളിൽനിന്ന് ആവിഷ്കാരപരമായി വലിയ ദൂരമില്ലാതിരുന്ന തിരക്കഥകളെ അവർ
മാറ്റി പണിഞ്ഞു. അതിനവർക്ക് അതിവേഗം പരിണമിച്ചുകൊണ്ടിരുന്ന ലോകചലച്ചിത്രമേഖലകളിലെ
വിജയചിത്രങ്ങൾ പ്രചോദനമായുണ്ടായിരുന്നു. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"><span style="mso-tab-count: 1;"> </span>വളരെ വ്യത്യസ്തമായ ചലച്ചിത്രഗണങ്ങളിൽ
(ഴാനർ) മൂന്നുദശാബ്ദക്കാലം വ്യാപരിക്കാൻ ജോണിനെ സഹായിച്ചത്
ലോകചലച്ചിത്രമേഖലയിലുണ്ടായ മാറ്റങ്ങളെ നിതാന്തവായനക്കാരന്റെ കൗതുകത്തോടെ
നിരീക്ഷിച്ചിരുന്നതുംകൂടിയാണ്.<span style="mso-spacerun: yes;"> </span>നേരത്തെ
പരാമർശിച്ച കുടുംബ ചിത്രങ്ങൾക്കും ക്യാമ്പസ് ചിത്രങ്ങൾക്കും ഇണപോലെയുള്ള കൗമാര
പ്രണയചിത്രങ്ങൾക്കും പുറമേ, <span style="mso-spacerun: yes;"> </span>ഒന്നു
ചിരിക്കൂ (1983) അമ്പട ഞാനേ (1985) ആരോരുമറിയാതെ (1984) തുടങ്ങിയവയും ജോൺ പോളിന്റെ
ക്രെഡിറ്റിലുണ്ട്. <span style="mso-spacerun: yes;"> </span>ജീവിതത്തിന്റെ
നർമ്മഭാവങ്ങളെയും ഉൾക്കൊള്ളാൻ ശ്രമിച്ച രചനകളാണ് അവ. വിഷാദത്തിന്റെ ഉപാസകനാണെന്ന്
പരക്കെ അറിയപ്പെട്ടിരുന്ന കഥാകൃത്തിൽനിന്നു പ്രതീക്ഷിക്കാത്ത വഴി തിരിയൽ
അതിനുള്ളിലുണ്ട്. അതിരാത്രവും (1984) രണ്ടാംവരവും (1990) ഒരുക്കവും (1990)
പോലെയുള്ള സംഘടനങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളുമായും അദ്ദേഹം
സഹകരിച്ചിട്ടുണ്ട്. ചാമരത്തിൽനിന്നും ആരംഭിച്ച് ‘പ്രണയമീനുകളുടെ കടൽ’ (2019)
വരെയുള്ള നീണ്ട ചിത്രങ്ങളുടെ പട്ടിക പ്രണയത്തെക്കുറിച്ചുള്ളവയുമാണ്. അസ്ത്രം
(1983),<span style="mso-spacerun: yes;"> </span>ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985)
തുടങ്ങിയ സിനിമകൾ എൺപതുകളിലെ പ്രവണതയെ പിൻപറ്റി രാഷ്ട്രീയ അപചയങ്ങളെക്കുറിച്ചു
സംസാരിക്കാൻ ശ്രമിച്ചിരുന്നു. ‘രചന’യിലെ ആദ്യ രംഗത്തിൽ അധികാരത്തിലിരിക്കുമ്പോൾ
എല്ലാത്തിനെയും ന്യായീകരിക്കുകയും പുറംതള്ളപ്പെടുമ്പോൾ എല്ലാത്തിനെയും
വിമർശിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന രാമേട്ടൻ എന്ന കഥാപാത്രത്തിലൂടെ
രാഷ്ട്രീയത്തെപ്പറ്റിയുള്ള പൊതുധാരണയെ ജോൺ പങ്കുവയ്ക്കുന്നുണ്ട്. തിക്കൊടിയന്റെ
കഥയിൽ ജോൺ തയ്യാറാക്കിയ തിരക്കഥ ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’ (1984) നക്സലിസ്റ്റ്
പ്രസ്ഥാനത്തിന്റെ പിൽക്കാല പരിണതിയെപ്പറ്റിയുള്ള വീണ്ടുവിചാരമാണുള്ളത്.<span style="mso-spacerun: yes;"> </span>തീവ്രമായ രാഷ്ട്രീയ പ്രവർത്തനവും
എടുത്തുച്ചാട്ടങ്ങളും ബന്ധങ്ങളിൽ ഏൽപ്പിക്കുന്ന മുറിവ് പരിഹരിക്കാനാവാത്തവിധം
ആഴത്തിലുള്ളതാണെന്ന തിരിച്ചറിവാണ് ആ ചിത്രത്തിലുള്ളത്. അതിനും മുൻപ് മർമ്മരത്തിൽ
(1981) ഇതേ വിഷയത്തെ മറ്റൊരു രീതിയിൽ അദ്ദേഹം ചർച്ച ചെയ്തിരുന്നു. നിർമ്മലയുടെ മുൻഭർത്താവായ
ഗോപി അതിൽ തീവ്രവാദ പ്രവർത്തകനാണ്. രാത്രി വീട്ടിൽനിന്ന് ഊണു കഴിച്ച്
പോകുന്നതിനിടയിൽ അയാൾ പോലീസിന്റെ വെടിയേറ്റു മരിക്കുന്നു. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"><span style="mso-tab-count: 1;"> </span>ഏതു ഗണത്തിലായാലും,<span style="mso-spacerun: yes;"> </span>മനുഷ്യർക്ക് അവരുടെ പല ദശകളിൽ വന്നുപെടുന്ന
വിപര്യയങ്ങൾക്ക് പ്രതിവിധിയില്ലെന്നാണല്ലോ ഈ ചിത്രങ്ങളെല്ലാം ആത്യന്തികമായി
പറഞ്ഞുവച്ചത്. ഉറവിടത്തിൽനിന്നും പാളിയ അമ്പിന് ലക്ഷ്യത്തിൽ തറയ്ക്കാതെ വയ്യ എന്നതുപോലെയൊരു
അനിവാര്യതയാണ് വിധിബാധയേൽക്കുന്ന മനുഷ്യനെയും കാത്തിരിക്കുന്നത്. അതു
പുറപ്പെട്ടുവരുന്നത് സാമൂഹികമോ രാഷ്ട്രീയമോ പ്രാതിഭാസികമോ ആയ
പ്രഭവങ്ങളിൽനിന്നാകാം. എവിടെനിന്നായാലും മരണാഭിമുഖമായി സഞ്ചരിക്കുന്ന സത്ത എന്ന
നിലയ്ക്കുള്ള മനുഷ്യരുടെ ദുരന്തവിധിയെപ്പറ്റിയുള്ള വിചാരങ്ങൾ മുറ്റിയ കാലത്താണ്
ജോൺ തന്റെ രചനകൾ നടത്തിയത്. നിസ്സഹായവും വിഷാദഭരിതവുമായ കാലത്തെ അവ സംഗ്രഹിച്ചുവച്ചു.
ജോണിന്റെ രചനകളുടെ സ്വീകാര്യതയ്ക്ക് <span style="mso-spacerun: yes;"> </span>മുഖ്യപങ്ക് അതിനുമുണ്ട്. </span><span style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;"><span style="mso-tab-count: 1;"> </span><span style="mso-spacerun: yes;"> </span></span></p>
<p class="MsoNormal"><span lang="ML" style="font-family: Rachana; font-size: 12.0pt; line-height: 115%; mso-bidi-language: ML;">മൂല്യശ്രുതി മാസിക, മെയ് 2023<br /></span></p>
വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-53253271235270910402023-08-21T22:31:00.002+05:302023-08-21T22:37:57.276+05:30ആനോയുടെ ചരിത്രവും ഭാവനയും ( ചരടു മുറിയാതെ കഥ പറച്ചിൽ)<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5F4uWHKy98gINb8uedLvTH5jiV5fbtU9W1HUVuGQxSqmeZmHFP16uv2NTUQvaaMg7Le_nmsNdIy3PZ3xWl5O_B66tJfn1n5B6yAxgunY_PnuAAXnnd-n17-qSRc36QkzPPtWm433AA1yVConQqhpjnAJsDXDk1V_GgXHznu6qj3BB1zOnsR1CowdW2-U/s1510/WhatsApp%20Image%202023-08-21%20at%2010.35.42%20PM.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1510" data-original-width="1072" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5F4uWHKy98gINb8uedLvTH5jiV5fbtU9W1HUVuGQxSqmeZmHFP16uv2NTUQvaaMg7Le_nmsNdIy3PZ3xWl5O_B66tJfn1n5B6yAxgunY_PnuAAXnnd-n17-qSRc36QkzPPtWm433AA1yVConQqhpjnAJsDXDk1V_GgXHznu6qj3BB1zOnsR1CowdW2-U/s320/WhatsApp%20Image%202023-08-21%20at%2010.35.42%20PM.jpeg" width="227" /></a></div><br /><p></p><div><br /></div><p>ജി ആർ ഇന്ദുഗോപന്റെ ‘ആനോ‘ കഴിഞ്ഞ ലക്കത്തോടെ (101:21)അവസാനിച്ചു. <br /><br />ബഹുകാര്യവ്യഗ്രമായ
ജീവിതത്തിനിടയിൽ മുറതെറ്റാതെ വായിച്ച ഭാഗങ്ങൾ തുടർച്ചയായി
ഓർത്തുവയ്ക്കുന്നതു പ്രയാസമായതുകൊണ്ട് ആഴ്ചതോറും ഖണ്ഡങ്ങളായി
മുറിഞ്ഞുവരുന്ന നോവലുകൾ വായിക്കുക പതിവില്ലെന്നും നോവൽ പുസ്തകമായി വരുന്നത്
കാത്തിരിക്കുകയാണെന്നും പലരും പറയുന്നത് കേട്ടിട്ടുണ്ട്. മുറിഞ്ഞും
മറന്നും പോയ കഥാഭാഗങ്ങൾ വായിക്കാൻ പഴയ ലക്കങ്ങൾ തപ്പുന്നത് അനാവശ്യമായ
അദ്ധ്വാനമാണ്. ‘ആനോ‘യ്ക്ക് ആ പ്രശ്നമുണ്ടായിരുന്നില്ല. ഓരോ ലക്കവും
വായിക്കാനെടുക്കുമ്പോൾ കഴിഞ്ഞയാഴ്ച വായിച്ചു നിർത്തിയ ഭാഗം കൃത്യമായി
ഓർത്തുവയ്ക്കാൻ കഴിയുന്നതരം ഏകാഗ്രത ഇന്ദുഗോപൻ എഴുത്തിൽ സൂക്ഷിച്ചിരുന്നു.
അത് ആഖ്യാനത്തിന്റെ സവിശേഷതകൂടിയാണ്. മുന്നിൽ കഥ കേൾക്കാനിരിക്കുന്ന
മനസുകളിൽ ഇപ്പോഴും അവശേഷിക്കുന്ന പ്രാകൃതമായ വാസനകളെ പരിഗണിച്ചുകൊണ്ടുള്ള
പറച്ചിൽരീതിയുടെ വിശേഷഗുണം. തൊട്ടടുത്തുതന്നെ എന്തോ സംഭവിക്കാൻ പോകുന്നു
എന്ന ഭാവപരമായ മുറുക്കം ഇന്ദുഗോപന്റെ സവിശേഷമായ ശൈലിയാണ്. ഇരുട്ടിൽ,
തീകുണ്ഡത്തിനു മുന്നിലിരുന്നു, ആംഗ്യവിക്ഷേപങ്ങളോടെ പിരിമുറുക്കത്തിന്റെ
ചരടു മുറിയാതെ കഥ പറയുന്ന പഴയ വിദഗ്ധനായ പറച്ചിലുകാരന്റെ സന്നാഹങ്ങൾ
‘ആനോ‘യിൽ സ്വാഭാവികമായിതന്നെ ഇന്ദുഗോപൻ കൈക്കൊണ്ടിരുന്നു. <br /><br />മറ്റൊരു
പ്രദേശത്ത് ആകസ്മികമായി ലഭിച്ച ഒരു ആനയുടെ അസ്ഥിക്കൂടത്തിനു ചുറ്റുമായി
ഭാവനകൊണ്ട് കെട്ടിയുയർത്തിയ കഥമാത്രമായിരുന്നില്ല, ആനോ. വളരെ മുൻപു നടന്ന
കഥയിൽ ചരിത്രത്തെയും ഭാവനയെയും പഴുതകളടച്ച് ഇന്ദുഗോപൻ കൂട്ടിക്കലർത്തി.
ഇന്ത്യയുടെ തെക്കേ മുനമ്പിൽനിന്ന് കടലുകടന്ന് ഇറ്റലിവരെ പോകുന്ന
യാത്രയ്ക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളോടെയും വിശദാംശങ്ങളോടെയുമായിരുന്നു
എഴുത്ത്. അതിനേക്കാൾ പ്രധാനം അഞ്ചു നൂറ്റാണ്ടോളം പിന്നിൽ നിൽക്കുന്ന
കാലത്തിൽക്കൂടിയുമായിരുന്നു ആ യാത്ര എന്നുള്ളതാണ്. പ്രതികാരവും ചതിയും
അവഹേളനവും സാഹസികതയും അതിജീവനവുമൊക്കെതന്നെയാണ് കഥയുടെ ഉള്ളിൽ. അതിനു
പുറത്തെ പാളിയിൽ അധികാരവും മതവും പ്രണയവും വിധേയത്വവും ഭക്തിയും
വിശ്വാസവും, അതിനും പുറത്താണ് ചരിത്രത്തിന്റെയും ഭൂവിജ്ഞാനീയത്തിന്റെയും
പുരാവസ്തുശാസ്ത്രത്തിന്റെയും അടരുകൾ. തത്വചിന്തയുടെയും ജീവിതപാഠങ്ങളുടെയും
നരവംശശാസ്ത്രത്തിന്റെയും ജന്തുശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും
കലയുടെയും സാഹിത്യത്തിന്റെയുമെല്ലാം പല വിധത്തിലുള്ള ചേരുവകൾ ഉള്ളടക്കത്തെ
നിറം പിടിപ്പിക്കുകയും ചെയ്യുന്നു. വാചിക പാരമ്പര്യങ്ങളിൽക്കൂടി പ്രചരിച്ച
ക്ലാസിക് കൃതികളുടെ പ്രാചീനമായ ആഖ്യാനസമ്പ്രദായത്തിന് ഇത് അറകളായി
വിഭജിക്കാൻ സാധ്യമല്ലാത്ത ജ്ഞാനവിജ്ഞാനങ്ങളുടെ സമഗ്രതയെക്കുറിച്ചുള്ള
കാഴ്ചപ്പാടിന്റെ ഭാഗമാണ്. എന്നാൽ ഉള്ളടക്കത്തിന്റെ കാര്യത്തിൽ നോവലിസ്റ്റ്
ബോധപൂർവം സ്വീകരിച്ച ജ്ഞാനമാതൃകകളുടെ ഈ കലർപ്പ് ഉത്തരാധുനികമായ
ഭാവുകത്വമണ്ഡലം സാധ്യമാക്കിയ വഴക്കവുമാണ്. <br /><br />താൻ ചെറിയ
കാര്യങ്ങളുടെയും സംഭവങ്ങളുടെയും ആവേദകനാണ് എന്ന ഭാവമാണ് പൊതുവേ
ഇന്ദുഗോപന്റെ ആഖ്യാനശൈലിക്കുള്ളത്. സങ്കീർണ്ണത തീണ്ടാത്ത ഈ ചെറുതുകൾ
നോക്കിയിരിക്കെ വായനയിലോ അതിനുശേഷമുള്ള സമയങ്ങളിലോ വലുതാകുന്നു. അറുപതു
വർഷങ്ങൾക്കു മുൻപ് വത്തിക്കാനിലെ ബെൽവീദുയ ലൈബ്രറി പരിസരം നവീകരണത്തിനായി
കുഴിച്ചപ്പോൾ കിട്ടിയ വലിയ അസ്ഥികൂടത്തിൽനിന്നും ഭാവനകൊണ്ട്
ഉരുത്തിരിച്ചെടുത്ത ‘ആനോ‘യുടെയും ചീരന്റെയും കഥ, ചരിത്രത്തെ
വാറ്റിക്കുറുക്കിയെടുത്ത് മുന്നിൽ വച്ചുകൊണ്ട് ജീവിതത്തെപ്പറ്റി വലിയ
പാഠങ്ങളാണ് സംസാരിച്ചത്. കാര്യമായ ഗൃഹപാഠവും വിശ്രമമില്ലാത്ത
പ്രയത്നവുമില്ലാതെ ഇത്തരമൊരു ആഖ്യാനവിസ്മയം സാധ്യമല്ല. ഏതു മികച്ച
നോവലിനോടൊപ്പവും ചേർത്തുവയ്ക്കാവുന്ന വിശേഷണമാണിതെങ്കിലും
കാലാന്തരയാത്രയ്ക്കൊപ്പം ദേശാന്തരതയും ചരിത്രബോധവും ജീവിതപാഠങ്ങളും
എഴുത്തുകാരന്റെ അദ്ധ്വാനത്തെ സമാന്തരങ്ങളില്ലാത്ത
സാഹസികതയാക്കിയിട്ടുണ്ടാവുമെന്നുതന്നെയാണ് വിശ്വാസം. നോവലിനെ വിശേഷതരമാക്കിത്തീർക്കുന്നതിൽ അതും പങ്കുവഹിച്ചിട്ടുണ്ട്. </p><p> </p><p>മാതൃഭൂമി ആഴ്ചപ്പതിപ്പ്, വായനക്കാർക്കുള്ള കത്തുകൾ, 2023 ഓഗസ്റ്റ് 20-26<br /></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-34916641763364784382023-02-22T20:34:00.002+05:302023-02-22T20:35:30.940+05:30ദുരവസ്ഥയും അധിക്ഷേപവും <p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYn3dtZnMJ7aJz5W2PU-5pqmk83JYB22RJR2p_EIutcgMhUxIUlQUg8bDNJNRRYPtDpQOtdbSewhdbYEuX6FedsIXgCXo8CeqWp641d4Xz7hod_Tf0mSB6y4uEF-ofhozi9K_sCT_aPeMYQjKK-_dG_PA8KkaSA7hykGTep8Ffp0jrEgP2oCCxbksv/s400/duravasthha.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="400" data-original-width="400" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYn3dtZnMJ7aJz5W2PU-5pqmk83JYB22RJR2p_EIutcgMhUxIUlQUg8bDNJNRRYPtDpQOtdbSewhdbYEuX6FedsIXgCXo8CeqWp641d4Xz7hod_Tf0mSB6y4uEF-ofhozi9K_sCT_aPeMYQjKK-_dG_PA8KkaSA7hykGTep8Ffp0jrEgP2oCCxbksv/s320/duravasthha.jpg" width="320" /></a></div><br /> <!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-US</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
</w:Compatibility>
<w:BrowserLevel>MicrosoftInternetExplorer4</w:BrowserLevel>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin:0in;
mso-para-margin-bottom:.0001pt;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:Kartika;
mso-bidi-theme-font:minor-bidi;}
</style>
<![endif]--><!--[if gte mso 9]><xml>
<o:shapedefaults v:ext="edit" spidmax="1026"/>
</xml><![endif]--><!--[if gte mso 9]><xml>
<o:shapelayout v:ext="edit">
<o:idmap v:ext="edit" data="1"/>
</o:shapelayout></xml><![endif]--><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"> </span><p></p><p><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">കുമാരനാശാന്റെ ദുരവസ്ഥയുടെയും മുസ്ലീം സമുദായത്തിനു
നേരെയുള്ള ആരോപണത്തിന്റെയും<span style="mso-spacerun: yes;">
</span>ആദിരൂപമായി<span style="mso-spacerun: yes;"> </span>കാരക്കോട്ടൈ വടിവേലു
ചെട്ടിയാർ എഴുതിയ കലഹച്ചിന്തിനെ അവതരിപ്പിച്ചുകൊണ്ട് ചെയ്ത് വി മുസഫിർ അഹമ്മദ്
എഴുതിയ ലേഖനം (100:45) കൃതിയുടെ രചനാപ്രേരണകൾക്ക് പിന്നിലുള്ള
യാഥാർത്ഥ്യങ്ങളെപ്പറ്റി പുനരാലോചിക്കാൻ പ്രേരിപ്പിക്കുന്നതാണ്. കലഹച്ചിന്ത്
ബ്രിട്ടീഷ് കമ്മീഷൻഡ് രചനയായിരിക്കാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന ലേഖകൻ
ദുരവസ്ഥയുടെയും സമാനമായ ദൗത്യനിർവഹണത്തെക്കുറിച്ച് പരോക്ഷമായി
പരാമർശിക്കുകയായിരുന്നില്ലേ? വെയിൽസ് രാജകുമാരനിൽനിന്ന് പട്ടും വളയും ആശാൻ സ്വീകരിച്ചതിനെതിരെയുള്ള
ആരോപണങ്ങളെക്കൂടി ചേർത്തുവച്ചാൽ കുമാരനാശാന്റെ വീക്ഷണപക്ഷത്തെ സംശയിക്കുന്നതിനുള്ള
കാരണവുമാകും. </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span>
</p><p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">ലേഖനത്തിൽ<span style="mso-spacerun: yes;"> </span>വക്കം
ഖാദർ മൗലവിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ചിറയിങ്കീഴ് മുസ്ലീം സമാജൻ ആശാനെ
വിമർശിച്ചിറക്കിയ പ്രസ്താവനയെപ്പറ്റിയും<span style="mso-spacerun: yes;">
</span>തനിക്ക് അബദ്ധം പിണഞ്ഞതായി ആശാൻതന്നെ സമ്മതിച്ചതായും ഒരു പരാമർശമുണ്ട്.
തായാട്ട് ശങ്കരന്റെ ദുരവസ്ഥ ഒരു പഠനത്തെ ആസ്പദമാക്കിയാണ് ആ വിവരം മുസഫിർ കൊടുത്തിരിക്കുന്നത്.
സി വി കുഞ്ഞുരാമന്റ്രെ ആശാൻ സ്മരണകളിൽ സമാനമായ മറ്റൊരു വിവരമാണ് കാണുന്നത്. </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">‘</span><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">ദുരവസ്ഥ</span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">’ </span><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">എന്ന പദ്യകൃതിയിൽ ഇസ്ലാം മതത്തെയും സമുദായത്തെയും അകാരണമായും
അടിസ്ഥാനരഹിതമായും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഒട്ടനേകം
പ്രയോഗങ്ങൾ കാണുന്നതിനാൽ </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">‘</span><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">ദുരവസ്ഥയോടു
മുസ്ലീങ്ങൾക്കുള്ള വെറുപ്പിനെ രേഖപ്പെടുത്തുകയും<span style="mso-spacerun: yes;">
</span>പ്രസ്തുത കൃതിയുടെ പ്രസിദ്ധീകരണത്തെ കുമാരനാശാൻ പിൻവലിക്കണമെന്ന്
ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രമേയം </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">1098 </span><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">വൃശ്ചികം </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">23</span><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"> -ന് (1922 ഡിസംബർ 8) ആലപ്പുഴ മുസ്ലീം യുവജനസംഘം അവതരിപ്പിക്കുകയും അത് ആശാന്
അയച്ചുകൊടുക്കുകയുംചെയ്തിരുന്നു. </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">വൃശ്ചികം </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">28</span><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"> നു ആശാൻ അതിനൊരു മറുപടി തയ്യാറാക്കി കാര്യദർശിക്കു അയച്ചു. അതിൽ ആശാൻ എഴുതിയതിങ്ങനെയാണ്
:<span style="mso-spacerun: yes;"> </span></span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">“</span><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവേ സ്പർശിക്കുന്ന
സഭ്യേതരമായ യാതൊരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓർക്കുന്നില്ല. മലബാറിൽ ലഹള
നടത്തിയ അക്രമികളായ മുഹമ്മദീയരെയും മതഭ്രാന്തിനെ മുൻ നിർത്തിയുള്ള അവരുടെ
പൈശാചികപ്രവൃത്തികളെയും അതിൽ കാവ്യയോഗ്യമായ വിധത്തിൽ വർണ്ണിക്കുകയാണ് ചെയ്തത്.
ലഹളയെ സംബന്ധിച്ചു ഞാൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും
ചെയ്തിട്ടുള്ള പദപ്രയോഗങ്ങൾ അവരെയും അവരുടെ പ്രവൃത്തികളെയും മാത്രം കുറിക്കുന്നവയാണ്.
ദൂരസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകൾ വിവക്ഷിക്കുന്നില്ല.</span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">” </span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">“</span><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">സമുദായ പരിഷ്കരണമാണ് ആ കൃതിയുടെ ഉദ്ദേശ്യം തന്നെ. ഒരു കാവ്യത്തിൽ
ദോഷങ്ങളെ ദുഷിപ്പിക്കുന്നത് അവയിൽനിന്ന് മുക്തമാക്കി വ്യക്തികളെയും സമുദായത്തെയും
ശുദ്ധീകരിക്കണമെന്ന സദുദ്ദേശ്യത്തോടുകൂടിയാണ്. ഈ കൃതിയിലും അപ്രകാരമേ
ചെയ്തിട്ടുള്ളൂ. പല സംഗതിയിലും എനിക്കു ബഹുമാനമുള്ള മുസ്ലീം മതത്തെയും അനവധി
യോഗ്യന്മാരും എനിക്കു തന്നെ മാന്യസ്നേഹിതന്മാരുമുള്ള നിങ്ങളുടെ സമുദായത്തേയും വൃഥാ
ആക്ഷേപിച്ച് അതൃപ്തി സമ്പാദിപ്പാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ഈ കൃതി<span style="mso-spacerun: yes;"> </span>എഴുതാൻ ഞാൻ സമയവ്യയം ചെയ്തതെന്ന്
തീരുമാനിക്കുന്നതു കഷ്ടമല്ലേ</span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">? </span><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">അതുകൊണ്ട് വൃഥാ തെറ്റിദ്ധരിച്ചു ക്ഷോഭമുണ്ടാക്കാതിരിപ്പാൻ പ്രതിഷേധയോഗക്കാരോടു
ഞാൻ സ്നേഹപൂർവം അപേക്ഷിക്കുന്നതായി അറിയിപ്പാൻ താത്പര്യപ്പെടുന്നു</span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">” </span><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">എന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">വാക്കുകൾ വളരെ സൂക്ഷ്മമായി ഉപയോഗിച്ചാണ് ആശാൻ മറുപടി കത്ത്
തയ്യാറാക്കിയിരിക്കുന്നത്.<span style="mso-spacerun: yes;"> </span>ശ്രദ്ധിച്ചാൽ
മുസ്ലീം യുവജനസംഘത്തിന്റെ പ്രമേയത്തിന്റെ ഭാഷയും അത്രതന്നെ സൂക്ഷ്മമാണ്. ഒരു കൃതി
തങ്ങൾക്ക് അപമാനകരമാണെന്നല്ല</span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">, </span><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">അതിലെ ചില പ്രയോഗങ്ങൾ അധിക്ഷേപകരമാണെന്നാണ് അതിൽ പറയുന്നത്. ഒരു കണക്കിൽ അതു ശരിയുമാണ്.<span style="mso-spacerun: yes;"> </span>ഭാഷയുടെ ഈ ജാഗ്രതയും കൃത്യതയും കാലത്തിന്റെ
പ്രത്യേകതയാണ്.</span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"><span style="mso-spacerun: yes;"> </span>“ആശാൻ അവർകളുടെ ഉദ്ദേശ്യശുദ്ധിയിൽ
ഞങ്ങൾക്കു ലേശം സംശയമില്ലെങ്കിലും ഈ കൃതി ഉദ്ദേശിക്കുന്ന ദുരവസ്ഥയെ
വെളിപ്പെടുത്തുന്നതിന് ഈ വക പപ്രയോഗങ്ങൾ ആവശ്യമാണെന്ന് ഞങ്ങൾ
വിചാരിക്കുന്നില്ലെന്ന’ ആമുഖക്കുറിപ്പോടെ<span style="mso-spacerun: yes;">
</span>ഈ രണ്ടു കത്തുകളും<span style="mso-spacerun: yes;"> </span>സി വി
പ്രസിദ്ധീകരിച്ചിരുന്നു. 1098 ധനു 6നു കേരളകൗമുദിയിൽ. (21 ഡിസംബർ 1922) </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">ഈ കത്തിന്റെ കാര്യംതന്നെയാണോ തായാട്ട് ശങ്കരൻ തന്റെ കൃതിയിൽ
സൂചിപ്പിക്കുന്നത്, ഇതിനു പുറമേ മറ്റു കത്തുകളും ആശാനു കിട്ടിയിരുന്നോ എന്നൊന്നും <span style="mso-spacerun: yes;"> </span>വ്യക്തമല്ല. എന്തായാലും ആലപ്പുഴയിലെ മുസ്ലീം
യുവജനസമാജത്തിന്റെ കാര്യദർശിക്കു നൽകുന്ന മറുപടിയിൽ കവിതക്കാര്യത്തിൽ ആശാനുള്ള
ആത്മവിശ്വാസം വ്യക്തമാണ്. തിരുത്താമെന്ന സമ്മതമെന്ന നേരിയ സൂചനപോലും അവിടെയില്ല.
അതേ സമയം സി വി കുഞ്ഞുരാമനും മറ്റും സമുദായ ഐക്യത്തെയും സൗഹാർദ്ദത്തെയും
മുൻനിർത്തി എടുക്കുന്ന മധ്യസ്ഥനിലപാട് തായാട്ടു ശങ്കരനും സ്വീകരിച്ചതാവാൻ സാധ്യതയുണ്ട്.
സ്വന്തം കവിതയെപ്പറ്റി ആരെങ്കിലും ഉന്നയിക്കുന്ന ഔചിത്യദോഷങ്ങളുടെയും മറ്റും
കാര്യത്തിലും ആശാന്റെ നിലപാട് ഇതേവിധമാണെന്നതിനും ഉദാഹരണങ്ങളുണ്ട്. </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">സമുദായ പരിഷ്കരണം എന്നു മാത്രമേ ആശാൻ പറയുന്നുള്ളൂ. പി
ശങ്കരൻ നമ്പ്യാരും പി കെ ബാലകൃഷ്ണനും ഉൾപ്പടെയുള്ളവർ ‘ഹിന്ദുസമുദായ പരിഷ്കരണം’
എന്ന അർത്ഥമാണെടുത്തത്. യുവജനസംഘം കാര്യദർശിക്കുള്ള കത്തിലെ
‘സമുദായപരിഷ്കരണ’പ്രയോഗത്തിൽ മുസ്ലീം സമുദായത്തെയും വ്യംഗ്യമായി ആശാൻ
ഉദ്ദേശിച്ചിരുന്നോ എന്ന് ആലോചിക്കാവുന്നതാണ്. കാവ്യം എന്ന നിലയിലായാലും സാമൂഹിക
വിപ്ലവപ്രബന്ധം എന്ന നിലയിലായാലും ദുരവസ്ഥ തികഞ്ഞ പരാജയമാണെന്ന അഭിപ്രായമാണ് പി കെ
ബാലകൃഷ്ണനുണ്ടായിരുന്നത്. കാവ്യം എഴുതി തീർക്കാൻ ആശാൻ കാണിച്ച ധൃതിതന്നെ (മറ്റു
രചനകളിൽനിന്ന് വ്യത്യസ്തമായി 1700 ഓളം വരികളുള്ള ഏറ്റവും ദീർഘമായ ഈ കാവ്യം
മൂന്നുമാസംകൊണ്ട് എഴുതിത്തീർത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു!) പിടിച്ച
പുലിവാലിൽനിന്ന് ഊരിപ്പോരാനുള്ള അക്ഷാന്തിയാണ് ആശാന്റെ കാവ്യദേവതയെക്കൊണ്ട്
കാട്ടുനൃത്തം ചെയ്യിച്ചതെന്നാണ് പി കെ യുടെ വിമർശനം. </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">കൊല്ലം പെരിനാടു പ്രദേശങ്ങളിൽ നടന്ന പുലയ-നായർ
ലഹളയെപ്പറ്റി<span style="mso-spacerun: yes;"> </span>വിവേകോദയത്തിൽ ‘എവിടെയും
ക്ഷോഭം’ എന്ന പേരിൽ എഴുതിയ മുഖപ്രസംഗം ലഹളകളുടെ നേർക്ക് ആശാനുണ്ടായിരുന്ന
മനോഭാവത്തെ വെളിവാക്കുന്നുണ്ട്.<span style="mso-spacerun: yes;"> </span></span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">“ഒന്നു വിചാരിച്ചാൽ ലഹള ഒരു വലിയ സമുദായ പരിഷ്കാരിയാണ്.
ലഹളകൊണ്ട് ചിലപ്പോൾ ചില ഗുണങ്ങളും ചില അറിവുകളും ലോകത്തിനു സിദ്ധിക്കാറുണ്ട്”</span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;">. </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">– “ലഹള ദൂരെ നിൽക്കേണ്ടവരെ തമ്മിൽ കൂട്ടിമുട്ടിക്കുന്നു;
തൊടാൻ പാടില്ലാത്തവരെ തൊട്ടു വിഷമിപ്പിക്കുന്നു. അവരുടെ അംഗങ്ങളേ തമ്മിൽ
മർദ്ദിപ്പിക്കുന്നു. എന്നു വേണ്ട കൂസൽകൂടാതെ പരസ്പരം മാംസരക്തങ്ങളിൽക്കൂടി കടന്നു
പെരുമാറിക്കുന്നു.” </span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;">സ്വയമേവ ഗൗരവപ്രകൃതിയായ ആശാൻ ചില സമയങ്ങളിൽ<span style="mso-spacerun: yes;"> </span>നല്ല ഫലിതങ്ങൾ പ്രയോഗിച്ചു അഭിപ്രായങ്ങൾക്കു
മൂർച്ച കൂട്ടാറുണ്ട് എന്നതിനു ഉദാഹരണമായിട്ടാണ് പ്രിയ ദർശനൻ ഈ മുഖപ്രസംഗവാക്യങ്ങൾ
എടുത്തെഴുതുന്നത്. (ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ) ആശാനെപ്പോലൊരു ഉചിതജ്ഞൻ
ലഹളകൾപോലെ രക്തമൊഴുക്കുന്ന ദാരുണതകളെപ്പറ്റി പറയുന്നതു നർമ്മഭാവത്തിലാണെങ്കിൽക്കൂടി
അതിനു തീവ്രതയും ആത്മാർത്ഥതയുമുണ്ടാവുമല്ലോ. മറ്റൊരു വശത്തുകൂടി നോക്കിയാൽ
ദുരവസ്ഥയുടെ പശ്ചാത്തലത്തെ ഈ അഭിപ്രായം ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. <span style="mso-spacerun: yes;"> </span><span style="mso-spacerun: yes;"> </span></span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span>
<p class="MsoNormal" style="text-align: right;"><span lang="ML" style="font-family: "Meera", "sans-serif"; line-height: 115%;"> <span style="font-size: small;">മാതൃഭൂമി ആഴ്ചപ്പതിപ്പ് വായനക്കാർ എഴുതുന്നു. 12 ഫെബ്രുവരി 2023</span></span><span lang="ML" style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;"></span></p>
<p class="MsoNormal" style="text-align: justify;"><span style="font-family: "Meera","sans-serif"; font-size: 14.0pt; line-height: 115%;"> </span></p>
<p></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-22625071295477038932023-02-22T20:17:00.001+05:302023-02-22T20:20:14.930+05:30മാതൃഭാഷ - സത്യേന്ദ്ര നാഥ ബോസ്<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcS1WU-7Kl4KOc-zUqXYIk0Pwa9-eDtmQLPoMHB9iXpMlGhFfZjMAUliW2nqRs35K6aTnz8IVDhPH8d5n1s3Cr29a8qZwLzZwMQrv2urkveVHYKczUXOMNe7WVpyz9zA1NUCxaGO9NzUkd07ubK2Z_F0iVjDuXmEq1CpmTDWWdoM5FHvqiIL7Bqhlz/s780/Satyendra-nath-bose.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="780" data-original-width="776" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcS1WU-7Kl4KOc-zUqXYIk0Pwa9-eDtmQLPoMHB9iXpMlGhFfZjMAUliW2nqRs35K6aTnz8IVDhPH8d5n1s3Cr29a8qZwLzZwMQrv2urkveVHYKczUXOMNe7WVpyz9zA1NUCxaGO9NzUkd07ubK2Z_F0iVjDuXmEq1CpmTDWWdoM5FHvqiIL7Bqhlz/s320/Satyendra-nath-bose.jpg" width="318" /></a></div><br /> (1962 ഒക്ടോബറിൽ ഹൈദരാബാദിൽവച്ച് ‘ഇംഗ്ലീഷിനെ ഒഴിവാക്കൂ (അംഗ്രേസി ഹഠാവോ) സമ്മേളന’ത്തിൽ പങ്കെടുത്ത് ബംഗാളിഭാഷയിൽ സത്യേന്ദ്രനാഥ ബോസ് (1894-1974) നടത്തിയ പ്രഭാഷണം.)<p></p><p style="text-align: justify;">എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാശ്ചാത്യരെ അതിവേഗം പുരോഗമിക്കാൻ സഹായിച്ച ശാസ്ത്രം നമ്മുടെ നാട്ടിൽ ഉടൻ അവതരിപ്പിക്കപ്പെടുമെന്നും അത്തരം കാര്യങ്ങൾ വേഗം ഇവിടെ കൊണ്ടുവരാൻ നമ്മുടെ ജീവിതം സമർപ്പിക്കാമെന്നുമുള്ള ആവേശം വിദ്യാർത്ഥികളെന്ന നിലയിൽ ഞങ്ങൾ മനസ്സിൽ താലോലിച്ചു. <br /><br />ഏകദേശം അറുപത് വർഷങ്ങൾക്ക് മുമ്പ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചപ്പോൾ, രാജ്യത്തിന് നേതൃത്വം നൽകിയ മഹാന്മാരും ദേശസ്നേഹികളും ദേശീയ സ്കൂളുകളിലൂടെ ഒരു തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായം ബംഗാൾ പ്രവിശ്യയിലെങ്കിലും സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിരവധി വർഷങ്ങൾ കടന്നുപോയി, ഇപ്പോഴും വിദ്യാഭ്യാസം നമ്മുടെ രാജ്യത്ത് പരിമിതമായ മണ്ഡലത്തിൽ ഒതുങ്ങിനിൽക്കുന്നു.<br /><br />മറ്റു രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഒരു കാര്യം കാണാം. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ, മാതൃഭാഷയിൽ വേരൂന്നിയ വിദ്യാഭ്യാസസമ്പ്രദായം രൂപപ്പെടുത്താനാണ് എല്ലായിടത്തും ശ്രമിക്കുന്നത്. ഈ നയമാണ് എല്ലായിടത്തും പിന്തുടരുന്നത്. മധ്യകാലഘട്ടത്തിൽ, എന്തായാലും, വിദ്യാഭ്യാസം നൽകാൻ മറ്റൊരു ഭാഷ ഉപയോഗിച്ചിരുന്നു, വിദ്യാസമ്പന്നരായ ചുരുക്കം ചില പുരുഷന്മാർക്ക് മാത്രമേ അത് പ്രാപ്യമായിരുന്നുള്ളൂ. സാധാരണക്കാർക്ക് ഭാഷ മനസ്സിലാകാത്തതായിരുന്നു ഈ സംവിധാനത്തിന്റെ പരിമിതി. അവർക്ക് വ്യാഖ്യാതക്കളെ വേണ്ടിവന്നു. ഈ ഇടനിലക്കാർ മനസിലാക്കിയ കാര്യങ്ങളാണ് ജനങ്ങളിൽ എത്തിയത്. <br /><br />എന്നാൽ ഈ രീതി അറിവിന്റെ വളരെ സാവധാനത്തിലുള്ള വ്യാപനത്തിനു കാരണമായി. ഇന്ന് ആളുകൾ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ ശ്രമിക്കുകയാണ്. സാധാരണക്കാർക്ക് ഭൗതികനേട്ടങ്ങളുടെ വിശാലമായ ശ്രേണി നൽകുന്നതിനാണത്. അതേസമയം, അറിവ് ഒരു പ്രത്യേക വിഭാഗത്തിൽ ഒതുങ്ങിനിൽക്കുകയാണെങ്കിൽ പുരോഗതിയുടെ വേഗത മന്ദഗതിയിലാകുമെന്ന് അവർക്ക് അറിയാം. ഇപ്പോൾ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞു. ഇനി എത്ര വേഗത്തിൽ വിദ്യാഭ്യാസം രാജ്യത്തിനുള്ളിൽ വ്യാപിപ്പിക്കാൻ കഴിയുമെന്ന് നാം ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ടതുണ്ട്. പരിശ്രമിച്ചാൽ ഈ നാട്ടിൽ നിന്ന് അജ്ഞതയും നിരക്ഷരതയും തുടച്ചുനീക്കാൻ കഴിയുമെന്ന് ചരിത്രം പഠിച്ച എല്ലാവർക്കും അറിയാം. <br /><br />എന്റെ ജപ്പാൻ സന്ദർശന വേളയിൽഉണ്ടായ ചില കാര്യങ്ങൾ ഓർക്കുന്നു. ഞാൻ നിങ്ങളോട് ചുരുക്കി പറയാം. <br /><br />ഏകദേശം നൂറു വർഷങ്ങൾക്ക് മുമ്പ്, പാശ്ചാത്യപ്രഹരങ്ങളിൽനിന്നു കരകയറുന്ന ജപ്പാൻ, പാശ്ചാത്യരെ ഇത്രയധികം ശക്തരാക്കിയ എല്ലാ അറിവും സാങ്കേതികവിദ്യയും നേടിയെടുക്കാൻ തീരുമാനിച്ചു. അതിനുശേഷം ഇപ്പോൾ ഒരു നൂറ്റാണ്ടിൽ താഴെയേ ആയിട്ടുള്ളൂ, ജപ്പാന്റെ നേട്ടങ്ങളെക്കുറിച്ച് ഇതിനകംതന്നെ എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. ഇരുപത് വർഷം മുമ്പ് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടപ്പോൾ അവരുടെ ദുരിതം അന്തമില്ലാത്തതായിരുന്നു. എന്നാൽ ഇന്ന്, ആ രാജ്യം സന്ദർശിക്കുകയാണെങ്കിൽ, അവർക്ക് അത്തരമൊരു കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടിവന്നുവെന്ന് ചിന്തിക്കാൻപോലും കഴിയില്ല.<br /><br />സ്വാഭാവികമായും മനസ്സിലുയരുന്ന ചോദ്യം, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ജപ്പാന് എങ്ങനെയാണ് ഇന്നത്തെ ഈ സമൃദ്ധമായ അവസ്ഥയിലേക്ക് ഉയരാൻ കഴിഞ്ഞത്? വിദ്യാഭ്യാസവും പുരോഗതിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിശദാംശങ്ങൾ അറിയാൻ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. ജപ്പാനിൽ കുറഞ്ഞത് ഒമ്പത് വർഷത്തേക്കാണ് കുട്ടികളെ സ്കൂളിൽ അയക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം സൗജന്യവും മിക്കവാറും എല്ലാ കുട്ടികൾക്കും നിർബന്ധവുമാണ്. പ്രൈമറി തലത്തിൽ നമ്മുടെ രാജ്യത്തെപോലെ, ജില്ലയിലോ സംസ്ഥാന സർക്കാരോ മുനിസിപ്പാലിറ്റിയോ ബന്ധപ്പെട്ട വകുപ്പോ ആണ് ചെലവ് വഹിക്കുന്നത്. ചിലവുകളുടെ ഭൂരിഭാഗവും അവർ പങ്കിടുന്നു. സുകുമാരകലകൾ പഠിപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളും സർക്കാർ നടത്തുന്നു. കൂടാതെ ഉയർന്ന തലങ്ങളിൽ, സർവ്വകലാശാലകൾക്ക് സർക്കാരാണ് കൂടുതലും ധനസഹായം നൽകുന്നു. <br /><br />ജപ്പാനിൽ ശാസ്ത്രവും കലയും വിദേശഭാഷയിലാണ് പഠിപ്പിക്കുന്നത് എന്ന ധാരണ ആദ്യം എനിക്കുണ്ടായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ എനിക്ക് തെറ്റ് പറ്റിയെന്ന് മനസ്സിലായി. ഞാൻ ധാരാളം പുസ്തകങ്ങൾ ശേഖരിച്ചു, അവയിൽ മിക്കതും ജാപ്പനീസ് ഭാഷയിലാണ്. അതുകൊണ്ട് അവ എന്തിനെക്കുറിച്ചാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. കൂടെ എനിക്ക് കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും കിട്ടി. <br /><br />ആധുനിക ശാസ്ത്രയുഗത്തിൽ മനുഷ്യർ എന്തുചെയ്യണമെന്നും മനുഷ്യരാശിയുടെ ഭാവി എന്തായിരിക്കുമെന്നും ചർച്ച ചെയ്യാൻ വിദ്യാസമ്പന്നരായ ആളുകൾ - തത്ത്വചിന്തകരും ശാസ്ത്രജ്ഞരും അധ്യാപകരും - ഒത്തുകൂടിയ ഒരു സമ്മേളനം ജപ്പാൻകാർ വിളിച്ചുകൂട്ടിയിരുന്നു. ഞാനുൾപ്പെടെ ഒന്നോ രണ്ടോ വിദേശികളൊഴികെ, സമ്മേളനത്തിൽ കൂടുതലും പങ്കെടുത്തത് ജപ്പാൻകാരാണ്, നടപടിക്രമങ്ങൾ ജാപ്പനീസ് ഭാഷയിലായിരുന്നു. അവരിൽ ചിലർ ഇടയ്ക്കിടെ ഇംഗ്ലീഷിൽ സംസാരിച്ചു, പക്ഷേ തുടർന്നത് പൂർണ്ണമായും ജാപ്പനീസ് ഭാഷയിലാണ്. അവർക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് പറയുന്നത് തെറ്റായിരിക്കും, കാരണം ഞങ്ങൾ ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ മിക്കവർക്കും ഞങ്ങളെ മനസ്സിലായി. എന്നിരുന്നാലും, ഇംഗ്ലീഷിൽ അവരുടെ ചിന്തകൾ വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയുമെന്ന് അവർക്ക് ഉറപ്പില്ലായിരുന്നു. അതിനാൽ അവിടെ ഉണ്ടായിരുന്ന എല്ലാ ജാപ്പനീസ് ശാസ്ത്രജ്ഞരും തത്ത്വചിന്തകരും ജാപ്പനീസ് ഭാഷയിൽ സംസാരിച്ചു. സമകാലിക ശാസ്ത്രത്തിന്റെ അമൂർത്തമായ തത്ത്വചിന്തകളും നൂതനമായ ആശയങ്ങളും ജാപ്പനീസ് ഭാഷയിൽ പ്രകടിപ്പിക്കാൻ കഴിയുമെന്ന് വ്യക്തമായിരുന്നു. അവരത് തെളിയിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തു. <br /><br /></p><p style="text-align: justify;"> നമ്മുടെ ഇന്ത്യൻ ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജാപ്പനീസ് ഭാഷയ്ക്ക് ചില പ്രശ്നങ്ങളുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിവുള്ളവരുണ്ടാകും. നമ്മുടെ ഭാഷകളിൽ എഴുതുന്നതും അച്ചടിക്കുന്നതും അക്ഷരമാലയിലെ ഒരു പിടി അക്ഷരങ്ങൾ ഉപയോഗിച്ചാണ്, എന്നാൽ ജാപ്പനീസ് സമ്പ്രദായത്തിൽ ഇത് സാധ്യമല്ല. അവരുടെ സ്വന്തം അക്ഷരങ്ങൾ കൂടാതെ ചൈനീസ് അക്ഷരമാലയിൽ മൂവായിരം അക്ഷരങ്ങളുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് താൽപ്പര്യമുള്ളവർ അവയെല്ലാം പഠിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് ഒരു കുട്ടിക്ക് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പ്രാദേശിക ഭാഷ പഠിക്കാൻ കഴിയും, അതേസമയം ഒരു ജാപ്പനീസ് കുട്ടിക്ക് ജാപ്പനീസ് പഠിക്കാൻ ഏകദേശം ആറ് വർഷമെടുക്കും. ഈ പ്രശ്നങ്ങൾക്കിടയിലും ജാപ്പനീസ് ഭാഷ ഓരോ ജാപ്പനീസ് ശാസ്ത്രജ്ഞനും തത്ത്വചിന്തകനും ജാപ്പനീസ് ഭാഷയിൽ തന്റെ ചിന്ത പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു ഘട്ടത്തിലെത്തി. രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമായപ്പോൾ ഒരു നേട്ടമായി തെളിഞ്ഞുവന്നു. ജാപ്പനീസ് ഭാഷയിൽ ശാസ്ത്രത്തിലോ തത്ത്വചിന്തയിലോ സുകുമാരകലകളിലോ ഇതിനകം വൈദഗ്ധ്യം നേടിയ അധ്യാപകരായ അധ്യാപകരുടെയും കുറവുണ്ടായിരുന്നില്ല അവരെ പഠിപ്പിക്കാൻ കഴിവുള്ളതരത്തിൽ ഭാഷയും വളർന്നിരുന്നു. <br /></p><p style="text-align: justify;"><br /></p><p style="text-align: justify;">ഇത് ജപ്പാനിൽ വിദ്യാഭ്യാസം പെട്ടെന്ന് എല്ലാവരിലും എത്താൻ പെട്ടെന്നുള്ള കാരണമായി. തൽഫലമായി, ജപ്പാന് എല്ലാതരത്തിലുമുള്ള വിജ്ഞാനരൂപങ്ങളെയും നേടിയെടുക്കാൻ സാധിച്ചു. താഴ്ന്ന തലത്തിൽനിന്ന് അതിവേഗം പുരോഗതി കൈവരിച്ച് ഇന്ന്, ഉയർന്ന സ്ഥാനത്തെത്തിയ, രണ്ട് ലോകരാഷ്ട്രങ്ങളായ ജപ്പാന്റെയും ജർമ്മനിയുടെയും കാര്യമെടുത്താൽ, അറിവുള്ളവരിൽ തൊണ്ണൂറു ശതമാനത്തിലധികം ആളുകളും അവിടെ സാക്ഷരരാണ്. <br /></p><p style="text-align: justify;"><br />വിദ്യാസമ്പന്നരെയും നേതാക്കന്മാരെയും മാത്രമല്ല, രാജ്യത്തുള്ള മുഴുവൻ സാധാരണക്കാർക്കുംവേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്തെ എടുത്താൽ അവരെല്ലാം സാക്ഷരരായാൽമാത്രമേ രാജ്യം വികസിതമായെന്നു പറയാൻ നമുക്കു കഴിയൂ. രാജ്യത്തെ ഏത് അപകടത്തിൽനിന്നും സംരക്ഷിക്കാനുള്ള എല്ലാ ശക്തിയും അവരുടെ കൈകളിൾ അപ്പോൾ മാത്രമേയുണ്ടാകൂ. നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളുണ്ട്. എന്നാൽ എല്ലാ ഭാഷകളിലും, പ്രത്യേകിച്ച് ഭരണഘടന പ്രധാന ഭാഷകളായി അംഗീകരിച്ചിട്ടുള്ളവയിൽ, മൊത്തം അഭ്യസ്തവിദ്യരുടെ എണ്ണം ഏറെക്കുറേ ജപ്പാനിലെ ജനസംഖ്യയ്ക്ക് തുല്യമായിരിക്കും. <br /><br />രാജ്യത്തെക്കുറിച്ചു സമഗ്രമായി ചിന്തിക്കാതെ, സ്വന്തം വീട് പണിയുന്നതിൽ നമ്മൾ ഒതുങ്ങിനിൽക്കുകയാണെന്ന് എനിക്കു തോന്നുന്നു. അതായത്, ഓരോ കുട്ടിക്കും നിർബന്ധിത വിദ്യാഭ്യാസം ലഭിക്കുന്ന തരത്തിൽ അതതു പ്രദേശത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ രൂപപ്പെടുത്താൻ തയ്യാറാവുന്നിടത്തുനിന്ന് നമുക്ക് ആരംഭിക്കാവുന്നതാണ്. എങ്കിൽ നമ്മൾ അഭിമുഖീകരിക്കുന്ന പുതിയ പ്രശ്നങ്ങൾ എളുപ്പത്തിൽ അപ്രത്യക്ഷമാകും. </p><p style="text-align: justify;"><br />മഹത്തായ ഒരു മനുഷ്യസമൂഹത്തെ കെട്ടിപ്പടുക്കാൻ രാഷ്ട്രങ്ങൾ ഒന്നിക്കുമെന്ന ആശയം ഇന്ന് ലോകത്ത് ഉണ്ട്. എന്നാൽ ഇത് നേടുന്നതിന് ഓരോ രാജ്യവും ഒരു പ്രത്യേക ഭാഷയെ വിദ്യാഭ്യാസ മാധ്യമമായി സ്വീകരിക്കണമെന്ന് ആരും കരുതുന്നില്ല. എല്ലാത്തിനുമുപരി, മാനസിക അടുപ്പം ഉണ്ടാകുമ്പോൾ ഭാഷാപരമായ തടസ്സങ്ങൾ പ്രശ്നമാവില്ല.<br /><br />ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാതെ രാജ്യത്ത് ഐക്യം ഉണ്ടാകില്ലെന്ന് പലപ്പോഴും പറയാറുണ്ട്. കീഴടങ്ങി ജീവിച്ചപ്പോഴാണ് നമ്മുടെ ദേശീയതയെക്കുറിച്ച് നമുക്ക് ബോധമുണ്ടായത്. അതുകൊണ്ട് ആ ഐക്യബോധം ഇംഗ്ലീഷ് ഭാഷയിലൂടെ നിലനിർത്തണം. പക്ഷേ, അടിമത്തത്തിന് മുമ്പ് നമുക്ക് ദേശീയ സ്വത്വബോധം ഉണ്ടായിരുന്നില്ല എന്നു പറയുന്നത് ശരിയല്ല. <br /><br />രാജ്യഭരണത്തിന് ചുക്കാൻ പിടിക്കുന്നവർക്ക് ഒരുപക്ഷേ രാജ്യത്തിനുള്ളിലെ ഐക്യബോധത്തെപ്പറ്റി വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല. അഥവാ ഐക്യബന്ധങ്ങൾ എത്ര ദൃഢമായി ജനങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് അവർ തിരിച്ചറിവുണ്ടായിരിക്കില്ല. ഈ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആളുകൾ വിദേശത്ത് കണ്ടുമുട്ടുമ്പോൾ മാത്രമാണ്, അവരുടെ മാനസികഘടനയിലും ആചാരങ്ങളിലും പെരുമാറ്റത്തിലും എത്രമാത്രം സമാനതയുണ്ടെന്നും അവർ വിദേശികളിൽനിന്ന് എത്ര വ്യത്യസ്തരാണെന്നും മനസിലാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷയിലൂടെ വിദ്യാഭ്യാസം നൽകുകയാണെങ്കിൽ രാജ്യത്തിന്റെ ഐക്യം ഒരിക്കലും അപകടത്തിലാകില്ലെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. <br /><br />നമ്മുടെ സമീപകാല ചരിത്രത്തിൽ മഹത്തായതും എന്നാൽ അതുപോലെ ലജ്ജാകരവുമായ ചില ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ നാണംകെട്ട സംഭവങ്ങളുടെ ചരിത്രം വിശകലനം ചെയ്താൽ, നാണംകെട്ടതിന് ഉത്തരവാദികളായ എല്ലാവരും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരാണെന്ന് വെളിപ്പെടും. ഞാൻ പറയാൻ ശ്രമിക്കുന്നത്, നമ്മുടെ സമീപകാല ചരിത്രത്തിൽ നമുക്ക് അഭിമാനിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ ഉള്ളതുപോലെ, ഖേദിക്കേണ്ടതും ലജ്ജിക്കേണ്ടതുമായ സന്ദർഭങ്ങളുമുണ്ട്. എന്നാൽ ഇത്തരം ദുഃഖകരമായ സംഭവങ്ങളുടെ വേരുകൾ അന്വേഷിച്ചാൽ, അഹങ്കാരികളും സ്വാർത്ഥരും ഇംഗ്ലീഷിൽ വിദ്യാഭ്യാസം നേടിയവരുമായ ആളുകളുടെ പ്രവർത്തനങ്ങൾ പല സന്ദർഭങ്ങളിലും കണ്ടെത്താനാകും. <br /><br />ഇംഗ്ലീഷ് ഒരിക്കലും ഏകീകരിക്കുന്ന ഘടകമായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു. ഐക്യത്തിന്റെ അടിസ്ഥാനം മാനസികബന്ധങ്ങളിലാണ് ഇരിക്കുന്നത്. മറ്റുള്ളവരുടെ വികാരങ്ങളോട് നമ്മൾ പ്രതികരിക്കുകയാണെങ്കിൽ, നമുക്ക് വിദേശികളുമായി സൗഹൃദം പുലർത്താം. തിരിച്ച്, സാഹോദര്യത്തിന്റെ അഭാവം മറ്റൊരു പാകിസ്ഥാൻ കെട്ടിപ്പടുക്കാൻ മാത്രമേ കഴിയൂ. ഈ രണ്ടു രാജ്യങ്ങളും കെട്ടിപ്പടുത്ത രണ്ടുപേരും ഒരേ പ്രവിശ്യയിൽ നിന്നുള്ളവരാണ്, രണ്ടുപേർക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം ഉണ്ടായിരുന്നു. വർഷങ്ങളായി ഇംഗ്ലീഷിലൂടെ ജനസമൂഹത്തെ ഉണർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.<br />പിന്നീട് നമ്മുടെ രാഷ്ട്രപിതാവ് ഞങ്ങളുടെ അടുത്ത് വന്നപ്പോൾ, പലരെക്കാളും നന്നായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും അറിയാമെങ്കിലും സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷ, സംസാരിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തു. നമുക്ക് ഇപ്പോൾ ഒരു പുതിയ ഉത്തരവാദിത്തമുണ്ട്. സ്വാതന്ത്ര്യത്തിന്റെ ഫലം ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള വിരലിലെണ്ണാവുന്ന ആളുകളിൽ മാത്രം ഒതുങ്ങരുത്; അത് എല്ലാവരിലും എത്തണം. <br /><br />ഇംഗ്ലീഷ് പഠിപ്പിച്ചാൽ വിജ്ഞാനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള വാതിലുകൾ അടയുമെന്ന് കരുതുന്നവർക്ക് വലിയ തെറ്റാണ് പറ്റിയത്. ഇന്ത്യ എന്നെന്നേക്കുമായി ഉയർന്ന ജയിൽ ഭിത്തികളാൽ ചുറ്റപ്പെടണമെന്നും മുകളിൽ നിന്നുള്ള വെളിച്ചം വിദ്യാസമ്പന്നരുടെ മുകൾത്തട്ടിൽമാത്രം എത്തണമെന്നും അവരാണ് ആ പ്രകാശത്തെ കീഴേ തട്ടിലുള്ള അജ്ഞരായ മനുഷ്യരിലേക്ക് പകരേണ്ടതെന്നും അവർ കരുതുന്നു. ഈ രീതിയിൽ പുരോഗതി കൈവരിക്കാൻ പ്രയാസമാണ്. മുഴുവൻ ജനങ്ങളുടെയും ഉത്തരവാദിത്തം ഒരു ചെറിയ വിഭാഗത്തെ ഏൽപ്പിക്കുന്നത് അഭികാമ്യമല്ല. രാജ്യത്തെ ജനങ്ങൾ അവരുടെ ഭാരം സ്വയം വഹിക്കണം. കഴിഞ്ഞ പതിനഞ്ച് വർഷമായി ഈ നേട്ടം കൈവരിക്കുന്നതിൽ നമുക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. <br /><br />ഇംഗ്ലീഷിനെ ദീർഘകാലമായി വഹിച്ചിരുന്ന പ്രധാന സ്ഥാനത്ത് നിന്നു പുറത്താക്കണമെന്ന നിങ്ങളുടെ ആവശ്യം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. വിവിധ പ്രവിശ്യകളിൽ ഈ നിർദ്ദേശം എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്ന് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. ഇംഗ്ലീഷ് നീക്കം ചെയ്യുന്നതിനുള്ള എന്റെ വാദങ്ങൾ സ്വയം പ്രതിരോധത്തിനായുള്ള പ്രേരണയിൽ നിന്നാണ് വരുന്നത്. ഇംഗ്ലീഷിനുള്ള ഈ അസാധാരണമായ ഊന്നൽ രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തെ തടസ്സപ്പെടുത്തുമെന്നുതന്നെ ശക്തമായ തോന്നലെനിക്കുണ്ട്. അധ്യാപനം തൊഴിലായി തിരഞ്ഞെടുക്കുന്നവർ ഒരാളുടെ ചിന്തകൾ മാതൃഭാഷയിൽ എങ്ങനെ കൂടുതൽ മികവീടെ പ്രകടിപ്പിക്കപ്പെടുന്നു എന്നു കാണാൻ ആജീവനാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കണം. <br /><br />വിദ്യാസമ്പന്നരോട് ഞങ്ങൾ അപേക്ഷിക്കുകയാണ്. രാജ്യത്ത് പുതിയ ഒരു യുഗം കൊണ്ടുവരാൻ കഠിനമായി ശ്രമിക്കുക. പുതിയ പ്രബോധന മാധ്യമം എന്തായിരിക്കണമെന്ന് കണ്ടുപിടിക്കുക. നമ്മുടെ നാട്ടിൽ നിന്ന് നിരക്ഷരതയും അജ്ഞതയും തുടച്ചുനീക്കുന്ന ഒരു സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും കൊണ്ടുവരിക. മതഭ്രാന്തന്മാർക്ക് മുന്നറിയിപ്പ് ആവശ്യമാണ്. ഒരു പുതിയ യുഗത്തിനായുള്ള നമ്മുടെ ആഹ്വാനം ഒരിക്കലും ഒരു ഭാഷയ്ക്ക് പകരം മറ്റൊന്നു വച്ചുകൊണ്ട് യാഥാർത്ഥ്യമാകില്ല.<br /><br /> നാട്ടുകാരെ വിദ്യാഭ്യാസമുള്ളവരാക്കുന്ന കാര്യത്തിന് നമുക്ക് മുൻഗണന കൊടുക്കാം. അവർക്ക് ഉപകാരപ്രദവും അവരെ രോഗങ്ങളിൽനിന്ന് മുക്തരാക്കുന്നതും അവർക്ക് അഭിവൃദ്ധി നൽകുന്നതും അവർക്ക് നിത്യഭക്ഷണം നൽകുന്നതുമായ അറിവ് അവർക്കെല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കണം. ഇതാണ് എനിക്കു വേണ്ടത്. <br /><br />നിരന്തരമായ പരിശ്രമം ആവശ്യമായ കാര്യമാണ്. ചർച്ചകളിൽ പങ്കെടുത്തതുകൊണ്ടുമാത്രം ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. വിവിധ ഭാഷകൾ സംസാരിക്കുന്ന പങ്കാളികൾ അവരവരുടെ വീടുകളിലേക്ക് മടങ്ങുമ്പോൾ ഇക്കാര്യം മനസ്സിൽ സൂക്ഷിക്കുമെന്ന് ഞാൻ കരുതുന്നു. രണ്ട് കാര്യങ്ങൾ നാം മനസിലാക്കുന്നതിനെ ആശ്രയിച്ചിരിക്കും, ഈ സമ്മേളനത്തിന്റെ വിജയം. ഒന്നാമത്തേത്, മാതൃഭാഷ വിദ്യാഭ്യാസ മാധ്യമമായാൽമാത്രമേ നമ്മുടെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ കഴിയൂ; രണ്ടാമത്തേത്, നമ്മുടെ പ്രാദേശിക ബന്ധം ഭാഷയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്, അത് നമ്മുടെ മനസ്സിൽ വേരൂന്നിയ ഒന്നാണ്. ഈ രണ്ട് നിരീക്ഷണങ്ങളെയും നിങ്ങൾക്കൊപ്പം കൊണ്ടുപോകാം. അതിനു കഴിഞ്ഞാൽ നിങ്ങളുടെ പരിശ്രമം അർത്ഥവത്തായെന്ന് ഞാൻ കരുതും. പരസ്പര ഇടപെടലുകളിലൂടെ രണ്ട് വസ്തുതകൾ കൂടി തിരിച്ചറിയണമെന്ന് ഞാൻ ആശിക്കുന്നു. ഒന്നാമതായി, നമ്മുടെ ഐക്യം ഉപരിപ്ലവമല്ല, ആഴത്തിലുള്ളതാണ്. ഇത് ഒരു ഭാഷ സംസാരിച്ചതുകൊണ്ട് ഉണ്ടായതല്ല. രണ്ടാമതായി, ഏകീകൃതവും ആത്മാർത്ഥവുമായ പരിശ്രമത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല. <br /><br />ഞാൻ മുമ്പ് പറഞ്ഞതുപോലെ, നമ്മുടെ രാജ്യത്തിന്റെ ഏകീകരണം ഒരു പ്രത്യേക ഭാഷയിൽക്കൂടി കൊണ്ടുവരാൻ കഴിയില്ല. ഐക്യം മാനസികമായ ബന്ധത്തിലധിഷ്ഠിതമാണെന്ന് മനസിലാക്കേണ്ടത് ആവശ്യമാണ്. നമ്മൾ എന്തെങ്കിലും നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തൊഴിലാളികൾക്കിടയിൽ മാനസിക അടുപ്പം അനിവാര്യമാണ്. അങ്ങനെയല്ലെങ്കിൽ , വിവിധ തലങ്ങളിൽ നാം നേടാൻ ശ്രമിക്കുന്നത് ഒരൊറ്റ ഘടനയുടെ ഭാഗമായി നിലനിൽക്കില്ല.<br /><br />വിദേശഭാഷയും വിദേശഭരണവും വളരെക്കാലം നമ്മൾ സഹിച്ചു. ഐക്യം സ്ഥാപിക്കാനുള്ള വഴി അതായിരുന്നുവെങ്കിൽ, അത് വളരെ മുമ്പേ കൈവരിക്കാമായിരുന്നു. അത് സംഭവിക്കാത്തതിനാൽ, ഭരണഘടനയുടെയും അതിന്റെ നിർദ്ദേശങ്ങളുടെയും സ്വീകാര്യതയ്ക്കെതിരായ ശബ്ദങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നു. <br /><br />നമ്മുടെ ദേശീയ പൈതൃകം നൂറ്റാണ്ടുകളുടെ പരിശ്രമത്തിന്റെ ഫലമാണ്, എത്ര പഴക്കമുള്ളതാണെങ്കിലും, അതിനെ നമ്മുടെ ജീവിതത്തോടൊപ്പം മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നു. പാരമ്പര്യത്തോടുള്ള ആദരവാണ് ദേശീയ ഐക്യത്തിന്റെ അടിത്തറ. സ്വന്തം താൽപ്പര്യങ്ങൾ കീഴടക്കി, രാജ്യത്തിനകത്ത് സഞ്ചരിക്കാൻ തയ്യാറുള്ള ആർക്കും, മാനസികമായ ബന്ധുത്വം നിലനിന്നിരുന്നുവെന്ന് മനസിലാക്കാം. എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് എനിക്കത് മനസിലായിട്ടുണ്ട്. എന്നാൽ രാഷ്ട്രീയമണ്ഡലത്തിൽ അതില്ല. നമ്മുടെ രാജ്യത്തെ ഋഷിമാർ, നമ്മുടെ തീർത്ഥാടകർ, നമ്മുടെ സാധാരണ ഹിന്ദു ആൺകുട്ടികളും പെൺകുട്ടികളും ഗ്രാമങ്ങളിൽ താമസിക്കുന്ന വിവിധ മതങ്ങളിൽപ്പെട്ടവരുംപോലും എളുപ്പത്തിൽ വിച്ഛേദിക്കപ്പെടാത്ത ഒരു പൊതുബന്ധത്തിന്റെ അസ്തിത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാലും, ചിലപ്പോൾ താൽപ്പര്യങ്ങളിലുള്ള വൈരുദ്ധ്യങ്ങൾ ഐക്യബോധത്തെ ഇല്ലാതാക്കിയേക്കാം. ഉദ്ഗ്രഥനത്തിന്റെ ആവേശത്തെ സജീവമായി നിലനിർത്താൻ പ്രത്യേക സമർപ്പണം ആവശ്യമാണ്. വാക്കുകളിലൂടെ മാത്രം ഐക്യം കൈവരിക്കാനാവില്ല. <br /><br />എങ്ങനെയാണ് ഒരാൾ ഈ സമർപ്പണം സാധ്യമാക്കുന്നത്? നമ്മുടെ പൈതൃകത്തിന്റെ സ്വഭാവവും മുൻകാലങ്ങളിൽ അവരെ ഒന്നിപ്പിച്ച പൊതുബന്ധങ്ങളും മനസിലാക്കാൻ വിവിധ പ്രവിശ്യകളിലെ ആളുകൾ അവരുടെ പ്രാദേശിക ഭാഷകൾ ഉപയോഗിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ഓരോ നിമിഷവും മനുഷ്യർ പുതിയ എന്തെങ്കിലും സൃഷ്ടിക്കാനുള്ള ആവശ്യത്തെ നേരിടുന്നു. പ്രകൃതിയുടെ വൈവിധ്യം അങ്ങനെയുള്ളതാണ്. അതുകൊണ്ട് നാം ഇന്ന് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഐക്യം മുൻകാലങ്ങളിൽ അനുഭവപ്പെട്ടിരുന്ന സൗഹാർദ്ദത്തേക്കാൾ സങ്കീർണ്ണവും അഗാധവും ശക്തവുമായിരിക്കണം. ഇതാണ് എന്റെ ബോധ്യം. <br /><br />നമുക്ക് കേൾക്കാം : നിങ്ങളെത്തന്നെ അറിയാനുള്ള സമയം വന്നിരിക്കുന്നു. വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആളുകൾ അടുത്തടുത്ത് വരട്ടെ, നമുക്ക് നഷ്ടപ്പെട്ടതും ഇന്ന് നാം നേടിയതുമായ സ്വാതന്ത്ര്യത്തിന്റെ രുചി അറിയട്ടെ.<br /><br /> വികസനത്തിന്റെ കൊടുമുടിയിലെത്താനും അതിവേഗം മുന്നേറാനും മറ്റു രാജ്യങ്ങൾ സ്വീകരിച്ച പാതകൾ നാം പിന്തുടരേണ്ടതുണ്ട്. എത്രയും പെട്ടെന്ന്. ഇത് ചെയ്യുന്നതിന്, ആധുനിക യുഗത്തിന്റെ പ്രധാന സന്ദേശം നമ്മുടെ ജനങ്ങളുടെ മനസ്സിലേക്ക് കൊണ്ടുപോകണം. ചരിത്രാതീതകാലത്തെ ആശയങ്ങൾ തള്ളിക്കളയണം. പ്രകൃതിയുടെ മേൽ മനുഷ്യൻ നേടിയ വിജയവും അതിന്റെ അനന്തരഫലങ്ങളും പല രാജ്യങ്ങളിലും അനുഭവിച്ചറിഞ്ഞത് വിദ്യാസമ്പന്നരെങ്കിലും അഹങ്കാരികളായിപോയെന്നു നമ്മൾ കരുതുന്നവർ മാത്രമല്ല. എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. <br /><br />ഇത് ചെയ്തില്ലെങ്കിൽ, മറ്റ് രാജ്യങ്ങളിലെ പുരോഗതിയുടെ ദ്രുതഗതിയിൽ നമുക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. 'ഭാരതവർഷ' എന്ന പദം നമ്മെ പ്രചോദിപ്പിക്കുന്നുണ്ടെങ്കിൽ, നമ്മുടെ ഹൃദയങ്ങൾ നാട്ടുകാർക്കായി തുടിക്കുന്നുണ്ടെങ്കിൽ , നമ്മൾക്കുള്ള പരസ്പരബന്ധം ദൃഢമാക്കാൻ അന്യഭാഷയുടെ സഹായം ആവശ്യമില്ല. വിദേശശക്തിയെ നമ്മുടെ നാട്ടിൽ നിന്ന് ആട്ടിയോടിക്കാൻ പോരാടിയ ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള നേതാക്കൾ അധികാരം നേടിയപ്പോൾ, ഉണ്ടായ അകൽച വളരെ പ്രകടമായിരുന്നു. <br /><br />നാട്ടുഭാഷകൾ ഉപയോഗിച്ച് ഐക്യബോധം സൃഷ്ടിക്കാനും വിഘടനവാദ മാനസികാവസ്ഥയെ മറികടക്കാനും എളുപ്പമാണ്. രാജകീയ വേദിയിൽ കയറിനിന്ന് ദേശീയോദ്ഗ്രഥനം പ്രസംഗിച്ചാൽ മാത്രം പോരാ. ഓരോ വീടുകളിലും ചെന്ന് നമുക്ക് ഈ ഐക്യത്തിന്റെ സന്ദേശം നൽകണം. നമുക്കു ലഭിച്ച വിദ്യാഭ്യാസത്തിൽ മതിമറക്കരുത് - അത് നമ്മുടെ പൊതു ഉത്തരവാദിത്വമാണെന്ന് എല്ലാവരും തിരിച്ചറിയണം! അതിനാലാണ് നമുക്ക് നമ്മുടെ മാതൃഭാഷകൾ വേണ്ടത്, നമുക്ക് കഠിനമായ പരിശ്രമം ആവശ്യമായി വരുന്നത്. നമ്മുടെ മനസ്സ് ശുദ്ധമായി സൂക്ഷിക്കണം. ഏറ്റുമുട്ടലുകൾക്കും സംഘർഷങ്ങൾക്കും പകരം നമുക്ക് സ്നേഹത്തെക്കുറിച്ച് സംസാരിക്കാം. <br /><br /></p><p style="text-align: justify;">നിങ്ങളിൽ ഇക്കാര്യം മനസ്സിലാക്കുന്നവർ, സ്വന്തം പരിമിതിക്കുള്ളിൽനിന്നുകൊണ്ടും ക്ഷമയോടെ ജോലി തുടരുക. കുട്ടിക്കാലത്ത് നമ്മൾ പറയുമായിരുന്നു, മുകളിലുള്ള ദൈവം വിചാരിക്കുന്നതുപോലെ നമുക്ക് മുന്നോട്ടു പോകാം, നമുക്ക് പേടിക്കാനൊന്നുമില്ല. മനസ്സിൽ ഐക്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിലും നിങ്ങൾ ഭയക്കാതെ മുന്നോട്ടു പോകാം. നിങ്ങൾ ആരംഭിച്ച പ്രസ്ഥാനം ഇനിയും വളരട്ടെ. നമ്മുടെ ആളുകൾ അവരുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി ബോധവാന്മാരായിരിക്കട്ടെ. നിർബന്ധിത വിദ്യാഭ്യാസം ഉടൻ നടപ്പാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം, അതിലൂടെ ഓരോ കുട്ടിക്കും ചെറുപ്പക്കാരനും സ്ത്രീക്കും സമ്പൂർണ്ണ മനുഷ്യരായി വളരാൻ അവസരമുണ്ടാകും. നാം ജനിച്ച ഇന്നത്തെ കാലഘട്ടത്തിൽ, 'കുറച്ചുമാത്രം പഠിക്കുക' വലിയ അപകടമാണെന്ന് നമ്മൾ തിരിച്ചറിയണം. . <br /></p><p style="text-align: left;"><br /></p><p style="text-align: justify;">എനിക്ക് വാസ്തവത്തിൽ കൂടുതൽ ഒന്നും പറയാനില്ല, കാരണം സംസാരിക്കുന്നത്, എല്ലായ്പ്പോഴും മറ്റുള്ളവരിലേക്ക് എത്താനുള്ള നല്ല മാർഗമല്ല. ഒരിക്കൽ ഒരു എഴുത്തുകാരൻ പറഞ്ഞതുപോലെ, ഭാഷയുടെ ലക്ഷ്യം നമ്മുടെ ചിന്തകളെ മറയ്ക്കുക എന്നതാണ്. നാട്ടിൽ ഒരു വിശ്വാസം ഉണ്ട്, പരസ്പരം നമ്മൾ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചാൽ, ശരിയായ ഉത്തരം നമ്മുടെ ഉള്ളിൽ നിന്നു കണ്ടെത്തും. അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ പ്രസ്ഥാനം എല്ലാ അർത്ഥത്തിലും വിജയിക്കും.<br /></p><p style="text-align: left;"><br /><br /></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-11164213140827831362022-05-14T21:16:00.006+05:302022-05-14T21:16:59.970+05:30ജോൺപോൾ : കാലം നിറച്ചുകൊടുത്തതാണ് ആ മഷിപ്പേന<p> <!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-US</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin-top:0in;
mso-para-margin-right:0in;
mso-para-margin-bottom:10.0pt;
mso-para-margin-left:0in;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:Kartika;
mso-bidi-theme-font:minor-bidi;}
</style>
<![endif]--><!--[if gte mso 9]><xml>
<o:shapedefaults v:ext="edit" spidmax="1026"/>
</xml><![endif]--><!--[if gte mso 9]><xml>
<o:shapelayout v:ext="edit">
<o:idmap v:ext="edit" data="1"/>
</o:shapelayout></xml><![endif]-->
</p><b><span lang="ML" style="font-family: Rachana; font-size: 20.0pt; line-height: 115%; mso-bidi-language: ML;"></span></b><b><span style="font-family: Rachana; font-size: 20.0pt; line-height: 115%; mso-bidi-language: ML;"></span></b>
<p align="right" class="MsoNormal" style="text-align: right; text-indent: .5in;"><b></b></p><div style="text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGEsVoTIqpo8hZYs1BeG6jZ3FmwA2tYAsjqEcpRf11HSJfyLjRIy-NWViTp5kThB61FSJhS6Ve-vErbjVONr-2Pw5ViRczsZ4BUD0CWT8V4lWP4yUzRw8UrJvADOVPo_ts_nXYsc2q7mJ8dRlJ8_0Rp8ja63l3cOmZT8OBt4jzDogvPYfM5Tq2IjY6/s1280/Paul.jpeg" imageanchor="1"><img border="0" data-original-height="1280" data-original-width="975" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGEsVoTIqpo8hZYs1BeG6jZ3FmwA2tYAsjqEcpRf11HSJfyLjRIy-NWViTp5kThB61FSJhS6Ve-vErbjVONr-2Pw5ViRczsZ4BUD0CWT8V4lWP4yUzRw8UrJvADOVPo_ts_nXYsc2q7mJ8dRlJ8_0Rp8ja63l3cOmZT8OBt4jzDogvPYfM5Tq2IjY6/s320/Paul.jpeg" width="244" /></a></b></div><b><br /><span lang="ML" style="font-family: Rachana; font-size: 18.0pt; line-height: 115%; mso-bidi-language: ML;"><br /></span></b><b><span style="font-family: Rachana; font-size: 18.0pt; line-height: 115%; mso-bidi-language: ML;"></span></b><p></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">പാറപ്പുറമെഴുതിയ തിരക്കഥയിൽ തൃപ്തിവരാതെ സംവിധായകനായ ഐ വി ശശി തിരക്കഥ
തിരുത്താൻ മറ്റൊരാളെ ഏൽപ്പിക്കാൻ തീരുമാനിക്കുന്നിടത്തുനിന്നാണ് സഹപ്രവർത്തകർ ‘അങ്കിൾ’
എന്നു സ്നേഹപൂർവം വിളിക്കുന്ന ജോൺപോളിന്റെ ചലച്ചിത്രമേഖലയിലേക്കുള്ള രംഗപ്രവേശം. അതിനു
മുൻപ് ജോൺ, ബാങ്ക് ജീവനക്കാരനും പത്രപ്രവർത്തകനുമായിരുന്നു. ‘ഈ മനോഹര തീരം’ (1978)
എന്ന സിനിമയിൽ എഴുത്തുകാരനായി ജോണിന്റെ പേരില്ല. 1979 -ൽ ഏറ്റവും അധികം കളക്ഷൻ
നേടിയ ചിത്രം ഐ വി ശശിയുടെ ‘ഞാൻ ഞാൻ മാത്രം’ എന്ന സിനിമയുടെ കഥയെഴുതിയത് ജോണായിരുന്നു.
തിരക്കഥയും സംഭാഷണവും തോപ്പിൽ ഭാസി. ഐ വി ശശിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായ എ ഷെറീഫിനും
ടി ദാമോദരനും ഇടയിലുള്ള വളരെ ചെറിയൊരു ഘട്ടമാണ് ജോൺപോൾ ഐ വി ശശി
കൂട്ടുകെട്ടിന്റേത്. അതിരാത്രം, വ്രതം, ഭൂമിക, വെള്ളത്തൂവൽ എന്നിവയോടൊപ്പം, ഇംഗ്ലീഷ്
എഴുത്തുകാരൻ ഹെൻട്രി ഡെ വേരെ സ്റ്റാക്പൂളിന്റെ നോവലിനെ ആസ്പദമാക്കി റെൻഡൽ
ക്ലെയിസർ സംവിധാനം ചെയ്ത പ്രസിദ്ധ ചിത്രം, ബ്ലൂ ലഗൂണിന്റെ മലയാളം പതിപ്പായ ‘ഇണ’യും
ചേർന്ന് ആകെ അഞ്ചു ചിത്രങ്ങൾ. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ പല നിലയ്ക്കും ‘ഇണയുടെ’ ഔചിത്യം ഇന്ന് ചോദ്യം
ചെയ്യപ്പെടാവുന്നതാണ്. ബ്ലൂ ലഗൂണിൽ <span style="mso-spacerun: yes;"> </span>എമിലിൻ
ആയി അഭിനയിക്കുമ്പോൾ ചൈൽഡ് മോഡലായിരുന്ന ബ്രൂക്ക് ഷീൽഡിനു 15 വയസ്സായിരുന്നു
പ്രായം. മാസ്റ്റർ രഘു എന്ന കരണിന് ഇണയിൽ അഭിനയിക്കുമ്പോൾ 13 വയസ്സ്. <span style="mso-spacerun: yes;"> </span>അതിൽ അനിതയായി അഭിനയിച്ച ദേവിയെപ്പറ്റിയുള്ള ഒരു
വിവരവും ലഭ്യമല്ല. മറ്റൊരു ചിത്രത്തിലും അവർ അഭിനയിച്ചിട്ടുമില്ല. കൗമാരപ്രണയത്തെ
അതിന്റെ ശാരീരിക വിവക്ഷകളോടെ അവതരിപ്പിക്കാൻ ശ്രമിച്ചതായിരുന്നു ബ്ലൂ ലഗൂണിന്റെ
വിജയത്തിന്റെ അടിസ്ഥാനം. ആദം ഔവ്വ മിത്തിന്റെ പുനരവതരണമായി പാശ്ചാത്യലോകം
ഉൾക്കൊള്ളുമ്പോലെ അത്ര എളുപ്പമല്ല കേരളത്തിന്റെ സാംസ്കാരിക വ്യവസ്ഥയ്ക്കകത്ത്
അത്തരമൊരു പ്രണയത്തിന്റെ പ്രവർത്തനം. ലക്ഷ്യം കച്ചവടമായിരുന്നിട്ടുപോലും,
മലയാളത്തിൽ അതിനെ റോമിയോ ആൻഡ് ജൂലിയറ്റ് മിത്താക്കി മാറ്റിയ തിരക്കഥാകൃത്തിന്റെ
കരവിരുത് അവിടെയാണ്. <span style="mso-spacerun: yes;"> </span>‘ബ്ലൂ ലഗൂൺ’
ഉറങ്ങുന്ന കമിതാക്കളിലാണ് അവസാനിച്ചതെങ്കിൽ ‘ഇണ’ ദുരന്തപര്യവസായിയായിരുന്നു. <span style="mso-spacerun: yes;"> </span>ഒരാൾ കമിതാക്കളിൽ പെൺകുട്ടി രോഗംകൊണ്ടും മറ്റെയാൾ
ആ ദുഃഖം സഹിക്കാതെ ആത്മഹത്യചെയ്തും ഒന്നായി തീരുന്നു. പറുദീസയിൽനിന്നുള്ള
പുറത്താവൽ,<span style="mso-spacerun: yes;"> </span>നിഷ്കളങ്കതയുടെ മരണം, പാപത്തിനുള്ള
ശിക്ഷ എന്നിങ്ങനെയുള്ള പൗരാണിക സങ്കൽപ്പവുമായി ചേർന്നു നിൽക്കുന്ന ഘടന
സ്വീകരിച്ചതുകൊണ്ട് ‘ഇണ’ മാംസബദ്ധമായ അപക്വരാഗത്തിനെതിരെയുള്ള താക്കീതുമായി മാറി.
ചിത്രത്തിലെ ദൃശ്യങ്ങൾ മറിച്ചുള്ള കാര്യമാണ് പറഞ്ഞതെങ്കിലും. <span style="mso-spacerun: yes;"> </span></span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ആരോരുമറിയാതെ (1984) എന്ന ചിത്രത്തിനു
വേണ്ടിയെഴുതിയ ജോൺപോൾ ഈ പ്രമേയത്തെ തിരിച്ചുവച്ചു. അതിൽ <span style="mso-spacerun: yes;"> </span>വൃദ്ധരായ മനുഷ്യരുടെ ഗൂഢമായ രതിതാത്പര്യമാണ്
വിചാരണയ്ക്ക് വിധേയമായത്. <span style="mso-spacerun: yes;"> </span>ഈ രണ്ടു
തിരക്കഥകളും ചേർത്തുവച്ചാൽ ചലച്ചിത്രങ്ങൾക്കു വേണ്ടിയുള്ള എഴുത്തും അതിന്റെ
ചിത്രീകരണവും തമ്മിലുള്ള വിടവ് അത്ര നിസ്സാരമായിരുന്നില്ലെന്നു കാണാം. ഭൂരിപക്ഷം
വരുന്ന പ്രേക്ഷകരുടെ താത്പര്യങ്ങളെ താലോലിച്ചുകൊണ്ടാണ് കാഴ്ചകൾ രൂപപ്പെടുന്നത്.
മറിച്ച് എഴുത്തിന്റെ നീക്കുപോക്കുകൾ സംസ്കാരവുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്.
ജോൺ പോളിന്റെ രചനകളുടെ അടിയൊഴുക്കായി ബൈബിൾ സങ്കല്പങ്ങളുണ്ട് എന്നതിന്റെ ഉദാഹരണം
കൂടിയാണ് ഇണ. ജേസി സംവിധാനം ചെയ്ത ‘പുറപ്പാട്’ <span style="mso-spacerun: yes;"> </span>പോലെ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കി തരുന്ന
മറ്റു ചിത്രങ്ങളും ഉണ്ട്. പാപങ്ങളുടെ ഭാരം വഹിക്കാൻ ബദ്ധപ്പെടുന്ന മനുഷ്യരുടെ
മാനസിക സമ്മർദ്ദങ്ങളെ പൊലിപ്പിക്കാൻ അദ്ദേഹത്തിനു വിശേഷസിദ്ധിതന്നെയുണ്ടായിരുന്നു.
80മുതൽ 90കളുടെ മധ്യംവരെയുള്ള ജോണിന്റെ പ്രഭാവകാലത്തെ രചനകളിൽ അപൂർവം ചിലതൊഴിച്ച്
മിക്കതും ഈ വസ്തുതയെ ശരിവയ്ക്കുന്നവയാണ്. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">ഭരതനുവേണ്ടിയാണ് ജോൺ കൂടുതലും എഴുതിയത്. <span style="mso-spacerun: yes;"> </span>‘ചാമര’ത്തിന്റെ (1980) കഥ <span style="mso-spacerun: yes;"> </span>ബാലകൃഷ്ണൻ മങ്ങാടാണ്. മർമ്മരത്തിന്റെ (1982) കഥ വിജയൻ
കാരോട്ടായിരുന്നു. എന്നാൽ ഈ രണ്ടു ചിത്രങ്ങളും എഴുത്തുകാരൻ എന്ന നിലയ്ക്ക് ജോണിനെ
മലയാള സിനിമയിൽ സ്ഥാനപ്പെടുത്തിവയാണ്.<span style="mso-spacerun: yes;"> </span>ജോൺ
പോളിന്റെ രചനകൾ പലതും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു. ‘ഓർമ്മയ്ക്കായി’
(1982), കാതോടു കാതോരം (1985), പാളങ്ങൾ (1981) സന്ധ്യമയങ്ങും നേരം (1983) തുടങ്ങിയ
ചിത്രങ്ങളുടെ രചനയിൽ ഭരതന്റെ കൂട്ടുണ്ട്. ഇത്തിരിപ്പൂവേ ചുവന്നപൂവേ (1984)
തിക്കോടിയന്റെ കഥയും ടി ദാമോദരന്റെ സംഭാഷണവുമാണ്. തിരക്കഥയിൽ മാത്രമേ ജോണിന്റെ
പങ്കുള്ളൂ. പി എൻ മേനോന്റെയാണ് അസ്ത്രത്തിന്റെ കഥ. <span style="mso-spacerun: yes;"> </span>‘ആരോരുമറിയാതെയുടെ’ കഥയെഴുതിയത് കമൽ, <span style="mso-spacerun: yes;"> </span>ഇണക്കിളിയുടെ (1984) കഥ<span style="mso-spacerun: yes;"> </span>കൊച്ചിൻ ഹനീഫ. രേവതിക്കൊരു പാവക്കുട്ടിയുടേത്
(1986) രവി വള്ളത്തോൾ. ‘പണ്ട് പണ്ടൊരു രാജകുമാരി (1992) ഒരു കടം കഥപോലെ (1993) എന്നീ
സിനിമകളുടെ കഥകൾ നെടുമുടി വേണു. <span style="mso-spacerun: yes;"> </span>മോഹന്റെ ‘കഥയറിയാതെ’
(1981) അശോക് കുമാറിന്റെ തേനും വയമ്പും (1981) എന്നീ ചിത്രങ്ങളിലാണ് കഥയും
തിരക്കഥയും സംഭാഷണവും ഏറ്റെടുത്ത ജോൺ പോളിനെ നാം കാണുന്നത്. എങ്കിലും സുരാസുവും
പെരുമ്പടവം ശ്രീധരനും സംവിധായകനായ മോഹനും ചേർന്നെഴുതിയ ‘വിടപറയും മുൻപേ’ അദ്ദേഹത്തെ
തിരക്കഥാകൃത്തെന്ന നിലയിൽ പ്രശസ്തനാക്കിയിരുന്നു. ജോൺപോളിന്റെ പിൽക്കാല
ചലച്ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രങ്ങൾ അനുഭവിക്കുന്ന ഒരു തരം വീർപ്പുമുട്ടലും അകം
പുറം മറിയുന്ന തരത്തിലുള്ള വ്യക്തിത്വവും ഏറ്റവും മൂർത്തമായി കാണാം, വിടപറയും
മുൻപേയിലെ സേവ്യറിൽ. മാത്രമല്ല, കഥയുടെ മർമ്മം വൈകാരികമായ ഏതു സന്ധിയിലാണെന്ന്
അറിഞ്ഞ് തിരക്കഥ തയാറാക്കാൻ ശേഷിയുള്ള ഒരു എഴുത്തുകാരൻ തന്റെ സാന്നിദ്ധ്യത്തെ
പ്രകടമാക്കിയ ചിത്രംകൂടിയായിരുന്നത്.<span style="mso-spacerun: yes;"> </span><span style="mso-spacerun: yes;"> </span><span style="mso-spacerun: yes;"> </span></span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">സംഭവങ്ങൾക്കുള്ള പ്രാധാന്യത്തിൽനിന്ന് മലയാളസിനിമ കഥാപാത്രങ്ങളുടേ
അന്തസ്സംഘർഷത്തിലേക്ക് കൂടുതൽ നോക്കാൻ തുടങ്ങുന്ന കാലഘട്ടമായിരുന്നു എൺപതുകൾ
ജോണിന്റെ പ്രതാപകാലമായതിൽ അദ്ഭുതമില്ല. അറുപതുകളുടെ അവസാനമുള്ള തീവ്രഇടതുപക്ഷരാഷ്ട്രീയത്തിന്റെ
ഉദയവും പ്രവർത്തനവും അതിന്റെ പെട്ടെന്നുള്ള തകർച്ചയും 70 കളുടെ മധ്യത്തിലുണ്ടായ
അടിയന്തിരാവസ്ഥയും അതിനെ തുടർന്നുള്ള ആശങ്കകളും ഒന്നും കേരളത്തിലെ അപ്പോഴും
പിന്നീടുമുള്ള പ്രത്യക്ഷരാഷ്ട്രീയത്തെ സ്വാധീനിച്ചില്ലെന്ന്<span style="mso-spacerun: yes;"> </span>പറയാറുണ്ട്. അടിയന്തിരാവസ്ഥയെ തുടർന്നു വന്ന
തെരെഞ്ഞെടുപ്പിൽ കേരളം സ്വീകരിച്ച നിലപാടിനെയാണ് രാഷ്ട്രീയവിശകലനത്തിന് പൊതുവേ
ഉദാഹരണമായെടുക്കുന്നത്.<span style="mso-spacerun: yes;"> </span>പക്ഷേ കേരളത്തിന്റെ
സാംസ്കാരികചരിത്രം വ്യത്യസ്തമായ അന്തരീക്ഷത്തെ മുന്നിൽ വയ്ക്കുന്നു. എഴുപതുകളുടെ
അവസാനവും എൺപതുകളുടെ തുടക്കത്തിലുമായി ഉണ്ടായ പല ചലച്ചിത്രങ്ങളുടെയും പശ്ചാത്തലം <span style="mso-spacerun: yes;"> </span>വ്യക്തിഗതമായ നിരാശാബോധമാണ്. പ്രിയപ്പെട്ടവരുടെ
മരണംകൊണ്ടോ രോഗംകൊണ്ടോ മനുഷ്യരുടെ ക്രൂരമായ ചെയ്തികൾകൊണ്ടോ പൊലിപ്പിച്ചു
നാടകീയമായി ചലച്ചിത്രങ്ങൾ അതിനു മുൻപുള്ള ദശാബ്ദങ്ങളിൽ കാഴ്ചവച്ച
കഥകളെപോലെയായിരുന്നില്ല അവ. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">കാലമാണ് ജോൺപോളിന്റെ തൂലികയിൽകൂടി പ്രവർത്തിച്ചത്. പൊതുവേ കഥാപാത്രങ്ങളുടെ
അതൃപ്തി, പരാധീനതകൾ, വാസനകൾക്കു പിന്നാലെയുള്ള ഉടന്തടിച്ചാട്ടങ്ങൾ എന്നിവയ്ക്കു
പുറമേ കഥയുടെ പശ്ചാത്തലങ്ങളിൽ വീർപ്പുമുട്ടി നിൽക്കുന്ന മ്ലാനത കൃത്യമായി
ഒപ്പിയെടുക്കുന്നയാണ് ജോണിന്റെ രചനകൾ. മർമ്മരത്തിലെ നാരായണ അയ്യർ, ചാമരത്തിലെ
വിനോദ്, ഓർമ്മയ്ക്കായിലെ മൂകനായ കലാകാരൻ നന്ദു, സന്ധ്യമയങ്ങും നേരത്തിലെ ജഡ്ജ്
ബാലഗംഗാധര മേനോൻ, രചനയിലെ അച്യുതനുണ്ണി,<span style="mso-spacerun: yes;"> </span>ഇത്തിരി
പൂവേ ചുവന്ന പൂവേ യിലെ ഉണ്ണി, ഉത്സവപ്പിറ്റേന്നിലെ അനിയൻ തമ്പുരാൻ.. കെട്ടുകാഴ്ചകളുടെ
പകിട്ടൊന്നും ഇല്ലാഞ്ഞിട്ടും ചില അസാധാരണത്വങ്ങൾ ഉള്ളിൽ വഹിക്കുന്ന
കഥാപാത്രങ്ങളാണ് ജോണിന്റെ കഥപാത്രങ്ങളിൽ ഭൂരിപക്ഷവും. നന്മയാണ് അവരുടെ
സ്വകാര്യമൂലധനം. തുറന്നുപറയാനാവാതെ ഇവരനുഭവിക്കുന്ന നിലയില്ലാത്ത സമ്മർദ്ദങ്ങളിലാണ്
<span style="mso-spacerun: yes;"> </span>ജോൺപോൾ എന്ന എഴുത്തുകാരൻ തിരക്കഥയുടെ
നാടകീയതകൾ<span style="mso-spacerun: yes;"> </span>ഒരുക്കിവച്ചത്. അതൊരു പുതുമയായിരുന്നു.
മരണം ഒരൊഴിയാബാധയായി ഈ കഥാപാത്രങ്ങളെ ചൂഴ്ന്നു നിൽപ്പുണ്ട്. ആളുകളുടെ
സ്വഭാവവൈചിത്ര്യങ്ങൾക്കിടയിലും മനുഷ്യത്വത്തെ ഇതുപോലെ വിലമതിച്ച ഒരു കാലം
ഉണ്ടായിട്ടില്ല. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽനിന്ന് (1987) വലിയ
ദൂരമില്ല, ജോൺ നിർമ്മിച്ച്, എം ടി സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’യിലേക്ക്. ചെറുതുകളുടെയും
അപരാഹ്നവെയിലിന്റെയും സൗമ്യസ്വരങ്ങളുടെയും ലോകമായിരുന്നു അദ്ദേഹത്തിന്റേത്.<span style="mso-spacerun: yes;"> </span>വ്യാപാരചലച്ചിത്രങ്ങളുടെ
വിട്ടുവീഴ്ചയില്ലാത്ത<span style="mso-spacerun: yes;"> </span>ലോകവുമായുള്ള
നീക്കുപോക്കുകളായി ‘അതിരാത്രം’പോലെയുള്ള അപൂർവം അപവാദങ്ങൾ ഇല്ലാതില്ല. എങ്കിലും
ജോണിനു താത്പര്യമുണ്ടായിരുന്ന കഥാവസ്തുക്കളുടെ പൊതുവേയുള്ള ചിത്രം കെട്ടുകാഴ്ചകളുടെയോ
ബഹളങ്ങളുടെയോ അല്ല. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0in; text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">ജോൺ പോളിന്റെ വ്യക്തിത്വത്തിന്റെ
സൗഹാർദ്ദപരമായ വശത്തെ വെളിവാക്കുന്ന ഒരുദാഹരണം <span style="mso-spacerun: yes;"> </span><span style="mso-spacerun: yes;"> </span>ഡെന്നിസ് ജോസഫ് അദ്ദേഹത്തിന്റെ
‘നിറക്കൂട്ടുകളില്ലാതെ’ എന്ന ആത്മകഥയിൽ നൽകുന്നുണ്ട്. ‘ഈറൻസന്ധ്യ’യ്ക്ക് ഡെന്നിസ്
ജോസഫ് എഴുതിയ തിരക്കഥയിൽ തൃപ്തിയില്ലാതെ സംവിധായകൻ ചെന്നെയിലായിരുന്ന ജോൺ പോളിനെ
വിളിച്ചുവരുത്താൻ പറയുന്നു. “ഡെന്നിസിന് അതു വിഷമമാകും എനിക്ക് അടുപ്പമുള്ള ആളാണ്.
അനിയനെപോലെയാണ്. അവൻ ആഗ്രഹിച്ച് എഴുതിയ തിരക്കഥയാണ്‘ എന്നു പറഞ്ഞ് നിരസിക്കുകയാണ്
ജോൺ പോൾ ആദ്യം ചെയ്തത്. അവസാനം ജോൺ എഴുതിയില്ലെങ്കിൽ പ്രോജക്ട് തന്നെയും
നിന്നുപോകും എന്നു ഡെന്നിസ് തന്നെ അപേക്ഷിച്ചതിന്റെ ഭാഗമായാണ് അദ്ദേഹം അതു
തീർത്തുകൊടുക്കുന്നത്. <span style="mso-spacerun: yes;"> </span>കച്ചവടങ്ങളുടെ
ലോകമായ ചലച്ചിത്രമേഖലയിൽ അണയാതെ അദ്ദേഹത്തിനു സൂക്ഷിക്കാൻ കഴിഞ്ഞ ചെരാതു
വെളിച്ചമാണ് സമീപദൃശ്യങ്ങളായി അദ്ദേഹം ജീവൻ നൽകിയ കഥാപാത്രങ്ങളിലേക്കും പകർന്നത്.
തനിക്കു മുൻപേ നടന്നുപോയവരെക്കുറിച്ച് ജോൺ പോൾ<span style="mso-spacerun: yes;">
</span>എഴുതിയ ‘കാലത്തിനു മുൻപേ നടന്നവർ’ എന്ന പുസ്തകത്തിന്റെ അവതാരികയിൽ എം കെ ലോഹിതദാസ്
എഴുതി:</span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0in; text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">“ജോൺ പോളിന്റെ കൈത്തഴക്കം ഈ
ഓർമ്മക്കുറിപ്പുകളെ കഥകളാക്കി ചമച്ചിരിക്കുന്നു.<span style="mso-spacerun: yes;">
</span>ഇതിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങൾ നമ്മെ ആഹ്ലാദിപ്പിക്കുന്നു. അവർ
അവശേഷിപ്പിച്ച ശൂന്യത നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.”</span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">ഓർമ്മക്കുറിപ്പുകളെ ചലച്ചിത്രങ്ങൾ എന്നു മാറ്റിയാൽ ഇപ്പോൾ ജോണിനും ഇണങ്ങുന്നവയായി
തീർന്നിരിക്കുന്നൂ, ഈ വരികൾ.<span style="mso-spacerun: yes;"> </span>ഡെന്നിസ്
ജോസഫ്, ലോഹിതദാസ്, ജോൺപോൾ ആരും ഇപ്പോൾ നമ്മോടൊപ്പമില്ല. </span></p><p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"> </span></p><p class="MsoNormal" style="text-align: right; text-indent: 0.5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">(മൂല്യശ്രുതി മാസിക, മെയ് 2022) <br /></span></p>
വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com1tag:blogger.com,1999:blog-3392066314605778682.post-84314511355026693302022-05-03T21:41:00.002+05:302022-05-03T21:41:09.702+05:30വേരുകളെ ചിറകുകളിലേക്ക് വിവർത്തനം ചെയ്യാനുള്ള ശ്രമംകൂടിയാണ്, പ്രവാസം<p> <!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-US</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin-top:0in;
mso-para-margin-right:0in;
mso-para-margin-bottom:10.0pt;
mso-para-margin-left:0in;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:Kartika;
mso-bidi-theme-font:minor-bidi;}
</style>
<![endif]-->
</p><p align="right" class="MsoNormal" style="text-align: right; text-indent: .5in;"><b></b></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEji52-zp-8GuYhez2Mv0FE2YDQvnoQ1M61x1VE8eTPveJgyQRaSc8q3KjEa4ajJVWtPIt7awp4aDKJluufVwMk6tgC9ZGxp_gVVYM1zC7d1S3b6OCaD7Xl_uThu7GQ9pPIBT-JuurexGfAQ5_KQduXNaYOVI7RkNPWq9oGEI1skOuo5usWx-MPs0uVX/s991/gulf.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="569" data-original-width="991" height="184" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEji52-zp-8GuYhez2Mv0FE2YDQvnoQ1M61x1VE8eTPveJgyQRaSc8q3KjEa4ajJVWtPIt7awp4aDKJluufVwMk6tgC9ZGxp_gVVYM1zC7d1S3b6OCaD7Xl_uThu7GQ9pPIBT-JuurexGfAQ5_KQduXNaYOVI7RkNPWq9oGEI1skOuo5usWx-MPs0uVX/s320/gulf.jpg" width="320" /></a></b></div><b><br /><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></b><b><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></b><p></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">കേരളസർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിന്റെ മൂടിക്കെട്ടിയ
അന്തരീക്ഷത്തിൽനിന്ന് പെട്ടെന്ന് പറിച്ചു നട്ടതുകൊണ്ടായിരിക്കണം, ഒമാനിൽ
കുറേക്കാലത്തേയ്ക്ക് മനസ്സിൽ ഇടയ്ക്കിടയ്ക്ക് അക്കേഷ്യാമരങ്ങളിലേക്ക് പെയ്യുന്ന മഴ
കടന്നുവന്നുകൊണ്ടിരുന്നു. ഉച്ചതിരിഞ്ഞുള്ള സമയങ്ങളിലെ മഴ ഏറെക്കുറേ അനാഥമാണ്.
അരക്ഷിതാവസ്ഥയാണ് അതിന്റെ സ്ഥായി.<span style="mso-spacerun: yes;"> </span>വെളിച്ചവും
വെയിലുമാണ് ഒമാന്റെ ആദ്യചിത്രം. ഒട്ടും ഈർപ്പമില്ലാത്ത അന്തരീക്ഷം.<span style="mso-spacerun: yes;"> </span>നേരെ തിരിച്ചാണ് ക്യാമ്പസ്, ഇരുണ്ട പച്ചപ്പ്,
പുല്ലുകളിലും മരങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന നനവ്. കലഹിക്കുന്ന
പ്രണയത്തിന്റേയോ ഒട്ടും വെളിവാക്കപ്പെടാത്ത രതിയുടെയോ വീർപ്പു പിടിച്ച അന്തരീക്ഷം.</span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">എന്നാലും അപരിചിതദേശം ഗന്ധമായിട്ടാണ് ആദ്യം ശരീരത്തെ ബാധിക്കുന്നത് എന്നേ ഞാൻ
പറയൂ. നാം ചെന്നുപെടുന്ന ഭൂപ്രദേശത്തിൽകൂടി എപ്പോഴെങ്കിലും നമ്മുടെ
സാങ്കല്പികവിമാനം പറന്നു പോയിട്ടുണ്ടാവാം. കൂമൻകാവിൽ ബസ്സിറങ്ങുമ്പോൾ രവിക്ക് ആ
സ്ഥലം അപരിചിതമായി തോന്നാത്തതുപോലെ ഭാവന, മനക്കാഴ്ചകളുടെ കോശങ്ങളിൽ രഹസ്യമായ
കൊത്തുവേലകൾ ചെയ്യുന്നുണ്ടാവും. പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ്, എയറിന്ത്യാ
വിമാനത്തിന്റെ ചതുരജാലകത്തിലൂടെ തെളിഞ്ഞ വെയിലിൽ, കണ്ട ഒമാന്റെ ഭൂപ്രകൃതി കണ്ടു
മറഞ്ഞ ചിത്രങ്ങളിലോ, അന്ന് റേഡിയോ അർദ്ധരാത്രികളിൽ പേരറിയാത്ത
വിദൂരദേശങ്ങളിൽനിന്ന് കൊണ്ടുവന്നു തന്നിരുന്ന അറബിപാട്ടുകളിൽനിന്ന്
സ്വരൂപിച്ചെടുത്തതിലോ എല്ലാം ഉണ്ടായിരുന്നതിൽനിന്നും ഒട്ടും
വ്യത്യസ്തമായിരുന്നില്ല. അതായിരുന്നില്ല സീബ് എയർപോർട്ടിൽ വച്ച് ആദ്യമായും പിന്നെ
ഒമാന്റെ മണ്ണിൽ കഴിഞ്ഞുകൂടിയ നാളുകളത്രയും ചൂഴ്ന്നു നിന്ന പ്രത്യേകതരം
ഗന്ധത്തിന്റെ അവസ്ഥ. അതു തീർത്തും പുതുമയുള്ളതായിരുന്നു. വിചിത്രമായിരുന്നു. അസാധാരണമായ
ഭാവനയുള്ള ഒരാൾക്കുപോലും വേണമെന്നുവച്ചാലും കഴിയാത്തത്ര<span style="mso-spacerun: yes;"> </span>വഴക്കമില്ലാത്തതാണ് പ്രദേശങ്ങളുടെ പ്രത്യേക മണം.</span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">പ്രവാസം എന്ന് കേൾക്കുമ്പോഴെല്ലാം ഒമാന്റെ ആ ഗന്ധവിസ്തൃതിയിലേക്ക് മനസ്സ് പോകും.
<span style="mso-spacerun: yes;"> </span>അൽഗുബ്രയിലെ ഇന്ത്യൻ സ്കൂൾ ലൈബ്രറിയിൽ
ആറ്റൂർ രവിവർമ്മയുടെ കവിതാപുസ്തകമുണ്ടായിരുന്നു. പ്രവാസാനുഭവത്തെപ്പറ്റി പല
കവിതകളും എഴുതിയിട്ടുള്ളയാളാണ് ആറ്റൂർ. വേരറ്റവർക്ക് പഴയ ഭൂമികയിലേക്കുള്ള മടക്കം
സാധ്യമാണോ എന്ന് അന്വേഷിക്കുന്ന ‘നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ’ എന്ന കവിത
പ്രസിദ്ധമാണ്. തിരിച്ചു ചെല്ലുമ്പോഴേക്കും<span style="mso-spacerun: yes;">
</span>വിട്ടുപോന്ന ഭൂമിയാകെ മാറിയിരിക്കും. അതുകൊണ്ട് സ്ഥിരമായൊരു പ്രവാസിത്വമാണ്
പടിയിറങ്ങിപ്പോയവരുടെ വിധി. <span style="mso-spacerun: yes;"> </span>താനിങ്ങു
ദേശകാലങ്ങളറ്റവൻ/ പുറത്തു നിൽക്കുന്നവൻ/ സദസ്സിനു കോമാളിയായവൻ/ കടൽകൊണ്ട മരംപോലെ
കരയറ്റവൻ/ ചാട്ടം പിഴച്ചവൻ - എന്ന് സുന്ദരമൂർത്തിയായ നടേശനിലൂടെ സ്വയം
വിലയിരുത്തുന്ന കവിത, നിറവും മണവും പുതുതായ ഭൂമിയിലെ ആദ്യത്തെ പകപ്പിക്കുന്ന
ആനന്ദത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ആറ്റൂരിന്റെ ‘മോക്ഷമു’ എന്ന കവിതയിൽ,
അലയുന്ന കാവേരിതന്നെ പ്രവാസദുഃഖത്തിന്റെ മുദ്രയായി തീരുന്നു. വേറെയുമുണ്ട് ഇതേ
ഗണത്തിൽ വരുന്നവ. മടക്കം, പോംവഴികൾ, പാണ്ടി, കര-തിര, നേരങ്ങൾ, മഴനാട്.<span style="mso-spacerun: yes;"> </span>ഓരോന്നും പ്രവാസത്തിന്റെ അനുഭവഘടകങ്ങളെ
സൂക്ഷ്മമായി ഇഴപിരിക്കാൻ ശ്രമിക്കുന്നവ. ദേശം വിട്ടു പോക്കിനെ, പ്രവാസത്തെ
ആറ്റൂരിനെപ്പോലെ ഉള്ളിലറിഞ്ഞ മലയാളകവികൾ അധികം ഇല്ല. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">പറഞ്ഞും എഴുതിയും ഉറച്ചുപോയെങ്കിലും സംസ്കൃത ഉപസർഗത്തോടുകൂടിയുള്ള പ്രവാസം - ‘പ്രകർഷേണയുള്ള
വാസം’ - എന്ന വാക്കിനെന്തോ പ്രശ്നമുണ്ട്. ജോലി തേടി അന്യനാട്ടിൽ പോകുന്ന പലർക്കും
അതു ‘പ്രകർഷം’ അല്ല. കവി വിനയചന്ദ്രൻ ഒരിക്കൽ സംസാരിച്ചിരിക്കുമ്പോൾ ഗൾഫുകാരുടേത്
‘പ്രവാസം’ അല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. സ്വയം തെരെഞ്ഞെടുക്കലിന്റെ ഒരു ഘടകം
ഉണ്ട്, ഉപരിപഠനത്തിനും ജോലി തേടിയുമുള്ള യാത്രകൾക്ക്. അതല്ല, കുടിയിറക്കപ്പെടുന്നതിന്റെയും
പലായനങ്ങളുടെയും അലച്ചിലുകളുടെയും സ്ഥിതി. ദാരുണമായ കുടിയിറക്കുകളുടെയും
രാഷ്ട്രീയസമ്മർദ്ദങ്ങളുടെയും വിശാലമായ അനുഭവങ്ങളും മനുഷ്യാവസ്ഥകളും
ആയിരുന്നിരിക്കണം, കവിയുടെ മനസ്സിൽ. ഗൾഫ്-യൂറോപ്യൻ പ്രവാസാനുഭവങ്ങളുടെ
സംഘർഷവിനിമയങ്ങളെ സംശയത്തോടെ കണ്ട അദ്ദേഹം തന്നെയാണ് ‘വീട്ടിലേക്കുള്ള വഴി’യെന്ന
കവിതയെഴുതിയതും. വേരുപടർച്ചകളുടെ അസ്ഥിരതയെക്കുറിച്ചുള്ള വേവലാതി ആ കവിതയുടെ
ഭാവതലമായുണ്ട്. പ്രവാസാനുഭവം ബാഹ്യമായ കാര്യമല്ലെന്നും ആന്തരികമാണെന്നും
അദ്ദേഹത്തിനറിയാമായിരുന്നു എന്നാണല്ലോ അതിനർത്ഥം.<span style="mso-spacerun: yes;">
</span>‘പ്രവാസിയായ ജൂതൻ എന്ന വിളിപ്പേരും’ വിനയചന്ദ്രനുണ്ടായിരുന്നു. എങ്കിലും
ഗൾഫ് യൂറോപ്യൻ പ്രവാസങ്ങളെ അവയുടെ യോഗ്യതയിൽ<span style="mso-spacerun: yes;">
</span>അംഗീകരിക്കാൻ അദ്ദേഹം മടിച്ചു. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">‘വീട്ടിലേക്കുള്ള വഴി(കൾ)’, പവിത്രൻ തീക്കുനിയും എഴുതിയിട്ടുണ്ട്. അത്
വീട്ടിൽനിന്നുള്ള കാഴ്ചയാണ്. തന്നിലേക്കുള്ള പലതരം വഴികളാണതിൽ വീട്ടിലേക്കുള്ള
വഴികളായി തീരുന്നത്. അതിൽ ‘വീട്ടിലേക്കെന്നു പോകുന്നു’ എന്ന ചോദ്യം ചോദിക്കുന്ന
കൂട്ടുകാരില്ല. വിനയചന്ദ്രന്റെ വീട്ടിലേക്കുള്ള വഴി പ്രദേശത്തിനുള്ളിൽത്തന്നെയുള്ള
പ്രവാസാനുഭവമാണ്. കുഴൂർ വിൽസന്റെ ‘കമറുൽ നാട്ടിൽ പോകുന്നു’ എന്ന കവിതയിൽ കുഴൂർ
വിൽസൺ ഗൾഫ് അനുഭവത്തെ അതുപോലെ പകർത്തിവച്ചു. കമറുൽ വീട്ടിലേക്കു പോകാനുള്ള
തയ്യാറെടുക്കുകയാണ്. അയാളുടെ കൂടെ ഒരു കൂട്ടം നെടുവീർപ്പുകളും വീട്ടിലേക്കു പോകാൻ
ഒത്തുകൂടുന്നുണ്ട്. ‘ഞങ്ങളുടെ കത്തുമായി കമറുൽ നാട്ടിലേക്കു പോകുന്നു’ എന്ന വരിയിൽ
ഒറ്റമുറിയിലെ ആൾക്കൂട്ടങ്ങളും അവരുടെ പ്രതീക്ഷകളും വെമ്പലുകളും മൊത്തമായുണ്ട്. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">‘കുഴൂർ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക്’ എന്ന കവിതയിൽ വിൽസൺ നാട്ടിലേക്ക്
കൊടുത്തു വിടുന്നത് കത്തല്ല, കാലുകളും കയ്യുകളും കാതുകളും നാവുമെല്ലാമാണ്. എന്നുവച്ചാൽ
തന്നെത്തന്നെയാണ്. ശരീരാവയവങ്ങൾ നാട്ടിലയച്ച പ്രവാസിക്ക് മറ്റൊരിടത്ത് എങ്ങനെയാണ്
ചലിക്കാനാവുക? ഈന്തപ്പനകൾ, വിവർത്തനശേഷമുള്ള തെങ്ങുകളാണെന്ന് കവിയോട് കനിഞ്ഞു
പറയുന്ന ഒരു കവിതയുണ്ടല്ലോ, ‘വിവർത്തനത്തിനു ഒരു വിഫലശ്രമം’, ആ കവിതയുടെ സ്ഥൂലമായ
രൂപങ്ങളെ ഗൾഫിലെ മലയാളിഉത്സവങ്ങളിൽ ആനപ്രതിമകളായും തെയ്യം കോലങ്ങളായും കഥകളി
തലകളായും ഓണസ്സദ്യയായും പലതരങ്ങളിൽ, പലതലങ്ങളിൽ കണ്ടിട്ടുണ്ട്. ഒരിക്കൽ മസ്കറ്റിൽ വിശിഷ്ടാതിഥിയായി
പ്രഭാഷണത്തിനെത്തിയ സുകുമാർ അഴീക്കോട്, അവിടെ ഉണ്ടാക്കിവച്ചിരുന്ന ആനപ്രതിമയെ
ചൂണ്ടി, <span style="mso-spacerun: yes;"> </span>തുമ്പിക്കൈയും കൊമ്പും
നെറ്റിപ്പട്ടവും ഒഴിവാക്കാൻ വയ്യാത്ത മലയാളി ആഘോഷങ്ങളെപ്പറ്റി തമാശപറഞ്ഞതും
ഓർക്കുന്നു. കുഴൂർ കവിതയിൽ പറഞ്ഞതുപോലെ, ഈന്തപ്പനകൾ വിവർത്തനശേഷമുള്ള
തെങ്ങുകളാണെങ്കിൽ മറുനാട്ടിലെ മലയാളികളുടെ ഓരോ ചെയ്തിയും വ്യത്യസ്തമായ
വിവർത്തനങ്ങൾക്കുവേണ്ടിയുള്ള ശ്രമദാനങ്ങളാകാൻ പാടില്ലേ?<span style="mso-spacerun: yes;"> </span>പ്രവാസങ്ങളെല്ലാം ഒരേ അനുഭവരാശിയിലൂടെ
വരിതെറ്റാതെ സഞ്ചരിക്കുന്നവയല്ല. അതിന്റെ വൈവിധ്യങ്ങൾക്കെല്ലാം എപ്പോഴെങ്കിലും
പൂർണ്ണമായ വിനിമയസാഫല്യം കൈവരുമെന്നും വിചാരിക്കാനാവില്ല. <span style="mso-spacerun: yes;"> </span>എങ്കിലും ‘കയ്യും കാലും നാട്ടിൽ കൊടുത്തുവിട്ട്
പരദേശത്ത് പ്രതീകാർത്ഥത്തിൽ നിശ്ചലനായി പോകുന്ന മനുഷ്യർ’ സ്വയം വിവർത്തനം ചെയ്യാൻ
നടത്തുന്ന വിഫലമായ ശ്രമമാണ് ഓരോ പ്രവാസജീവിതവും എന്നാലോചിക്കുമ്പോൾ അതിലെ<span style="mso-spacerun: yes;"> </span>സാർവജനീനത പെട്ടെന്ന് പിടികിട്ടും. <span style="mso-spacerun: yes;"> </span></span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">പ്രവാസത്തെപ്പറ്റി ധാരാളമായി എഴുതിയിട്ടുള്ള സിറിയൻ കവി അലി അഹമ്മദ് സൈഇദ്
ഇസ്ബർ എന്ന അഡോണിസ്, ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ കവിതകളിൽ
ബിംബമായി ആവർത്തിച്ചിട്ടുള്ളത് സ്വദേശത്തും പരദേശത്തുമുള്ള ഇരട്ടജീവിതത്തെ
പുനർജ്ജന്മമായി വിവർത്തനം ചെയ്യാനായിരിക്കണം. ‘സ്വന്തം മരണത്തോട് പ്രണയത്തിലായ
പക്ഷി’ എന്നാണ് അദ്ദേഹത്തിന്റെ ഒരു വിശേഷണം. പുതിയ നാളെയുടെ പേരിൽ,
പുനർജ്ജന്മത്തിന്റെ പേരിൽ, അതു കത്തിച്ചാമ്പലായിക്കൊണ്ടിരിക്കുന്നു എന്ന് ‘സ്വപ്നം’
എന്ന കവിതയിൽ വായിക്കാം. <span style="mso-spacerun: yes;"> </span>മരണത്തിന്റെ വേദന
പുനർജ്ജന്മത്തിന്റെ സ്വപ്നത്തിൽ ഇല്ലാതാവുന്ന ശുഭാപ്തിവിശ്വാസമാണ്, അഡോണിസിന്റേത്.
</span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">ഗൾഫിൽവച്ച് സർജ്ജുവിന്റെയും മണികണ്ഠന്റെയും മറ്റും നേതൃത്വത്തിൽ നടത്തിയിരുന്ന
മൂന്നാമിടം എന്ന മാസികയ്ക്കുവേണ്ടി ഒരിക്കൽ ബാബു ഭരദ്വാജുമായി അഭിമുഖം
നടത്തിയിരുന്നു. പ്രസിദ്ധമായ ‘പ്രവാസിയുടെ കുറിപ്പുകൾ’ അദ്ദേഹത്തിനെ നാട്ടിൽ പാർക്കാത്തവരുടെ
സാംസ്കാരിക പ്രതിനിധിയാക്കി മാറ്റിയ കാലത്താണ്. <span style="mso-spacerun: yes;"> </span>‘കാശുണ്ടാക്കാനാണ് ഗൾഫിൽ പോയതെങ്കിലും
അതുണ്ടാക്കാതെ അലഞ്ഞുതിരിഞ്ഞു നടന്ന് ജീവിതം തീർത്ത് തിരിച്ചുവന്ന ഒരാളാണ് ഞാൻ’
എന്ന് അഭിമുഖത്തിനിടയിൽ അദ്ദേഹം പറയുന്നു. ഗൾഫ് യാത്രകളെല്ലാം സാമ്പത്തിക
മാനങ്ങളുള്ളതായിരിക്കെ അങ്ങനെയല്ലാതെ മരുഭൂമിയിൽ അലയാൻ പറ്റിയത് തനിക്കുമാത്രമായി
കൈവന്ന അനുഭവത്തിന്റെ മൂല്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.<span style="mso-spacerun: yes;"> </span>അക്കാര്യത്തിൽ ഏതൊക്കെയോ തരത്തിൽ അദ്ദേഹം
സന്തോഷിക്കുന്നതായി തോന്നി. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">നേരെ തിരിച്ചാണ് എൻ ടി ബാലചന്ദ്രന്റെ അനുഭവം. നിശ്ശബ്ദനാക്കിമാറ്റിയ മറുനാടൻ
ജീവിതത്തെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ വീർപ്പുമുട്ടലെല്ലാം. ‘എഴുത്തോ നിന്റെ
കഴുത്തോ’ എന്ന പഴയ ഗോവിന്ദൻ ചോദ്യത്തെ തിരിച്ചിട്ടാൽ, നിലനിൽപ്പിന്റെ കഴുത്തുത്തന്നെയല്ലേ
പ്രവാസജീവിതത്തിന്റെ ആധാരം എന്നൊരുത്തരമാണ് ലഭിക്കുക. പ്രതിബദ്ധതയെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും
പ്രസ്തുതത്തിൽ ആ ഉത്തരം ഉള്ളടക്കുന്നില്ല. പക്ഷേ അദ്ഭുതകരമായി, എൻ ടി ബാലചന്ദ്രൻ
ദീർഘകാലത്തെ മൗനത്തിനുശേഷം എഴുതാൻ തുടങ്ങി. ‘യക്ഷികളും ഗന്ധർവന്മാരും’
അങ്ങനെയുണ്ടായ നോവലാണ്. ‘തീവണ്ടിയും മറ്റുകഥകളും’ പുനഃപ്രസിദ്ധീകരിച്ചു.<span style="mso-spacerun: yes;"> </span>മൂന്നാമിടത്തിൽ അദ്ദേഹം എഴുതിയിരുന്ന പംക്തി,
‘ഇക്കരെ’ എന്ന പേരിൽ ലോഗോസ് ബുക്സ് അടുത്തിടെ പുറത്തിറക്കുകയും ചെയ്തു. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">സാംസ്കാരികപ്രവർത്തകരെ അടുത്തു കാണാൻ അവസരം ലഭിച്ചത് ഗൾഫിലായിരിക്കുമ്പോഴാണ്.
അവരിൽ കുറച്ചു പേരെങ്കിലും ഗൾഫിലെത്തിയാൽ അസാധാരണമായ സൗഹൃദം
പ്രകടിപ്പിക്കുന്നവരാണ്. നാട്ടിലാണെങ്കിൽ അടുത്തു പോകാൻ മടിക്കാത്തവർ കൂടി
അടുത്തിരുന്നു കുശലങ്ങൾ പറഞ്ഞു അപൂർവം ചിലരോട് വിമർശനം പറഞ്ഞ് വഴക്കുകൂടി.
എങ്കിലും പിരിയുമ്പോൾ നാട്ടിലെത്തിയാൽ വിളിക്കണം, മറക്കരുതെന്ന അവർ ഉപചാരം പറഞ്ഞു.
അതു പിന്നെയും തുടർന്നു പോയവരുണ്ട്. അവിടെ വച്ച് ഉപേക്ഷിച്ചവരുമുണ്ട്. യു എ ഇ യിൽ
ഉള്ളതുപോലെ വിപുലമായ സഹൃദയ കൂട്ടായ്മയൊന്നും മസ്കറ്റിൽ ഉണ്ടായിരുന്നില്ല. എങ്കിലും
‘മൂന്നാമിട’ത്തിലും അതിന്റെ പൂർവഗാമിയായ ‘സംഭാഷണ’ത്തിലും എം കെ പോൾ തുടങ്ങിയ ചിന്ത.കോം
എന്ന പോർട്ടലിന്റെ മാഗസീനായ തർജ്ജനിയിലും (മലയാളത്തിലെ ആദ്യത്തെ വെബ് മാഗസീനാണ്
തർജ്ജനി)<span style="mso-spacerun: yes;"> </span>ഗൾഫ് മേഖലയിലെ പുതിയവരും
പഴയവരുമായ എഴുത്തുകാർ സഹകരിച്ചിരുന്നു. അങ്ങനെ രൂപപ്പെട്ടുവന്ന എഴുത്തുകാരുമുണ്ട്.
മാതൃഭൂമി – മലയാളമനോരമ പത്രങ്ങൾ ആരംഭിച്ച ഗൾഫ് ഫീച്ചറുകളാണ് അതിനു തുടക്കം കുറിച്ചത്.
<span style="mso-spacerun: yes;"> </span>അതതു പ്രദേശങ്ങളിലെ സംഘടനകൾ ചില കാര്യങ്ങളൊക്കെ
ചെയ്തിരുന്നു എങ്കിലും സാംസ്കാരിക ശൃംഖല രൂപപ്പെടുത്തിയെടുക്കുന്നതിൽ അച്ചടി-വെബ്
മാഗസീനുകൾ ചെയ്ത സംഭാവന മറക്കാവുന്നതല്ല, വളരെ ചെറിയ വിഭാഗത്തിന്റെ ഓർമ്മയിൽ
മാത്രമേ ഒരു പക്ഷേ അവ നിലനിന്നേക്കുകയുള്ളൂ എങ്കിലും. ഫീച്ചറുകലിൽ
എഴുതിയവർക്കിടയിൽ ദീർഘമോ ഹ്രസ്വമോ ആയ സൗഹൃദങ്ങൾ രൂപപ്പെട്ടു. പിന്നീട് സാംസ്കാരിക
കൂട്ടായ്മയായി മാറി. ചിലതെല്ലാം ഇപ്പോഴും നിലനിൽക്കുന്നു. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">രാഷ്ട്രീയമായിരുന്നു പ്രവർത്തനാടിസ്ഥാനമെങ്കിലും ഒമാനിലെ മലയാളി സംഘടനകളായ
മലയാളംവിങ്ങും കേരളാവിങ്ങും തമ്മിലുണ്ടായിരുന്ന മത്സരങ്ങൾ ചിലപ്പോഴെങ്കിലും
ആരോഗ്യപരമായി മാറിയിരുന്നു. വിശേഷാവസരങ്ങളിലെ ആഘോഷം മാത്രമാകാതെ സാംസ്കാരിക
സംഭവങ്ങളായി പ്രഭാഷനവും ചർച്ചകളും സെമിനാറുകളും നടന്നു. ഇടവഴിയിലൂടെ നടന്ന്
ഇതിലൊക്കെയും ഭാഗഭാക്കാവാനും പങ്കെടുക്കാനും കഴിയുന്നതുപോലെ സന്തോഷം
വേറെയെന്തുണ്ട്? ഈ രണ്ടു ഗ്രൂപ്പിലും ഉൾപ്പെട്ടും പെടാതെയും നിന്നുകൊണ്ട് അബ്ദുൾ
ഗഫൂർ എന്ന ഗഫൂറിക്ക സ്വന്തം നിലയ്ക്കും ചിലതെല്ലാം ചെയ്തിരുന്നു. അമ്മയറിയാൻ എന്ന
ജോൺ എബ്രഹാം ചലച്ചിത്രത്തിന്റെ പ്രദർശനം. ഷഹ്ബാസ് അമന്റെ ഗസൽ.<span style="mso-spacerun: yes;"> </span>നാരായണഗുരുജയന്തിയുമായി ബന്ധപ്പെട്ട് വർഷാവർഷം
ഗൗരവമുള്ള ഒരു പ്രഭാഷണം. അതൊന്നുമല്ല,<span style="mso-spacerun: yes;">
</span>അൽക്വയറിലെ ഒരു മുറിയിൽ ഗഫൂറിക്ക ഒരു ലൈബ്രറി തുടങ്ങാൻ നടത്തിയ പരിശ്രമമാണ്
കൂട്ടത്തിൽ പച്ച പിടിച്ചു നിൽക്കുന്നത്. സ്കൂൾ സമയം കഴിഞ്ഞ് ലൈബ്രറിയിലേക്കുള്ള
പോക്കും രാത്രി ലൈബ്രറിയടച്ച് ബുക്കുകൾ ഒതുക്കിവച്ച് പുൽത്തകിടികളുടെ ഓരംപറ്റി
തിരിച്ച് മുറിയിലേക്കുള്ള യാത്രയും ഇന്നലത്തെപ്പോലെ ഓർമ്മയുണ്ട്. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">ക്യാമ്പസ്സിൽനിന്നു ഒമാനിലേക്ക് പോകുമ്പോൾ മരങ്ങളും മഴയും പൂർത്തിയാവാത്ത
പ്രണയവും ആയിരുന്നു മനസ്സിലെങ്കിൽ തിരിച്ചു നാട്ടിലെത്തി വീട്ടിലെ മുറിയിൽ
ജനാലയിൽകൂടി കാണുന്ന ആകാശമോ അതിലൂടെ പാഞ്ഞു പോകുന്ന വിമാനമോ നോക്കിയിരിക്കവേ, മരുഭൂമിയിലെ
സൗഹൃദങ്ങളും റെഡ്ലോബ്സ്റ്ററിലെ ഹിന്ദിപാട്ടുകളും ഈജിപ്തുകാരനായ സാമിയുടെ
തീംബാറിലെ ചുവരിൽ പതിച്ചു വച്ചിട്ടുള്ള ക്ലാസിക് ചിത്രങ്ങളുമൊക്കെയാണ് ഓർമ്മ വരിക.
മനസ്സിന്റെ വിവർത്തനയത്നങ്ങളായിരിക്കാം. ഓരോരുത്തരും അവരവരുടെ ഭാഷയിലേക്ക്
അനുഭവങ്ങളെ വിവർത്തനം ചെയ്തെടുക്കുന്നു. ഗഫൂറിക്ക നാട്ടിൽ വന്നു. ഇ ജി മധുവും
ഷംസുദീനും അവിടെ തുടരുന്നു. എൻ ടിയുടെ കാര്യം അറിയില്ല. എങ്കിലും അവരും ഇതുപോലെ
അക്കരെയിക്കരെകളുടെ വ്യത്യസ്തമായ ചിത്രങ്ങളും ഗന്ധങ്ങളും നിറങ്ങളും രുചിയുമൊക്കെ
മനസ്സിൽ സൂക്ഷിക്കുന്നുണ്ടാവണം. അൽക്വയറിലെ ആ ലൈബ്രറിയിലെ പുസ്തകങ്ങളൊക്കെ ഇപ്പോൾ
എവിടെയായിരിക്കും? പല വഴി പിരിഞ്ഞു കാണും. അൽഗുബ്രയിലെ സ്കൂൾ ലൈബ്രറിയിൽ മലയാളം
പുസ്തകങ്ങൾ കൂടിക്കാണും.<span style="mso-spacerun: yes;"> </span>മനുഷ്യർക്കു
മാത്രമല്ല, പുസ്തകങ്ങൾക്കും ഉണ്ട് പ്രവാസിത്വം. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0in; text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">കുറച്ചു ദിവസങ്ങൾക്കു മുൻപ്
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2022 ജനുവരി 16) സുകുമാരൻ ചാലിഗദ്ധയുടെ റാവുള ഭാഷയിലുള്ള
ഒരു കവിത പരിഭാഷയോടെ വന്നിരുന്നു. ‘ഒച്ചയില്ലാത്ത ഒരു റ്റാറ്റ’ എന്നാണ് കവിതയുടെ
പേര്. കൊടഗിൽ പോയ ആദിവാസിയുവാവ് രണ്ടു ദിവസത്തെ അവധിക്ക് ഊരിലേക്ക് തിരിച്ചു
വരുന്നതാണ് കവിത. കയ്യിൽ അഞ്ചെട്ട് പച്ചനോട്ടുകളുണ്ട്, കുറച്ചു തുട്ടുകളും. രണ്ട്
മുണ്ട്, രണ്ട് ഷർട്ട്, ഒരു തോർത്ത്, ഒരു ഹിന്ദി പുതപ്പ്, ഒരു കവർ മിക്ച്ചറ്. അയാലുടെ
വരവ് പ്രമാണിച്ച് വീട്ടിൽ ചെറുതായ ആഘോഷം നടക്കുന്നു. അയാൾക്ക് മറ്റെന്നാൾ തിരിച്ചു
പോകണം. കൊടഗിലെ ഇഞ്ചിക്ക് മണ്ണിടണം. അഡ്വാൻസ് കിട്ടിയ പണം തീർത്ത്, ഇനി കാവിനു
വരാമെന്നു പറഞ്ഞ് മൂന്നാമത്തെ ദിവസം അയാൾ ജീപ്പിൽ മടങ്ങുന്നു. ഒച്ചയില്ലാത്ത ഒരു
ടാറ്റ അയാളെ വന്നു മൂടുന്നു. ഈ കവിത അതിലെ അനുഭവമല്ലാതെ മറ്റൊന്നും
സൂചിപ്പിക്കുന്നില്ല. വരികളെ പൊലിപ്പിക്കാൻ അലങ്കാരങ്ങളൊന്നുമില്ല. സ്വന്തം
മണ്ണിൽനിന്ന് പറിഞ്ഞുപോയ ഒരാൾ ഇഞ്ചിയെ മണ്ണിട്ട് ഉറപ്പിക്കാൻ പോകുന്നതിലുള്ള
നേർത്ത സംഘർഷം മുള്ളായി കുത്തിനോവിക്കുന്ന നിലയിൽ അതിന്റെ ഉള്ളിൽ കിടക്കുന്നുണ്ട്.
എന്നാൽ അതൊന്നുമല്ല, ഒച്ചയില്ലാത്ത കൈവീശലുകളുടെ കനം ഉള്ളിൽ വഹിച്ച് പല പ്രാവശ്യം
അത്തരം പോക്കുവരവുകൾക്ക് വിധേയനായ ഒരു ഏകാകിക്ക് മനസ്സിലാവുന്നതുപോലെ ആ കവിതയുടെ <span style="mso-spacerun: yes;"> </span>പ്രവാസിത്വത്തിന്റെ അനുഭവതലവും അതിന്റെ
പിടച്ചിലും മറ്റൊരാൾക്ക് മനസ്സിലാകുമോ എന്ന് സംശയമാണ്.<span style="mso-spacerun: yes;"> </span>മറ്റൊരുതരത്തിൽ പറഞ്ഞാൽ പാസ്പോർട്ടും വിസയുമായി
രാജ്യാതിർത്തി കടന്നുപോകുന്ന ഒരാളുടേതുമാത്രമല്ല പ്രവാസാനുഭവം. തന്നിൽനിന്ന്
തെറിച്ചു പോകുന്ന വിശേഷാവസരങ്ങളൊക്കെയും പ്രവാസത്തിന്റേതാണ്. വേർപാടുകളെല്ലാം
വിവർത്തനം ചെയ്യപ്പെട്ട പ്രവാസങ്ങളാണ്.</span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="margin-bottom: .0001pt; margin-bottom: 0in; text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">നോബൽ സമ്മാനജേതാവായ അബ്ദുൾ
റസ്സാക് ഗുർണ്ണയുടെ ‘പറുദീസ’യെന്ന നോവലിൽ, വാങ്ങിയ കടം വീട്ടാനാവാതെ പിതാവ്, അമ്മാവനായ
അസീസിന് അടിമയായി വിറ്റ യൂസഫിന്റെ വീടുവിട്ടുള്ള ആദ്യയാത്രയെപ്പറ്റി
വിവരിക്കുന്നുണ്ട്. അന്നവന് 12 വയസ്സേയുള്ളൂ. ഉമ്മ അവനെ ആലിംഗനം ചെയ്യുകയോ
ചുംബിക്കുകയോ കണ്ണീർ വാർക്കുകയോ ചെയ്യുന്നില്ല. പക്ഷേ ഉമ്മയ്ക്ക് സുഖമില്ലെന്ന്
അവനു തോന്നുന്നു. യാത്രയ്ക്കുള്ള സമയമായപ്പോൾ അവന്റെ മനസ്സിൽ വന്നത് മുന്നിലെ
വഴിയിലെ ചുട്ടുപൊള്ളുന്ന ചൂടാണ്. </span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"><br />
<span style="mso-spacerun: yes;"> </span>“തീവണ്ടി കുറച്ചോടിയപ്പോൾ അതിന്റെ പുതുമ
യൂസഫിലില്ലാതായി തുടങ്ങി. താൻ വീടു വിട്ടിരിക്കുന്നു എന്ന ചിന്ത
സഹിക്കാനാകാതെയായി. അമ്മയുടെ ചിരി ഓർമ്മവന്നു. കരച്ചിൽ വന്നു. കുറച്ചു കഴിഞ്ഞപ്പോൾ
തന്റെ കണ്ണിൽ ഈറൻ വറ്റിയിരിക്കുന്നു എന്നവനറിഞ്ഞു. എന്നാലും മനസ്സിലെ ദുഃഖം
മാറുന്നില്ല.”</span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;">പ്രവാസം
ഭൗമാതിർത്തികളെമാത്രം സംബന്ധിക്കുന്ന കാര്യമല്ല എന്നാണ് ടാൻസാനിയയിൽ ജനിച്ച് യു കെ
യിൽ ജീവിക്കുന്ന നോവലിസ്റ്റും പറയുന്നത്.<span style="mso-spacerun: yes;"> </span></span><span style="font-family: Wingdings; font-size: 14.0pt; line-height: 115%; mso-ascii-font-family: Rachana; mso-bidi-font-family: Rachana; mso-bidi-language: ML; mso-char-type: symbol; mso-hansi-font-family: Rachana; mso-symbol-font-family: Wingdings;"><span style="mso-char-type: symbol; mso-symbol-font-family: Wingdings;">n</span></span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: right; text-indent: 0.5in;"><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"> (ഏറുമാടം മാർച്ച് 2022)<br /></span></p>
<p class="MsoNormal" style="text-indent: .5in;"><span lang="ML" style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"><span style="mso-spacerun: yes;"> </span></span><span style="font-family: Rachana; font-size: 14.0pt; line-height: 115%; mso-bidi-language: ML;"></span></p>
വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-2534091214680435882022-04-02T00:08:00.004+05:302022-04-02T00:08:31.170+05:30നെരൂദയുടെ മകൾ<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJ__w-2D1VGu798bBye--0PdZmDKF6PBlnbbRZw714MY3kM4YSGhW64irkjPNeKUBYpdRpRbezUqJLdv8tKp-fXyJmqb4dvE8zqb41NKivhfRrivSF_Vmnxv3fkEe3BzJP81Gy4xiFgPecwYCG0NP9LK3i4pT9zYNDg4ZQ_-cUZx6IScAOrUr3bXaY/s650/277658651_10217207281652771_3184101176465456097_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="416" data-original-width="650" height="205" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJ__w-2D1VGu798bBye--0PdZmDKF6PBlnbbRZw714MY3kM4YSGhW64irkjPNeKUBYpdRpRbezUqJLdv8tKp-fXyJmqb4dvE8zqb41NKivhfRrivSF_Vmnxv3fkEe3BzJP81Gy4xiFgPecwYCG0NP9LK3i4pT9zYNDg4ZQ_-cUZx6IScAOrUr3bXaY/s320/277658651_10217207281652771_3184101176465456097_n.jpg" width="320" /></a></div><p></p><div class="" dir="auto"><div class="ecm0bbzt hv4rvrfc ihqw7lf3 dati1w0a" data-ad-comet-preview="message" data-ad-preview="message" id="jsc_c_zq"><div class="j83agx80 cbu4d94t ew0dbk1b irj2b8pg"><div class="qzhwtbm6 knvmm38d"><span class="d2edcug0 hpfvmrgz qv66sw1b c1et5uql lr9zc1uh a8c37x1j fe6kdd0r mau55g9w c8b282yb keod5gw0 nxhoafnm aigsh9s9 d3f4x2em iv3no6db gfeo3gy3 a3bd9o3v b1v8xokw oo9gr5id hzawbc8m" dir="auto"><div class="kvgmc6g5 cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;"><span> </span>നെഫ്താലി റിക്കാർഡോ റെയിസ് ബാസെൽറ്റോ എന്നായിരുന്നു പാബ്ലോ നെരൂദയുടെ പേര്. അദ്ദേഹത്തിന്റെ പെൺകൂട്ടുകളെപ്പറ്റി ഇപ്പോൾ അവിടവിടെയായി ചില അപശബ്ദങ്ങൾ ഉയരുന്നുണ്ട്. സ്ത്രീകൾ നെരൂദയുടെ കവിതയ്ക്കു പ്രചോദനമായിരുന്നു, വളമായിരുന്നു. ഏതൊക്കെ കവിത ആർക്കൊക്കെ വേണ്ടി, ആരുടെയെല്ലാം പ്രചോദനത്താൽ എന്ന അന്വേഷണം തന്നെയുണ്ട്. അൽബെർട്ടിന റോസ അസോകാറിന്റെ കലാലയപ്രണയത്തിൽനിന്നാണ് അറിയപ്പെടുന്ന തുടക്കം. ഡച്ചുകാരിയായ മരിയ അന്റോണിയേറ്റാ ഹാഗ്നാറാണ് ആദ്യഭാര്യ. രണ്ടാമത്തെയാൾ - അർജന്റീനകാരി ഡെലിയ ഡെ കാരിൽ, നെരൂദയുടെ രാഷ്ട്രീയവീക്ഷണത്തെ സ്വാധീനിച്ചു. മൂന്നാമത്തെ ഭാര്യ ചിലിയിൽനിന്നുള്ള മെറ്റിൽഡ ഉറൂഷ്യ, ശരിയായ ഇണ. അദ്ദേഹത്തിന്റെ കവിതകളുടെ യഥാർത്ഥ ദേവത. </div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q"><div dir="auto" style="text-align: start;">ഉറൂഷ്യ മെറ്റിൽഡ എഴുതിയ പുസ്തകം - നെരൂദയോടൊപ്പം - ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിച്ചുകൂട്ടുന്ന, (ഒരിക്കൽ ഒരു കടയിലുള്ള കൗതുകവസ്തുക്കൾ മുഴുവനായി നെരൂദ വാങ്ങി) ലോകം ചുറ്റുന്ന, ഭാര്യയെ കുട്ടിത്താറാവേ എന്നു വിളിച്ചു പിറകേ നടക്കുന്ന അതീവ കാൽപ്പനികനായ ഒരു മനുഷ്യനെയാണ് മുന്നിൽ നിർത്തുന്നത്. താൻ പാതിയെന്ന മട്ടിൽ അത്ര തന്നെ അലിഞ്ഞും, വികാരമൊലിപ്പിച്ചും എഴുതിയതാണ് ഉറൂഷ്യയുടെ ആഖ്യാനം. പ്രത്യേകിച്ചും അതിന്റെ ആദ്യഭാഗങ്ങൾ അത്രയൊന്നും റൊമാന്റിക്കല്ലാത്ത വായനക്കാരെ ചെടിപ്പിക്കും. പിൽക്കാല കവിതകളെല്ലാം നെരൂദ, മൂന്നാം ഭാര്യയ്ക്ക് വായിക്കാനായി പ്രയാസപ്പെട്ടിരുന്നു എഴുതിയതാണോ എന്നു സംശയിക്കാനും പുസ്തകം സഹായിക്കും. </div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q"><div dir="auto" style="text-align: start;">തികച്ചും വ്യത്യസ്തനായ നെരൂദയാണ്, പാബ്ലോ ലാറയിന്റെ 2016 ലെ ചലച്ചിത്രത്തിലുള്ളത്. ഗബ്രിയേൽ ഗോൻസാലെസ് വിദേലയുടെ രഹസ്യ പോലീസിനാൽ പിന്തുടരപ്പെട്ട് ഒളിച്ചു നടക്കുന്ന രാഷ്ട്രീയക്കാരനാണ് ചലച്ചിത്രത്തിൽ നെരൂദ. രഹസ്യപോലീസിന്റെ രാഷ്ട്രീയം ഓർമ്മയാവുകയും കവിതയുടെ സാംസ്കാരികത ജീവിക്കുകയും ചെയ്യുന്ന അവസാനമാണ് ചിത്രത്തിനുള്ളത്. അവിടെ ഡെലിയ ഡെൽ കാരിലാണ് നെരൂദയുടെ കാവൽ മാലാഖ, പിന്തുണ, സഹായി. </div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q"><div dir="auto" style="text-align: start;">23 മത്തെ വയസ്സിലാണ് നെരൂദ ചിലിയുടെ സ്ഥാനപതിയായി റങ്കൂണിലെത്തുന്നത്, അവിടെനിന്ന് ഇന്ത്യയിൽ പിന്നെ ശ്രീലങ്കയിൽ നേരെ ജക്കാർത്തയിൽ. ബ്രിട്ടീഷുകാരായ യുവാക്കൾ ഈസ്റ്റിന്ത്യാ കമ്പനിയുടെ തുടക്കക്കാലത്ത് ഇന്ത്യയിലെത്തി ആർഭാടമായ ജീവിതം നയിച്ചതിനെപ്പറ്റി വില്യം ഡാൽറിമ്പിളിന്റെ പുതിയ പുസ്തകം അനാർക്കി വ്യക്തമായ ചിത്രം നൽകുന്നുണ്ട്. കൽക്കട്ടയിലെ അതിസമ്പന്നവും കാമോദ്ദീപകവുമായ ജീവിതത്തെപ്പറ്റി പ്രത്യേകിച്ചും. യുവത്വത്തിനു വേറെന്തുവേണം? ബർമ്മയിലെയും സിലോണിലെയും നെരൂദയുടെ ജീവിതത്തെക്കുറിച്ചെഴുതുന്ന ജാമി ജെയിംസ് ബ്രിട്ടീഷുകാരിൽനിന്ന് വ്യത്യസ്തമായ മനോഭാവമുള്ള നെരൂദയെയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് കൊളോണിയൽ മനോഭാവങ്ങളെ ഒട്ടും സഹിക്കാൻ പറ്റിയിരുന്നില്ലത്രേ.. യാത്രയ്ക്കിടയിൽ നാട്ടുകാരിൽ ആരുടെയോ പാട്ടു കേട്ട് ലയിച്ചുനിന്നുപോയതിനെപ്പറ്റി പറഞ്ഞപ്പോൾ ശ്രീലങ്കയിലെ യൂറോപ്യന്മാരായ കൂട്ടുകാർ ചോദിച്ചത്രേ അതിനു തദ്ദേശവാസികൾക്കെന്തു പാട്ട്? അയൽപക്കങ്ങളിലും ക്ലബ്ബുകളിലും തങ്ങളെ ഉറപ്പിച്ച, എല്ലാ വൈകുന്നേരങ്ങളിലും ഡിന്നർ ജാക്കറ്റ് ധരിച്ചു പാർട്ടികളിൽ സ്വയം ഉറപ്പിച്ച ഇംഗ്ലീഷുകാർക്കും, ഒരിക്കലും സാധ്യമാകാത്ത അപാരത ആഗ്രഹിച്ചു നടക്കുന്ന ഹിന്ദുക്കൾക്കും ഇടയിൽ കുടുങ്ങി താൻ അനുഭവിച്ച ജീവിതത്തിലെ ഏറ്റവും കടുത്ത ഏകാന്തതയെപ്പറ്റി ഓർമ്മക്കുറിപ്പുകളിൽ നെരൂദ എഴുതുന്നത് ഈ കാലത്തെപ്പറ്റിയാണ്. </div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q"><div dir="auto" style="text-align: start;">ബർമ്മയിൽവച്ച് അദ്ദേഹത്തിന്റെ സെക്രട്ടറിയുമായി മാരകമായ പ്രണയമുണ്ടായിരുന്നു. കടുത്ത മമതാബോധമുള്ള ജോസി ബ്ലിസ്സ്, പിന്നീട് ഒരു ഉപദ്രവമായി മാറി. പ്രണയതീവ്രവാദിയെന്നും ബർമ്മീസ് പുള്ളിപ്പുലിയെന്നുമാണ് നെരൂദ അവരെ വിളിക്കുന്നത്. നെരൂദയെ പോകുന്നിടത്തെല്ലാം അക്രാത്മകമായൊരു ആവേശവും കൊടുവാളുമായി പിന്തുടർന്ന് അവരവസാനം സിലോണിലും എത്തിച്ചേർന്നിരുന്നു. അവിടെയും നെരൂദയുടെ അടുത്തുവന്ന മറ്റൊരു സ്ത്രീയെ കത്തിയുമായി അവർ നേരിട്ടു. ‘അഴിഞ്ഞുലഞ്ഞ വസ്ത്രവും മൂർച്ചയുള്ള കത്തിയുമായി തന്റെ കട്ടിലിനു ചുറ്റും നടക്കുന്ന ഭൂതം’ എന്നും അവരെ അദ്ദേഹം വിളിക്കുന്നുണ്ട്. വേർപിരിയുന്ന സമയത്ത് ചുംബനങ്ങൾകൊണ്ടു മൂടുകയും കണ്ണീരിനാൽ തന്റെ ശരീരം കുതിർക്കുകയും ചെയ്യുന്ന ജോസിയെപ്പറ്റി അല്പം ആർദ്രനാവുന്നുണ്ടെങ്കിലും അവരെ നെരൂദ വല്ലാതെ ഭയന്നിരുന്നു. അവരെപ്പറ്റിയുമുണ്ട് ഒരു കവിത, ‘ദ വിഡോവേഴ്സ് ടാങ്കോ’. </div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q"><div dir="auto" style="text-align: start;">ധാരാളം സ്ത്രീകൾ യുവാവായ ഉയർന്ന ഉദ്യോഗസ്ഥനെ കണ്ണുമടച്ച് സേവിക്കാൻ തയ്യാറായി സിലോണിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നെങ്കിലും അവിടെ നെരൂദയുടെ മനസ്സ് ഉടക്കിയത് മാലിന്യമെടുക്കാൻ വരുന്ന താഴ്ന്നജാതിക്കാരിയായ ഒരു സ്ത്രീയിലായിരുന്നു. പ്രാചീന വെങ്കലശില്പംപോലെ ഉടലുള്ള അവർ നെരൂദ നൽകിയ സമ്മാനങ്ങൾ നിരസിച്ചെന്നും അവരെ കിടക്കയിലേക്ക് കൊണ്ടുവരാൻ നോക്കിയിട്ട് നടന്നില്ലെന്നും ഒടുവിൽ നിർബന്ധിക്കപ്പെട്ടപ്പോൾ അവരുടെ കണ്ണുകൾ തുറന്നുതന്നെയിരുന്നെന്നും നെരൂദതന്നെ ഒരു തുറന്നു പറച്ചിൽ ഓർമ്മക്കുറിപ്പിൽ നടത്തിയിട്ടുണ്ട്. ആ സംഭവം പിന്നെ ആവർത്തിച്ചില്ല. അവർ തന്നെ നിരസിച്ചത് ശരിയായിരുന്നുവെന്നും അദ്ദേഹം എഴുതി. കുറ്റബോധത്തോടെയുള്ള ഈ തുറന്നു പറച്ചിൽ നെരൂദയുടെ മരണാനന്തരഖ്യാതിയെ ബാധിച്ചിട്ടുണ്ട്. സാന്തിയാഗോ വിമാനത്താവളത്തിന്റെ പേർ നെരൂദയുടെതാക്കി മാറ്റാനുള്ള തീരുമാനം സർക്കാരിനു തിരുത്തേണ്ടതായി വന്നതിനു പിന്നിൽ ഈ സംഭവത്തോടുള്ള ആളുകളുടെ എതിർപ്പാണ്. പട്ടാളമേധാവി ആർതുറോ മെരിനോ ബെനിറ്റെസിന്റെ പേരിൽ ആ താവളം അറിയപ്പെടുന്നു. </div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q"><div dir="auto" style="text-align: start;">നെരൂദയുടെ ഏകാന്തമായ സിലോൺ ജീവിതമാണ് അശോക ഹാൻഡഗാമ സംവിധാനം ചെയ്ത ‘ദ ഡാണിങ് ഓഫ് ദ ഡേ’ (അൽബൊരാഡ, 2021) എന്ന ശ്രീലങ്കൻ ചിത്രത്തിന്റെ പ്രമേയം. പാബ്ലോ ലാറയിന്റെ ചിത്രത്തിൽനിന്നു വ്യത്യസ്തനായ നെരൂദ അഥവാ റിക്കാർഡോ റെയിസാണ് ചിത്രത്തിലുള്ളത്. കവിതയും രാഷ്ട്രീയവുമൊന്നുമല്ല അവിടെ കേന്ദ്രവിഷയം. ചുവന്ന ചേല ചുറ്റിയ നിശ്ശബ്ദയും ബഹിഷ്ക്കൃതയുമായ ഒരു സ്ത്രീയോട് കാല്പനികനായ ഉദ്യോഗസ്ഥപ്രഭുവിനു തോന്നിയ അഭിനിവേശമാണ്. സിനിമയിൽ കവിയുടെ ബർമ്മീസ് പ്രണയിനി ജോസി ബ്ലിസും ഒരു കഥാപാത്രമാണ്. അവർ അരിയും പായും കൊടുവാളുമായി വെല്ലവാട്ടയിലെ വീടിന്റെ തുറക്കാത്ത വാതിലുമുന്നിൽ ഉടുതുണീ തെറുത്തുകേറ്റി ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. ‘അവൾ പിശാചാണ്’ എന്നാണ് ഭയന്നിരിക്കുന്ന നെരൂദ, ബ്രൂമ്പിയെ അറിയിക്കുന്നത്. സിലോണിൽ കിരിയ എന്നു പേരുള്ള ഒരു കീരിയും കുതാകാ എന്ന പട്ടിയും നെരൂദയുടെ സന്തതസഹചാരികളായുണ്ടായിരുന്നു. അവർ സിനിമയിലില്ല. വീട്ടുസഹായിയായി ഇംഗ്ലീഷ് സംസാരിക്കുന്ന മധ്യവയസ്സുകഴിഞ്ഞ മനുഷ്യനെയാണ് ചിത്രത്തിൽ കാണിക്കുന്നത്. അയാൾ തമിഴനാണ്. വെള്ളക്കാരോട് വിധേയത്വമുള്ള, എന്നാൽ അവരുടെ ജീവിതരീതികളോട് അബോധാത്മകമായി പ്രതിഷേധമോ ഔത്സുക്യമോ ഉള്ള, താൻ ഉയർന്ന ജാതിക്കാരനാണെന്ന് അഭിമാനിക്കുന്ന ആളാണ്. അതുപോലെ നെരൂദ മോഹാവേശിതനാവുന്ന സ്ത്രീ, തമിഴ് കുടിയേറ്റക്കാരിയായ ചക്കിലിയ ജാതിക്കാരിയാണ്. ചക്കിലിയരുടെ ജീവിതത്തെപ്പറ്റി (അവരുടെ വേതനദിനാഘോഷത്തെയും മരണാഘോഷത്തെയും പറ്റി) ചലച്ചിത്രത്തിൽ ചില ദൃശ്യപരാമർശങ്ങളും ഉണ്ട്. ചലച്ചിത്രത്തിൽ ഉള്ള ഏക ശ്രീലങ്കൻ കഥാപാത്രം, നെരൂദയുടെ അയല്പക്കക്കാരി നിശ്ശബ്ദയായ നിരീക്ഷകയാണ്. കടലിനാൽ ചുറ്റപ്പെട്ട ശ്രീലങ്കൻഭൂമിയുടെ നിസ്സംഗമോ നിഷ്പക്ഷമോ ആയ പ്രതീകമാണ് ആ സ്ത്രീ. അവർ നെരൂദയ്ക്കായി കൊടുക്കുന്ന പായസം വീട്ടു വേലക്കാരൻ തമിഴനാണ് കുടിക്കുന്നത്. അവരതു കാണുന്നും ഉണ്ട്. </div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q"><div dir="auto" style="text-align: start;">ഇവിടെ വ്യത്യസ്തദേശങ്ങളിൽനിന്നുള്ള, കറുത്തതും വെളുത്തതുമായ തൊലിയുള്ള മനുഷ്യരുടെ വ്യവഹാരങ്ങളാണ് സിനിമ ചർച്ച ചെയ്യാൻ മുന്നിൽ വയ്ക്കുന്നത്. തമിഴ് നാട്ടിൽ നിന്നുള്ളവർ ലാറ്റിനമേരിക്കയിൽ നിന്നുള്ളവർ യൂറോപ്പിൽ നിന്നുള്ളവർ. സിനിമയിലെ വൃത്തിയാക്കൽ/ മാലിന്യം ചുമക്കലിന് അങ്ങനനെയൊരത്ഥം കൊടുക്കാവുന്നതാണ്. വന്നുകയറുന്നവരുടെ പലതരത്തിലുള്ള മാലിന്യം ചുമക്കാൻ വിധിക്കപ്പെട്ട സുന്ദരമായ ഭൂമിയെന്ന്. അങ്ങനെ കൊളോണിയൽ മാലിന്യത്തെയും ജാതിമാലിന്യത്തെയും പുരുഷാധികാര മാലിന്യത്തെയുംപ്പറ്റിയുള്ള നിരീക്ഷണമായും ‘ദിവസത്തിന്റെ പ്രഭാത’ത്തെ കണക്കിലെടുക്കാം. </div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q"><div dir="auto" style="text-align: start;">നെരൂദ ഓർമ്മക്കുറിപ്പുകളിൽ എഴുതുമ്പോലെയല്ല, അതിരാവിലെ മാലിന്യമെടുക്കാൻ വരുന്ന ചുവന്ന ചേല ചുറ്റിയ സ്ത്രീയെ ചുറ്റിപ്പിടിച്ച് ആക്രമിക്കുകയാണ് സിനിമയിൽ. കട്ടിലിൽ നഗ്നയായി കിടന്ന് വിതുമ്പി കരയുകയും കടലിൽ ഇറങ്ങി മുങ്ങുകയുമാണ് അവൾ പിന്നീട് ചെയ്യുന്നത്. അതു കണ്ടു നിൽക്കുന്ന ബ്രുമ്പി കാഴ്ച സഹിക്കാനാവാതെ വീടു വിട്ടു പോകുന്നു. അയാൾ വീടു വിട്ടു പോകുന്നത് സ്ത്രീപീഡനത്തോടുള്ള എതിർപ്പുകൊണ്ടാണെന്നോ ചക്കിലിയ ജാതിക്കാരിയെ ശുദ്ധാശുദ്ധവിവേകമില്ലാതെ വീട്ടിനകത്തു കേറി പ്രാപിച്ചതിന്റെ പ്രതിഷേധംകൊണ്ടാണെന്നോ വ്യാഖ്യാനിക്കാം. യജമാനവിധേയത്വത്തേക്കാൾ പ്രധാനമാണ് ജാതിബോധം. ഇതിനെ സ്ഥാപിക്കാനുതകുന്ന ഒരു ദൃശ്യം സിനിമയിൽ ഉണ്ടുതാനും. നെരൂദയുടെ കുറ്റബോധത്തെ, അവൾ ചുമക്കേണ്ട മാലിന്യം സ്വയം തലയിൽ ചുമന്നു നടക്കുന്ന നെരൂദയെ ചിത്രീകരിച്ച് സംവിധായകൻ ഒരൊത്തുതീർപ്പിൽ എത്തിച്ചിട്ടുമുണ്ട്. പുരുഷന്റെ ആക്രമണത്തിനിരയായ ദളിത് സ്ത്രീയെ കടലിൽനിന്ന് ഉയർത്തികൊണ്ടുവന്നാണ് സിനിമ അവസാനിപ്പിക്കുന്നത്. ഇന്ന് എന്ന് സ്ക്രീനിൽ എഴുതികാണിക്കുന്നതുകൊണ്ട് കാലങ്ങൾക്കു ശേഷമാണ് ഈ ഉയിർത്തെഴുന്നേൽപ്പ്. 1929-30 ൽ സിലോണിൽ ഉണ്ടായിരുന്ന നെരൂദയുടെ ചെയ്തിയ്ക്ക് ഏതാണ്ട് നൂറു വർഷങ്ങൾക്ക്ശേഷം മറവിയുടെ സമുദ്രത്തിൽനിന്ന് ഒരു ഉയിത്തെഴുന്നേൽപ്പുണ്ടാകുന്നു. ഇതാണ് ചിത്രത്തിന്റെ സന്ദേശമായി സംവിധായകൻ എടുത്തുകാണിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതൊട്ടും കലാപരമല്ലെന്ന് പറയേണ്ടതില്ലല്ലോ. </div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q"><div dir="auto" style="text-align: start;">സിനിമയിൽ കാണുന്ന ജാതിബോധമുള്ള തമിഴൻ സഹായി, നെരൂദയുടെ ഓർമ്മക്കുറിപ്പിൽ ഒരു ശ്രീലങ്കനാണ്. പേര് രത്നായകെ. അത് നാവിനു വഴങ്ങാത്തതുകൊണ്ടാണ് ബ്രുമ്പിയെന്നാക്കിയത് കവി. സിനിമയിൽ കാണുന്നതുപോലെയല്ല, ബ്രൂമ്പി, ‘അധികം സംസാരിക്കാത്ത, വലിയ കുതിരപ്പല്ലുകളുമായി എപ്പോഴും ചിരിക്കുകമാത്രം’ ചെയ്യുന്ന ഒരു പയ്യനുമായിരുന്നു. അതെന്തായാലും നെരൂദയാൽ ആക്രമിക്കപ്പെട്ട സ്ത്രീയ്ക്ക് ഒരു പിൽക്കാല കഥയുണ്ട്, തിസ്സ ദേവേന്ദ്രദ്ര എഴുതിയ ‘ഓൺ ഹോഴ്സ്ഷൂ സ്ട്രീറ്റ്’ എന്ന പുസ്തകത്തിലെ ഒരദ്ധ്യായത്തെ ആസ്പദമാക്കി ഡോ. കുമാർ ഗുണവർദ്ധനെ ആ കഥ പൂരിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആ സ്ത്രീയുടെ പേര് തങ്കമ്മ എന്നായിരുന്നുവത്രേ (ഈ പേര് അവരുടെ തമിഴ് സ്വത്വത്തെ വെളിപ്പെടുത്തുന്നുണ്ട്). തങ്കമ്മ ഗർഭിണിയാണെന്ന് നെരൂദ അറിയുകയും അവളെ വിവാഹം കഴിക്കാൻ ബ്രൂമ്പിയെ പ്രേരിപ്പിക്കുകയും ചെയ്തുവത്രേ ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ അവൾക്ക് എമിൽഡ എന്നു പേരിടണമെന്നും നിർദ്ദേശിച്ചിരുന്നു. നെരൂദയുടെ സഹായത്തോടെ ബ്രൂമ്പി ധനിക കർഷകനായെന്നും രത്നായകെ - തങ്കമ്മ ദമ്പതികൾക്ക് ജനിച്ച കുട്ടി സങ്കരജാതിക്കാരിയും അതിസുന്ദരിയുമായിരുന്നെന്നും അവരെ ഒരിക്കൽ പുഹുൽവേവ ഗ്രാമത്തിൽ വച്ച് കണ്ടതും പൂർവ ചരിത്രം അറിഞ്ഞ് ഞെട്ടിയതുമായ കഥയാണ് തിസ്സ ദേവേന്ദ്ര തന്റെ പുസ്തകത്തിലെ ‘ബ്രൂമ്പിയുടെ മകൾ’ എന്ന അദ്ധ്യായത്തിൽ എഴുതുന്നത്. 1950 ഒരിക്കൽക്കൂടി നെരൂദ ശ്രീലങ്ക സന്ദർശിച്ചിരുന്നു. </div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q"><div dir="auto" style="text-align: start;">ആദ്യഭാര്യയിൽ നെരൂദയ്ക്ക് ജനിച്ച ഏകമകൾ, എട്ടാം വയസ്സിൽ തലച്ചോറിലെ നീരുവീക്കം കാരണം മരിച്ചു പോയ മാൾവാ മരീനയോടും കവിക്ക് അടുപ്പമുണ്ടായിരുന്നില്ലെന്ന് കഥകലും പുസ്തകവും ഉണ്ട്. ‘മൂന്നു കിലോഗ്രാം തൂക്കമുള്ള വവ്വാല്’ എന്നായിരുന്നു അർജന്റീനയിലെ ഒരു സുഹൃത്തിനോട് കവി മകളെപ്പറ്റി പറഞ്ഞതത്രേ. ബന്ധങ്ങൾ കവിയ്ക്ക് പ്രചോദനമെന്നതുപോലെ ബാധ്യതയുമാണ്. </div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q"><div dir="auto" style="text-align: start;">ശ്രീലങ്കയിൽനിന്ന് ബതാവിയയിലേക്ക് (ജക്കാർത്ത) പോകുമ്പോൾ കിരിയയെയും (കീരി) ബ്രൂമ്പിയെയും നെരൂദ കൂടെകൊണ്ടുപോവുകയാണ് ചെയ്തതെന്ന് ലാക്സിരി ഫെർണാണ്ടോ ‘ദ കൊളംബോടെലിഗ്രാഫി’ൽ എഴുതിയ ലേഖനത്തിൽ കാണാം. അതിനദ്ദേഹം അടിസ്ഥാനമാക്കിയത് ‘ഡിപ്ലോമാറ്റ് ആസ് എ ക്രിയേറ്റീവ് റൈറ്റെർ : പാബ്ലോ നെരൂദ’ എന്ന ജയന്ത ധനപാലയുടെ പുസ്തകത്തെയാണ്.</div><div dir="auto" style="text-align: start;"> </div><div style="text-align: right;">(എഫ് ബി) <br /></div></div></span></div></div></div></div>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-43780357443682403012022-03-01T01:25:00.004+05:302022-03-01T01:25:40.329+05:30പാഠം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ?<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjUswPOtX5uk8Y5HRDtrltzkCjS-yI6FigHtRSRR92nOjoa3lMM2BNoJIcAHGm7mfH_TP1joWPA4u5oe1IsBsrhhKFv3E3TZ0Yi-zSNVAfBOCoqVmGc4JIXfLmetwV783jCCzd8dgy3rVCPm5K0JY0I7kungM5gDM7w5p0extBGEHDidz2bO7uD0HNx=s1319" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="599" data-original-width="1319" height="145" src="https://blogger.googleusercontent.com/img/a/AVvXsEjUswPOtX5uk8Y5HRDtrltzkCjS-yI6FigHtRSRR92nOjoa3lMM2BNoJIcAHGm7mfH_TP1joWPA4u5oe1IsBsrhhKFv3E3TZ0Yi-zSNVAfBOCoqVmGc4JIXfLmetwV783jCCzd8dgy3rVCPm5K0JY0I7kungM5gDM7w5p0extBGEHDidz2bO7uD0HNx=s320" width="320" /></a></div><br /> <p></p><p>സർക്കാരിന്റെ വിശ്വാസ്യതയുടെ പ്രശ്നമായതിനാൽ ഫോക്കസ്- നോൺ ഫോക്കസ് മേഖലപ്രശ്നം, വിവാദത്തിനു ശേഷവും പരിഹരിക്കപ്പെട്ടിട്ടില്ല. കുട്ടികൾ അങ്ങനെ ചുളുവിൽ ചില പാഠങ്ങൾ മാത്രം പഠിച്ച് ജയിക്കേണ്ടതില്ല എന്ന തീരുമാനം വളരെ നല്ലതാണ്. അവർക്ക് ഭാവിയിൽ ആത്മവിശ്വാസം ലഭിക്കാൻ അതു കാരണമാകും. <br /><br />എങ്കിലും പലരും പറഞ്ഞ കാര്യം വീണ്ടും പറയാം : ഒരു ടെക്സ്റ്റ് തീർക്കാനുള്ള സമയം എവിടെ? <br /><br />ഇവിടെയാണ് അദ്ധ്യാപകരുടെ ആന്തരിക സംഘർഷവും ഉത്തരവുകളുമായുള്ള ബാഹ്യസംഘർഷവും മൂർച്ഛിക്കുന്നത്. ഏതു പാഠപുസ്തകം പഠിപ്പിക്കാനും തീർക്കാനും നിശ്ചിതസമയം വേണമല്ലോ. അതിനനുസരിച്ച് മൊഡ്യൂൾ ഉണ്ടാക്കിയാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതും. ജൂൺ മുതൽ ഫെബ്രുവരിവരെയുള്ള 9 മാസങ്ങൾകൊണ്ടു തീർക്കേണ്ട ഈ സംഗതി നവംബർ മുതൽ ഫെബ്രുവരിവരെയുള്ള നാലുമാസങ്ങൾകൊണ്ട് തീർക്കണമെന്നും മാർച്ചിൽ റിവിഷൻ തുടങ്ങണമെന്നുമാണ് പറയപ്പെടുന്നത്. അതിനു വേണ്ടി പ്രത്യേകിച്ച് ഉണ്ടാക്കിയ സൗകര്യം ശനിയാഴ്ചത്തെ ക്ലാസുകളാണ്. കൂടാതെ ഓൺലൈനിൽ ക്ലാസെടുത്ത് പ്രശ്നം പരിഹരിക്കാമെന്ന നിർദ്ദേശവും ഉണ്ട്. കൈറ്റ്സ് നൽകിയ സൗകര്യമനുസരിച്ച് അദ്ധ്യാപകർ ഗൂഗിൾ ക്ലാസുറൂമിൽ കയറിയിരിക്കണമെന്ന അനുശാസനവും അടുത്തയിടെ വന്നിട്ടുണ്ട്. <br /><br />ഹയർ സെക്കന്ററിയിൽ 60+ ആണ് ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം. കൊറോണ പ്രമാണിച്ച് ഇവരെ രണ്ടായി പിരിച്ച് 30 പേർക്ക് ആദ്യത്തെ മൂന്നു ദിവസവും (തിങ്കൾ ചൊവ്വ ബുധൻ) അടുത്ത് 30 പേർക്ക് അടുത്ത 3 ദിവസവും ( വ്യാഴം വെള്ളി ശനി) ആണ് ഇപ്പോൾ ക്ലാസ് നടക്കുന്നത്. ഇതിലേതെങ്കിലും ഒരു ദിവസം ക്ലാസ് മുടങ്ങിയാൽ ആകെ കുഴമറിയും. രണ്ടു ദിവസം മുടങ്ങിയാൽ കുക്കുഴമറിയും.. ഈ മാസം 21 മുതൽ എല്ലാ കുട്ടികളെയും സ്കൂളിൽ വരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. അപ്പോഴും അദ്ധ്യാപകർക്ക് പാഠപുസ്തകം മുഴുവൻ തീർക്കാനായി മുഴുവൻ കുട്ടികളെയും ഒന്നിച്ച് കിട്ടുന്നത് ആകെ ഒരാഴ്ചയാണ്. <br /><br />ഇതിനിടയ്ക്ക് ഒരു സമരം, ആറ്റുകാൽ പൊങ്കാല, ശുചിത്വ മിഷന്റെ പരിശോധനയുമായി ബന്ധപ്പെട്ട് കുട്ടികളുടെയും അദ്ധ്യാപകരുടെയും സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കൽ, പതിനൊന്നാം ക്ലാസ് ഇമ്പ്രൂവ്മെന്റ് മൂല്യനിർണ്ണയം പ്രമാണിച്ച് അദ്ധ്യാപകർ ഇല്ലാത്തതുകൊണ്ട് നിശ്ചിതക്ലാസുകൾക്ക് ഒഴിവ്.. പ്രാദേശികമായ ഉത്സവങ്ങളും പരിപാടികളും കാരണമുള്ള തടസ്സങ്ങൾ.. അങ്ങനെ പലതും വന്ന് ക്ലാസ് മുറി പഠനം തടസ്സപ്പെടുത്തിയിട്ടുണ്ട്. <br /><br />ഇതിനെല്ലാം പരിഹാരമാണ് ഓൺലൈൻ പഠനസംവിധാനം എന്നു പറയാൻ പറ്റില്ല. ഓൺലൈൻ ക്ലാസ് പട്ടണങ്ങളിൽ കാര്യക്ഷമമായി നടക്കുമ്പോലെ ഗ്രാമപ്രദേശങ്ങളിൽ നടക്കില്ല. കുട്ടികൾക്ക് സ്വതവേ മണിക്കൂറുകളോളം മൊബൈലിന്റെ മുന്നിലിരിക്കാൻ മടിയുണ്ട്. ഡേറ്റാ പ്രശ്നം രണ്ടാമത്തേത്. നെറ്റുവർക്ക് പ്രശ്നം മൂന്നാമത്തേത്. ഓൺലൈൻ ക്ലാസെടുക്കുമ്പോൾ കഷ്ടിച്ച് 20 മുതൽ 30 വരെ കുട്ടികൾ കയറുന്നതാണ് കണ്ടിട്ടുള്ളത്. (ആകെ ക്ലാസിലുള്ളവർ 110+) അതിൽത്തന്നെ കുട്ടികൾ വന്നും പോയും ഇരിക്കും. അവരെന്താണ് കേൾക്കുന്നത്, എന്താണ് കാണുന്നത്, എന്തു തുടർച്ചയാണവർക്ക് കിട്ടുന്നത് എന്നത് മറ്റൊരു പ്രശ്നം. പലപ്പോഴും ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ കുട്ടികളിൽനിന്നല്ലാതെ മറുപടി കിട്ടാറില്ല. അതുകൊണ്ട് ക്ലാസ് മുറി വിദ്യാഭ്യാസത്തിനുള്ള ബദൽ രീതിയായി നമ്മുടെ നാട്ടിലെ അവസ്ഥയിൽ ഗൂഗിൾ ക്ലാസ് റൂം മുന്നോട്ടു കൊണ്ടുപോകാൻ ആവില്ല. പരിഹാരബോധനമായി കൊണ്ടുപോകാം. വളരെ കുറച്ചു കുട്ടികൾക്കേ അതുകൊണ്ടു പ്രയോജനം ഉണ്ടാവൂ. <br /><br />എല്ലാ പാഠങ്ങളുടെ വലിപ്പം ഒരു പോലെയല്ല. ഒരു പേജിൽ തീരുന്ന പാഠങ്ങളുണ്ട്.. 13 പേജുകളിലായി പരന്നു കിടക്കുന്ന അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകവും 12-ൽ പഠിപ്പിക്കാനുണ്ട്. പഴയ ചേഷ്ടാവാദ രീതിയനുസരിച്ചാണെങ്കിൽ ഉള്ളടക്കം പറഞ്ഞുകൊടുത്ത് ശകുന്തളയുടെ ഭർത്താവാരാണ് എന്നു ചോദിച്ച്, ‘ദുഷ്ഷന്തൻ ...’ എല്ലാവരും പറയൂ.... എന്നാവർത്തിച്ച് പറയിച്ച്, പിന്നീട് ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാതെ നഖം കടിക്കുന്നവർക്ക് 175 പ്രാവശ്യം ഇമ്പോസിഷനും കൊടുത്താൽ പണി കഴിഞ്ഞു. ജ്ഞാനനിർമ്മിതി വാദമനുസരിച്ചാണെങ്കിൽ ‘പ്രക്രിയകൾ’ വേണം. കുട്ടി അറിവു നിർമ്മിക്കണം, അതു അദ്ധ്യാപകർ പകരുകയല്ല വേണ്ടത്. ആദ്യത്തേതു പോലെയല്ല, അതിനിത്തിരി സമയമെടുക്കും. ഇതാണ് നിലവിൽ സർക്കാർ നയം. ഇതാണ് ഇപ്പോഴുള്ള വിദ്യാഭ്യാസ സമീപനം. അതു മാറ്റിയതായി ഒരുത്തരവും വന്നിട്ടില്ല. അതേസമയം ചോദ്യത്തിന്റെ രീതി മാറുന്നു. വസ്തുനിഷ്ഠചോദ്യങ്ങൾ വരുന്നു. ഫോക്കസ് -നോൺ ഫോക്കസ് മേഖലാവ്യത്യാസമില്ലാതെ പാഠങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പഠിപ്പിച്ചു തീർക്കണമെന്ന നിർദ്ദേശമുത്തരവായി വരുന്നു.<br /><br />മലയാളത്തിന്റെ കാര്യമെടുത്താൽ ഒരു പാഠത്തെപ്പറ്റി ഒന്നോരണ്ടോ വിവരം പറഞ്ഞ അടുത്ത പാഠത്തിലേക്ക് ചാടാം. (അങ്ങനെ പറ്റില്ലെന്ന് സയൻസ് ഹ്യുമാനിറ്റീസ് കോമേഴ്സ് അദ്ധ്യാപകർ) പക്ഷേ അതു കുട്ടികളോട് ചെയ്യുന്ന ദ്രോഹമല്ലേ? പ്രത്യേകിച്ച് ഒരു സ്കോറിന്റെയും രണ്ടു സ്കോറിന്റെയും വസ്തുനിഷ്ഠചോദ്യങ്ങൾ ഉള്ള സ്ഥിതിയ്ക്ക് (മുൻപ് ഭാഷയ്ക്ക് വിവരണാത്മക ചോദ്യങ്ങൾ മാത്രമായിരുന്നു. പിന്നീട് 2 സ്കോറിനുള്ളതു വന്നു. ഒരു സ്കോറിനുള്ളത് ഇപ്പോൾ പുതുതായി കൂട്ടിച്ചേർത്തതാണ്) പാഠപുസ്തകം മുഴുവൻ വരിയോടു വരി കുട്ടി കടന്നുപോകേണ്ടതായി വരും. അപ്പോൾ വിശദമായ പഠനം വിഷയം തന്നെയാണ്. അതിനുള്ള സമയം ഇല്ല. ഭാരം ആത്യന്തികമായി കുട്ടിയുടെ തലയിലാണിപ്പോഴും. അദ്ധ്യാപകർ നടപടികളുടെ ഭീഷണിയിലാണെങ്കിലും. <br /><br />ഇപ്പോൾ ആഴ്ചതോറും അദ്ധ്യാപകർ പഠിപ്പിച്ച പാഠങ്ങളുടെ ശതമാനക്കണക്കെടുക്കുന്നുണ്ട്. ശതമാനം കൂടുകയല്ലാതെ കുറയാൻ സാധ്യതയില്ലല്ലോ. ഇടക്ക് പ്രചരിക്കുന്ന ഒരു വാട്സാപ്പ് മെസ്സേജിൽ കണ്ടത്, പാഠഭാഗം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്ത അദ്ധ്യാപകരുടെ പേരു വിവരങ്ങൾ പ്രിൻസിപ്പാൾമാർ ജില്ലാ ഉപമേധാവികൾക്ക് സമർപ്പിക്കണമെന്നാണ്. (അങ്ങനെ ഒരു വിഭാഗം ഉള്ളതായി കാണുന്നത്രേ. പല ഭീഷണികളും വാട്സാപ്പു വഴി പ്രചരിക്കുന്നതാണ്. വിവാദമായാൽ നിഷേധിക്കാനുള്ള സൗകര്യം കൂടും. ഇല്ലെങ്കിൽ അവ നിലനിൽക്കും. ഉമ്പാച്ചി, അവിടെയില്ലെങ്കിലും ഇരുട്ടിനെ ചൂണ്ടിക്കാട്ടി പേടിക്കാമല്ലോ എന്ന നയമാണ് ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത് എന്നു തോന്നുന്നു) പഠിപ്പിച്ചു തീർക്കാൻ പറ്റുമോ എന്നല്ല, പഠിപ്പിച്ചു തീർത്തിരിക്കണം, ഇല്ലാത്തവർ താത്പര്യമില്ലാത്തവരാണ്, എന്നാണ് ഇപ്പോൾ വന്നിരിക്കുന്ന പുതിയ മാറ്റം. <br /><br />വിമതശബ്ദങ്ങളെ ഒഴിവാക്കാനും തങ്ങൾക്ക് അനുകൂലമായി സാമൂഹിക യാഥാർഥ്യത്തെ തമസ്കരിക്കാനുമായി ഉണ്ടാക്കിയെടുക്കുന്ന ആശയങ്ങൾക്ക് സാമൂഹിക സംഘർഷങ്ങളെ മൂടിവയ്ക്കുക എന്ന ലക്ഷ്യമുണ്ടെന്നും യഥാർത്ഥ വൈരുദ്ധ്യങ്ങൾക്ക് സാങ്കല്പികമായ പരിഹാരം എന്ന നിലയിലുള്ള പ്രത്യയശാസ്ത്രസങ്കല്പനങ്ങൾ രൂപം കൊള്ളുന്നത് ഇതിൽ നിന്നാണെന്നും ടെറി ഈഗിൾടൻ പറയുന്നത് പ്രസ്തുതത്തിൽ വച്ച് ഒന്ന് ആലോചിച്ചു നോക്കുക. ബാർത്തിന്റെ ഡോക്സാ സങ്കല്പത്തെ തിരിച്ചിട്ടാലും, നമുക്കീ പേരുകൊടുക്കലിനെ പെട്ടെന്ന് മനസിലാക്കാൻ പറ്റും. അദ്ധ്യാപകർ പാഠങ്ങൾ പഠിപ്പിച്ചു തീർക്കാൻ താത്പര്യം കാണിക്കാത്തതുകൊണ്ട് വരുന്ന പ്രശ്നങ്ങളാണെല്ലാം. സാമാന്യബോധനിർമ്മിതിക്കൊപ്പം കുറ്റബോധനിർമ്മാണവും ക്രമത്തിൽ നടക്കും. പാഠ പുസ്തകം പഠിപ്പിച്ചു തീർക്കാത്തത് സ്വന്തം കുഴപ്പംകൊണ്ടാണെന്ന് ഓരോ അദ്ധ്യാപികയ്ക്കും തോന്നും. തോന്നണം. <br /><br />അതുപോട്ടെ, ശരിക്കും അദ്ധ്യാപകർക്ക് പാഠം തീർക്കാൻ എന്തെങ്കിലും വിഷമമുണ്ടോ? എങ്ങനെ തീർത്തു എന്നതല്ലല്ലോ വിഷയം, തീർക്കാത്തതെന്ത് എന്നതല്ലേ? ചുരുങ്ങിയ സമയത്തിനുള്ളിൽ ആറു വിഷയങ്ങൾ (+1) അദ്ധ്യാപകർ ആത്മാർത്ഥതയോടുകൂടി പല തരത്തിൽ - ഓൺ ലൈനിലും ക്ലാസ് മുറിയിലും എക്സ്ട്രാ ക്ലാസു വച്ചും ശബ്ദസന്ദേശം അയച്ചും - കുത്തിച്ചെലുത്തിയാൽ എങ്ങനെയിരിക്കും? സയൻസുകാർക്ക് ഇതിനെല്ലാം പുറമേ ട്യൂഷനും പോകേണ്ടതുണ്ട്. അതാരു വിലക്കിയാലും നിൽക്കില്ല. <br /><br />ഇതൊന്നും പരിഗണനാവിഷയമാകാതെ പോകുന്നു. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ എന്ന് ചാർത്തിക്കൊടുക്കുന്ന ലേബലിനു കീഴിൽ അദ്ധ്യാപകർ സ്വാഭാവികമായും നടപടിക്ക് വിധേയമാകേണ്ടവരായി തീരും. വിദ്യാർത്ഥികൾ തിരശ്ശീലയിൽനിന്ന് ഒഴിവാകുകയും അവരുടെ മേലുള്ള സമ്മർദ്ദം അവർക്കു പ്രത്യേകിച്ചു നാവില്ലാത്തതുകൊണ്ട് റദ്ദായി പോവുകയും ചെയ്യുന്നു. <br /><br />പാഠങ്ങൾ തീർത്തതായി കണക്കെഴുതുകയല്ലാതെ മറ്റെന്താണിവിടെ അദ്ധ്യാപകർക്കു ചെയ്യാൻ കഴിയുക? പാഠങ്ങൾ തീർത്തിട്ടുണ്ടോ എന്നറിയാൻ ക്ലാസ് റൂമിൽ വന്ന് വിദ്യാഭ്യാസ ആപ്പീസർമാർ പരിശോധന നടത്തുമെന്നും സർക്കുലർ പറയുന്നു. വർഷം ഇത്രേയായിട്ടും ഇതുവരെ അങ്ങനെയൊരു കലാപരിപാടിയുണ്ടായിരുന്നില്ല. അത്തരം പരിശോധനകൾ ഉണ്ടായാൽ കുട്ടികൾ സ്വയം ത്യാഗം സഹിച്ചും അവർക്കു പ്രിയപ്പെട്ട അദ്ധ്യാപകരെ രക്ഷിക്കുമായിരിക്കും. അവരെപോലെ സത്യദർശകരും ത്യാഗികളും മറ്റാരെങ്കിലുമുണ്ടോ? പക്ഷേ ബലപ്രയോഗത്തിലൂടെ സാധിക്കേണ്ട കാര്യമായി വിദ്യാഭ്യാസം മാറുന്നതിനെ അത്ര സന്തോഷത്തോടേ കാണാൻ സാധിക്കുമോ എന്നതാണ് അടിസ്ഥാന ചോദ്യം. കൊറോണക്കാലം പലതിനും ഒപ്പം അതിനും സാക്ഷ്യം വഹിക്കുകയാണ്. ശതമാനം കേറ്റിയെഴുതി സ്വയം വഞ്ചിക്കാനുള്ള സാധ്യതയാണിപ്പോൾ സംഖ്യാശാസ്ത്രംകൊണ്ടുണ്ടാകുന്ന നേട്ടം. സത്യസന്ധരും സന്മാർഗികളുമായ അദ്ധ്യാപകർ അവിടെയും താഴെ പോകും. ദുരിതാശ്വാസ ചലഞ്ചിൽ പങ്കെടുക്കാത്തവർ, ശ്രദ്ധയില്ലാതെ പേപ്പറു നോക്കിയവർ, സർക്കാർ നയവിരുദ്ധർ, എന്നിവയ്ക്കൊപ്പം ‘പാഠം പഠിപ്പിച്ചു തീർക്കാൻ താത്പര്യമില്ലാത്തവർ’ എന്ന ലേബലുകൂടി അദ്ധ്യാപകരെ കാത്തിരിക്കുന്നു. <br /></p><p></p><p style="text-align: right;">(കേരളഭൂഷണം 19/2/2022)<br /></p><p><br /><br /> </p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-27880736070342214252022-02-10T23:07:00.004+05:302022-02-10T23:07:33.872+05:30അടിയിൽ രാഷ്ട്രീയമുണ്ട് !<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEiEO-CfaP51U-79yAolqDYR0ujwy37NwdGtEfmItUpxylLQylEkEdmaHeyJ9DEWVRWPE2z3euuP7pvcPCbeNZCZMWCqMhWedD7JJTo3Mgo5X9-9mH_mC_GToLOJ7aoFtr68ON7fhyAcIgVqqAv4kW42h79vQ_XBnKHJhhY4VKYjlmQSoWX-_UXhJBoz=s1280" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="669" data-original-width="1280" height="167" src="https://blogger.googleusercontent.com/img/a/AVvXsEiEO-CfaP51U-79yAolqDYR0ujwy37NwdGtEfmItUpxylLQylEkEdmaHeyJ9DEWVRWPE2z3euuP7pvcPCbeNZCZMWCqMhWedD7JJTo3Mgo5X9-9mH_mC_GToLOJ7aoFtr68ON7fhyAcIgVqqAv4kW42h79vQ_XBnKHJhhY4VKYjlmQSoWX-_UXhJBoz=s320" width="320" /></a></div><br /><p></p><p>നെടുമങ്ങാട് ചന്തയിൽ ചട്ടമ്പി പീസ് നിർത്തലാക്കാൻ സമരം നടത്തിയവരെ
തെരച്ചിവാലും പൊക്കി പിടിച്ച് അടിച്ചു പഞ്ചറാക്കിക്കൊണ്ട് ചട്ടമ്പിമാർ
അഴിഞ്ഞാടുമ്പോഴാണ് രക്ഷകനെപോലെ കാട്ടുമാക്കാൻ ചാടി വീഴുന്നത്. ആ സമയം പേശ
വെട്ടിത്തയ്ച്ച വരയൻനിക്കറുമാത്രമിട്ട് ഉടുതുണി നഷ്ടപ്പെട്ട് ഗതികെട്ടു
നിൽക്കുകയായിരുന്ന് സെക്രട്ടറി. കൂടെ ജാഥയായി വന്ന എല്ലാം അടി വാങ്ങിച്ചും
പേടിച്ചും പല വഴി ഓടി.. ആ സമയത്താണ് കാട്ടുമാക്കാന്റെ തള്ളയ്ക്കു
വിളിയുമായുള്ള പ്രവേശനം..</p>
<p>ഉരുക്ക്, മനുഷ്യരൂപം പൂണ്ട മല്ലനാണ് കാട്ടുമാക്കാൻ. ലോറി നേരത്തേ
പോയതുകാരണം, പുത്തരിക്കണ്ടം മൈതാനിയിൽ ഇ എം സിന്റെ പ്രസംഗം കേട്ടിട്ട്
ഉത്തേജിതനായി, നടന്ന് നെടുമങ്ങാട്ടേയ്ക്ക് പോകുന്നതിനിടയിൽ പാക്കുകുലകൾ
തൂങ്ങി കിടക്കുന്ന കവുങ്ങുകളെ കണ്ട് കേറാൻ
കാലും ഉടലും തരിച്ചിട്ടും, വെറുതേ ഇ എം സിന് ചീത്തപ്പേരുണ്ടാക്കണ്ട എന്നു
വച്ച് സ്വയം അടങ്ങിയ പുരുഷാകാരമാണ്. നെഞ്ചിലെ പച്ചച്ചതയിൽ
കള്ളിമുള്ളുകൊണ്ടാണ് അരിവാൾ ചുറ്റിക പടമുള്ള കടലാസ് കുത്തി
വച്ചിരിക്കുന്നത്.</p>
<p>അങ്ങനെയുള്ള കാട്ടുമാക്കാന്റെ ഇടപെടലോടെ നെടുമങ്ങാട് ചന്തസമരം
വിജയിച്ചു. അവിടെ അന്ന് നടന്ന പൊരിഞ്ഞ അടി, കലംകാരി കൗസുവും കുണുക്കത്തി
രായമ്മയും ‘സൂക്ഷം’ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.<br />
“പയലിന് നല്ല ചുണ, കാണാൻ നല്ല മെന”<br />
“റപ്പറ് പന്തുപോലെയല്ലേ പാഞ്ഞടിച്ചത്”</p>
<p>– എന്നുമാത്രമല്ല, കൗസു ഇതും കൂടി പറഞ്ഞു :</p>
<p>“പക്ഷേ അവൻ പേശേരടിയില് കോണാൻ കെട്ടിയിട്ടുണ്ട്. ” അതുകേട്ട് രായമ്മ അവളെ ചെറഞ്ഞ് നോക്കി. എന്നിട്ടു പറഞ്ഞു: ചെമലയല്ലേ?”</p>
<p>രണ്ടു പേരുടെ ചുരുങ്ങിയ വാക്കുകളിലുള്ള ഈ വിനിമയത്തിൽ
വിശേഷതാത്പര്യങ്ങളുണ്ട്, അവയ്ക്ക് ബാഹ്യവും ആന്തരികവുമായ പിരിവുകളുണ്ട്,
മനശ്ശാസ്ത്രപരവും സാമ്പത്തികവുമായ അടരുകളുണ്ട്, സംസ്കാരത്തെക്കുറിച്ചുള്ള
ചിന്തയുണ്ട്, അഭിലഷണീയമായ വ്യതിയാനം ഏതു വഴിക്കാണന്നതിനെപ്പറ്റിയുള്ള
സൂചനയുണ്ട്. അതോടൊപ്പം പരിണമിക്കുന്ന ജീവിതത്തെ സംബന്ധിക്കുന്ന
ഊറിപ്പിടിക്കുന്ന ചിരിയുമുണ്ട്. ( ആ ചിരി പ്രത്യേകതരമാണ്, സുവിശേഷവേല
നടത്തുന്നവർക്ക് തിരിഞ്ഞു കിട്ടാത്തതും കലാ(കഥാ)കൃത്തുകൾക്കു മാത്രമായി
ലഭിക്കുന്ന വിശേഷസിദ്ധിയുമാണ്.. )</p>
<p>വർഗശക്തികൾ സാർവദേശീയവും ദേശീയവുമായി മാത്രമല്ല പ്രാദേശികമായും
ബലാബലങ്ങളിൽ ഏർപ്പെടും. ഉത്പാദനശക്തിയുടെയും ഉത്പാദനബന്ധത്തിന്റെയും
നിലവാരത്താൽ നിർണ്ണയിക്കപ്പെടുന്ന സാമൂഹിക സാമ്പത്തിക അടിത്തറകൾ
വസ്തുനിഷ്ഠഘടകങ്ങളെ എന്നപോലെ ആത്മനിഷ്ഠ സാഹചര്യങ്ങളെയും സ്വാധീനിക്കും.
കലകളിൽ ആത്മനിഷ്ഠഘടകങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവരും. പ്രബോധനങ്ങളിൽ
ആദ്യത്തേതും. അതാണ് സാംസ്കാരിക നിർമ്മിതികളുടെ താളം. ഷിനിലാലിന്റെ നോവൽ
അടി, പ്രചരണസ്വഭാവമൊന്നും ഇല്ലാതെ തന്നെ മനുഷ്യബന്ധങ്ങളെ, അതിൽത്തന്നെ
സ്ത്രീപുരുഷബന്ധങ്ങളെ പ്രത്യേകിച്ച് ഈ പശ്ചാത്തലത്തിൽ
പുനർനിർമ്മിക്കുന്നതായി ഒറ്റവായനയിൽ തന്നെ അനുഭവപ്പെടാതിരിക്കില്ല.
“കലകളിലെല്ലാം പ്രചരണാംശമുണ്ട്.. (എന്നാൽ പ്രോപഗണ്ടകളെല്ലാം കലയാവില്ല
എന്ന് മൃണാൾ സെൻ)</p>
<p>‘അടി‘യിൽ രാഷ്ട്രീയമുണ്ട്, അതാണ് നോവലിന്റെ വീക്ഷണസ്ഥാനത്തെ
ഉറപ്പിക്കുന്നതും. എന്നാൽ അത് കലാപരതയ്ക്കു മുന്നിൽ കേറി നടക്കുന്നില്ല.
നോവലായിത്തന്നെ രസിച്ചു വായിക്കാം. മടക്കി വച്ചതിനുശേഷം മനുഷ്യബന്ധങ്ങളെ
നിർണ്ണയിക്കുന്ന ഘടകങ്ങളെപ്പറ്റി സാമൂഹികശാസ്ത്രപരമായി ചിന്തിക്കുകയും
ചെയ്യാം.</p><p style="text-align: right;">(ഡി സി ബുക്സ്.കോം) <br /></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-59136594475690329852022-02-10T23:05:00.000+05:302022-02-10T23:05:07.437+05:30ഭരണഘടനയുടെ പ്രസക്തിയും പ്രാധാന്യവും കാലിക സാഹചര്യങ്ങളിൽ അന്വേഷിക്കുന്ന ഗവേഷണ സ്വഭാവമുള്ള രചന<p> <a href="https://dcbookstore.com/books/bharanaghatana-indian-republicinte-athijeevanacharithram" rel="noopener noreferrer" target="_blank"><img alt="Text" class="alignleft" height="554" src="https://dcbookstore.com/uploads/product/images/15465906546574-Capture.JPG" width="388" /></a></p><p><span> </span>ശബരിമലയിലെ സ്ത്രീ പ്രവേശനം, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ,
പൗരത്വബിൽ… കൊറോണക്കാലത്തിനു തൊട്ടുമുൻപ് ഇന്ത്യടെ രാഷ്ട്രീയ ഭൂപടത്തെ
സംശയത്തോടെ നോക്കാനും ഭരണഘടനയെ അവിശ്വാസത്തോടെ കൈയിലെടുക്കാനും
പ്രേരിപ്പിച്ച വസ്തുതകളാണ്. അതിനെ തുടർന്നാവണം ഭരണഘടനയെസംബന്ധിക്കുന്ന പല
പുസ്തകങ്ങളും മലയാളത്തിൽ വന്നു. ഇന്ത്യൻ ഭരണഘടന ഇപ്പൊഴും
മഹാഭൂരിപക്ഷത്തിനും പൊതുവിജ്ഞാനത്തെ സംബന്ധിക്കുന്ന കാര്യമാണ്. അതിനപ്പുറം
അതിൽ ആലോചിക്കാനും അന്വേഷിക്കാനുമുണ്ടെന്ന് അധികം പേർക്കും
തോന്നിക്കാണാനിടയില്ല. ദൂരവ്യാപകമായ ഫലങ്ങളുള്ള മഹാവിപത്തുകളായി ചില വിധികൾ
തലക്കു മുകളിൽ വന്നു പതിക്കുമ്പോഴും. എഴുപതു വർഷക്കാലത്തെ ഇന്ത്യൻ
ജനാധിപത്യാനുഭവത്തിൽ നമ്മുടെ ഭരണഘടനയുടെയും നീതിന്യായവ്യവസ്ഥയുടെയും
സ്ഥാനവും പങ്കും പരമോന്നതനീതിപീഠത്തിന്റെ (സുപ്രീം കോടതി)
വ്യത്യസ്തചരിത്രസാഹചര്യങ്ങളിലുള്ള നിലപാടും തീർപ്പുകളും മുന്നിൽ
നിർത്തികൊണ്ട് അന്വേഷിക്കുന്ന പുസ്തകമാണ് അഡ്വ. വി എൻ ഹരിദാസിന്റെ ‘ഭരണഘടന
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’. വെറുമൊരു
പൊതുവിജ്ഞാനഗ്രന്ഥമല്ല. ഭരണഘടനയുടെ പ്രസക്തിയും പ്രാധാന്യവും കാലിക
സാഹചര്യങ്ങളിൽ അന്വേഷിക്കുന്ന ഗവേഷണ സ്വഭാവമുള്ള രചനയാണ്. വായിച്ചു
മാറ്റിവയ്ക്കാവുന്നതല്ല. ഇടയ്ക്ക് എടുത്തു മറിച്ചു നോക്കേണ്ടതായ
പുസ്തകമാണ്.</p>
<p>1950
മുതൽ 2019 വരെയുള്ള കാലയളവിലെ പ്രധാന വിധിന്യായങ്ങൾ പരിശോധിച്ച് അവയോട്
ബന്ധമുള്ള ഭരണഘടനാ അനുച്ഛേദങ്ങളെപ്പറ്റി ആലോചിക്കുകയാണ് ഹരിദാസ്
ചെയ്യുന്നത്. പൗരത്വം, സ്വാതന്ത്ര്യം, മതേതരത്വം, ജീവിക്കാനുള്ള അവകാശം,
നീതിന്യായസംവിധാനം, ജമ്മു കാശ്മീർ സ്വയം ഭരണ പദവി എന്നിങ്ങനെ ആറ്
അദ്ധ്യായങ്ങളിലായി, ഭരണഘടനാമൂല്യങ്ങളുമായി ബന്ധപ്പെട്ട കോടതി കേസുകളുടെയും
വിചാരണകളുടെയും വിധിതീർപ്പുകളുടെയും വിശദാംശങ്ങളിൽ ഇന്ത്യയുടെ ഭൂതവും
വർത്തമാനവും ഉണ്ട്. ആമുഖമായി പ്രസക്തമായ ഭരണഘടനാഭാഗങ്ങൾ റഫറൻസിനായി
കൊടുത്തുകൊണ്ട്, ഈ അദ്ധ്യായങ്ങൾക്കുള്ളിൽ സമത്വം, ലിംഗനീതി, ജാതിസംവരണം,
അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, ഇന്ത്യൻ മതനിരപേക്ഷത,
ന്യൂനപക്ഷാവകാശങ്ങൾ, ഏകീകൃതവ്യക്തിനിയയമം, ജീവിക്കാനുള്ള അവകാശം, ദയാവധം,
പരിസ്ഥിതി സംരക്ഷണം, അടിയന്തിരാവസ്ഥ, കരുതൽ തടവു നിയമങ്ങൾ, മൗലികാവകാശങ്ങൾ
തുടങ്ങിയ വിഷയങ്ങളെപ്പറ്റി, അവയെ മുൻ നിർത്തിയുണ്ടായ കേസുകളുടെയും
വിധിന്യായങ്ങളുടെയും പശ്ചാത്തലത്തിൽ സ്വന്തം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും
കൂട്ടിച്ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.</p>
<p>അതിവിശദമായ ചർച്ചയ്ക്കു ശേഷം പുസ്തകത്തിന്റെ ഉപസംഹാരത്തിൽ ഹരിദാസ് എഴുതുന്നു :<br />
ഇന്ത്യൻ ഭരണഘടന ചെയ്യാൻ ശ്രമിച്ചത് രണ്ടു കാര്യങ്ങളാണ്. 1. കൊളോണീയൽ
ബ്രിട്ടീഷ് പ്രജകളിൽനിന്ന് സ്വതന്ത്രജനാധിപത്യപൗരന്മാരെ വാർത്തെടുക്കുക. 2.
ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക സാംസ്കാരിക ബന്ധങ്ങളിലെ ഉച്ചനീചത്വങ്ങളെ
ഇല്ലാതാക്കാൻ ശ്രമിക്കുക.<br />
ആദ്യത്തെ കാര്യത്തിൽ ഏറെക്കുറേ വിജയിച്ചു, രണ്ടാമത്തേതിൽ ഒറ്റപ്പെട്ട
ചലനങ്ങൾ ഉണ്ടായി എന്നല്ലാതെ കാര്യമായ പുരോഗതിയുണ്ടായില്ല. ഫലത്തിൽ രണ്ടും
ഇപ്പോഴും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. ഇവയെ എങ്ങനെ തരണം
ചെയ്യുന്നു എന്നതിനെ ആസ്പദമാക്കിയാണ് രാജ്യത്തിന്റെ ഭാവി.</p>
<p>സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിയുമ്പോൾ പൗരത്വബിലിലൂടെ പഴയ ബ്രിട്ടീഷ്
കോളോണിയൽ യുക്തിയിലേക്ക് നാം തിരിച്ചെത്തുന്നു. കുറച്ചുപേർ ആനുകൂല്യം
ഉള്ളവരാകുന്നു. മറ്റു കുറച്ചുപേർ വിദേശ വേരുകളുള്ള രണ്ടാം തരം പൗരരാകുന്നു.
ലിംഗനീതിയുടെ കാര്യത്തിൽ ഷബാനു കേസിൽ സുപ്രീം കോടതിയെടുത്ത നിലപാടിനു നേരെ
വിരുദ്ധമാണ് മേറി റോയി കേസിൽ എടുത്തത്. ആദ്യത്തേതിൽ കോടതി മത
നിയമങ്ങളിലേക്കും തത്ത്വങ്ങളിലേക്കും തിരിഞ്ഞു മേരി റോയിയുടെ കാര്യത്തിൽ
വ്യക്തിനിയമങ്ങളെ റദ്ദാക്കി ഇന്ത്യൻ പിന്തുടർച്ചാവകാശം മതനിരപേക്ഷമായി
ബാധകമാക്കി. തനിക്കർഹതപ്പെട്ട പൈതൃകസ്വത്ത് അവർ നേടിയെടുത്തു. എന്നാൽ
അതുകൊണ്ട് ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിലെ സ്ത്രീ വിവേചനങ്ങൾ
പരിഹരിക്കപ്പെട്ടു എന്നർത്ഥമില്ലെന്ന് പറയുന്നതിനു കാരണം അവിടെ നടന്നതും
ഭരണഘടനാ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയായിരുന്നില്ലെന്ന കാര്യം
വ്യക്തമാക്കിക്കൊണ്ടാണ്.</p>
<p>ഇതേ ആശയക്കുഴപ്പം മറ്റൊരു തരത്തിൽ മതേതരത്വങ്ങളുടെ കാര്യത്തിലും
കോടതികളിൽ കടന്നു വരുന്നു. മതസംഘടനകളും രാഷ്ട്രീയ താത്പര്യങ്ങളും
നിർമ്മിച്ചെടുക്കുന്ന മതപൊരരൂപങ്ങൾക്കു പുറമേ കോടതിവിധികൾ
നിർമ്മിച്ചെടുക്കുന്ന മതവുമുണ്ടെന്ന് ഹരിദാസ് വ്യക്തമാക്കുന്നു. ഒരു
വ്യക്തിയെ ആരാധനാലയത്തിൽ കയറുന്നതിൽനിന്നു വിലക്കുന്നത് ആ മതവിഭാഗത്തിന്റെ
സവിശേഷാധികാരത്തിൽപ്പെട്ടകാര്യമാണോ എന്ന് ശ്രീ വെങ്കിടരമണ ദേവരൂ – മൈസൂർ
സംസ്ഥാനം എന്ന 1958 ലെ കേസ് ഒരു തീർപ്പിലെത്തിയിരുന്നു. അതനുസരിച്ച് ഒരു
വിഭാഗം അവകാശപ്പെടുന്ന മതാചാരം അനുപേക്ഷണീയമായ ആചാരമാണോ എന്ന്
തീരുമാനിക്കാനുള്ള അവകാശം കോടതികൾക്കായി. ഇത് കേസുകളുടെ പെരുപ്പം
സൃഷ്ടിച്ചു. ബ്രാഹ്മണരല്ലാത്തവർക്ക് പൂജ ചെയ്യാനുള്ള അധികാരവും
കോടതിതീർപ്പാണ്. ശബരിമല വിധിന്യായത്തിൽ എത്തിയപ്പോൾ മതതത്ത്വങ്ങളുടെ
വെളിച്ചത്തിൽ നിന്നു മാറ്റി വിചാരണ ഭരനഘടനാതത്ത്വങ്ങളുടെ
അടിസ്ഥാനത്തിലാക്കി. പൊതുസ്ഥലത്ത് പ്രവേശനം വിലക്കുന്നത് ഭരണഘടനയനുസരിച്ച്
പൗരാവകാശലംഘനമാണ്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ വിലക്കുന്നത് ‘യഥാർത്ഥ
മതസങ്കല്പത്തിനു’ വിരുദ്ധമാണെന്ന് വിധിച്ചിരുന്നെങ്കിൽ ഇത്രയും അലോസരം
ഉണ്ടാകുമായിരുന്നില്ലെന്നാണ് ഹരിദാസ് പറയുന്നത്. ആചാരം, മതം, മതനിരപേക്ഷത
തുടങ്ങിയവയെ പുനർനിർവചിക്കുക എന്ന വഴിയാണ് മുന്നിലുള്ളതെന്ന് അദ്ദേഹം
കൂട്ടിച്ചേർക്കുന്നു.</p>
<p>ജമ്മു കാശ്മീർ ഭരണഘടനയുടെ അടിത്തറ ഇളക്കിമാറ്റിയ ഉത്തരവുകളെപ്പറ്റിയുള്ള
വിശദീകരണം തന്നെ അതിനുള്ള തെളിവ്. അനുച്ഛേദങ്ങളിൽ വരുത്തിയ തിരുത്തും
കൂട്ടിച്ചേർപ്പും കാരണം നിയമവാഴ്ചകളെ ലംഘിക്കുകയും ഭരണഘടനയെതന്നെ
അപ്രസക്തമാക്കുകയും ചെയ്യുന്ന കീഴ്വഴക്കം ഇതുവഴി സൃഷ്ടിക്കപ്പെടാമെന്ന
ഭീഷണിയെ ആ ഭാഗം മുന്നിൽ കൊണ്ടുവരുന്നു. ഭരണഘടനാഭേദഗതിക്ക് വിശദമായ പ്രക്രിയ
ഭരണഘടനയുടെ 368-ആം അനുച്ഛേദം നിർദ്ദേശിക്കുന്നുണ്ട്. അതൊന്നും കൂടാതെ
രാഷ്ട്രപതിയുടെ വിജ്ഞാപനം വഴി പുതിയ ഒരു ഉപഅനുച്ഛേദം കൂട്ടിച്ചേർക്കാൻ
കഴിയുന്നത് സുപ്രീം കോടതിയും ശരിവച്ചാൽ (നിലവിൽ അയഞ്ഞ സമീപനമാണ് സുപ്രീം
കോടതിയുടെ ഭാഗത്തുനിന്നുണ്ടായതത്രേ) ജനാധിപത്യമൂല്യങ്ങളെ ഇല്ലാതാക്കാൻ
പാർലമെന്ററി ജനാധിപത്യം തന്നെ വഴിയൊരുക്കുന്ന വിചിത്രമായ അവസ്ഥയായിരിക്കും
ഉണ്ടാകാൻ പോകുന്നത്.</p>
<p>ഹരീഷിന്റെ മീശയുടെയും പെരുമാൾ മുരുകന്റെ മാതോരുപാകന്റെയും കാര്യത്തിൽ
കോടതികൾ മനുഷ്യരുടെ അഭിപ്രായ-ആവിഷ്കാരസ്വാതന്ത്ര്യങ്ങൾക്കൊപ്പമാണ് നിന്നത്.
സർഗാത്മക സൃഷ്ടികൾക്കെതിരെ പരാതിയുമായി പോകുന്ന മനുഷ്യർ വ്യവസ്ഥയുമായി
ഒട്ടി നിൽക്കാൻ ആഗ്രഹിക്കുന്ന യാഥാസ്ഥിതികരാണെന്ന കാര്യത്തിൽ ഒരു സംശയവും
വേണ്ട. നിലനിൽക്കുന്ന വ്യവസ്ഥയെ പരിക്കുകൂടാതെ സംരക്ഷിക്കാൻ
ബാധ്യസ്ഥരാണെന്ന ആൾക്കൂട്ടമനോഭാവമാന് അവരെ ഭരിക്കുന്നത് കോടതിപോലെയുള്ള
സ്ഥാപനങ്ങളിൽനിന്നു വരുന്ന ശാസനാപരമായ എതിർശബ്ദങ്ങൾ അവരെ രണ്ടു മടങ്ങ്
നിശ്ശബ്ദരാക്കും. അതുകൊണ്ട് ഇത്തരക്കാരുടെ കാര്യത്തിൽ ജോലി എളുപ്പമാണ്.
നിർഭാഗ്യവശാൽ ആൾക്കൂട്ടത്തെ പ്രതിനിധീകരിക്കുന്ന ഈ മനുഷ്യർക്ക്
ഭരണകൂടസ്ഥാപനങ്ങൾവഴി പ്രാധാന്യം ലഭിക്കുകയാണ് ചെയ്യുന്നത്. വെണ്ടി
ഡോണിങറുടെ പുസ്തകം പെൻഗ്വിൻ പിൻവലിച്ചതോർക്കുക. മീശ പ്രസിദ്ധീകരിച്ചിട്ടും
മാതോരുപാകൻ ധാരാളം കോപ്പികൾ വിറ്റഴിഞ്ഞിട്ടും ഒരു സാമുദായിക പ്രശ്നവും
ഉണ്ടായില്ല. കുത്തിത്തിരിപ്പുകൾക്കുള്ള നല്ല മറുപടിയാകാൻ കോടതിവിധികൾക്കു
കഴിയുമെന്നിരിക്കേ പലപ്പോഴും ആശാവഹമായ രീതിയിലല്ല വിധികൾ
പോകുന്നതെന്നുള്ളതാണ് ആശങ്കാജനകം. നിർഭയമായ അന്തരീക്ഷത്തിൽ സർഗവൃത്തികൾ
നടത്താനുള്ള സാഹചര്യത്തെപ്പറ്റിയാലോചിച്ചാൽ നിരാശ ഫലമായിത്തീരുന്നത്
അതുകൊണ്ടാണ്. എം എഫ് ഹുസ്സൈനു രാജ്യം വിടേണ്ടതായി വന്നതും തസ്ലീമ നസ്രീന്
ഭീഷണികൾ ഉണ്ടായതും ഹരിദാസ് എടുത്തു പറയുന്നുണ്ട്. ആൾക്കൂട്ടഭീഷണിയിലൂടെയും
അക്രമത്തിലൂടെയും വിയോജിപ്പിന്റെ സ്വരം ഉയർത്തുന്നവരെ സ്വയം സെൻസർഷിപ്പിനും
നിയന്ത്രണത്തിനും വിധേയരാക്കുക എന്ന തന്ത്രം പല നിലയിൽ വിജയകരമായി ഇവിടെ
നടപ്പിലാക്കി വരുന്നുമുണ്ട്.</p>
<p>കോടതിയലക്ഷ്യത്തെപ്പറ്റിയുള്ള ഭാഗവും അതുപോലെ പ്രധാനപ്പെട്ടതാണ്.
ഫ്രാങ്കോ കേസിനെ തുടർന്ന് വ്യാപകമായി വാട്സാപ്പു വഴിയും മറ്റും
അതിശയോക്തിപരമായി പ്രചരിച്ച ഇം എം എസിനെപ്പറ്റിയുള്ള വിവരമുണ്ട്. അതിന്റെ
യഥാർത്ഥ വസ്തുത പുസ്തകത്തിലുണ്ട്. 1967 ൽ നടന്ന പത്രസമ്മേളനത്തിൽ കോടതികൾ
അധീശത്വത്തിന്റെ ഉപകരണമാണെന്നും വർഗതാത്പര്യങ്ങളിൽനിന്ന് അവ
മുക്തമല്ലെന്നും പറഞ്ഞതിന് ഹൈക്കോടതി ഒരു മാസത്തെ തടവിനും 100 രൂപ
പിഴയ്ക്കും ശിക്ഷിക്കുകയായിരുന്നു. സുപ്രീം കോടതിയിൽ വി കെ കൃഷ്ണമേനോനാണ് ഇ
എം എസിനു വേണ്ടി ഹാജരായത്. മാർക്സ്, എംഗൽസ്, ലെനിൻ എന്നിവരുടെ പാഠങ്ങളിൽ ഇ
എം എസിനുള്ള ‘അജ്ഞത’ കോടതിക്കു ബോധ്യപ്പെടുകയും ബഹുജനങ്ങളെ അതറിയിക്കാൻ
പ്രതീകാത്മകമായി ശിക്ഷ- 50 രൂപ പിഴ മതിയെന്നു വയ്ക്കുകയുമാണ്
പിന്നീടുണ്ടായത്. സ്വാഭാവിക നീതിയുടെ ലംഘനം എന്നു പറയാവുന്ന ഒരവസ്ഥ
കോടതിയലക്ഷ്യകേസുകളിലുണ്ട്. സംശയാതീതമായി കുറ്റം തെളിയേണ്ടതില്ല, മാനസിക
പ്രേരണ തെളിയിക്കേണ്ടതില്ല. മാനസികപ്രേരണയില്ലാത്തതുകൊണ്ട് പ്രതിരോധവും
കുറ്റാരോപിതനു സാധ്യമല്ല. കുറ്റമാണോ അല്ലയോ എന്നു തീരുമാനിക്കാനുള്ള
അധികാരം കോടതിക്കുമാത്രമാണ്. കോടതിയലക്ഷ്യ കുറ്റം ക്രിമിനലുമാണ്. പഴയകാല
ഭരണാധികാരികളുടെ അനിഷേധ്യമായ പ്രാമാണിത്തത്തിന്റെ ഘടനയാണ് ചോദ്യം ചെയ്യാൻ
പാടില്ലാത്ത നീതി പീഠം എന്ന സങ്കല്പത്തിലുള്ളത്. എങ്ങനെയാണ് മാറിയകാലത്തിൽ
കോടതികൾ അവയുടെ അന്തസ്സും മാന്യതയും നിലനിർത്തേണ്ടത് എന്ന ചോദ്യം
പ്രധാനപ്പെട്ടതാണ്. തിരുവായ്ക്ക് എതിർവായില്ലാത്ത ബലപ്രയോഗ
ശിക്ഷണങ്ങളിലൂടെയാണോ? വിമർശനങ്ങളെയും സ്വാംശീകരിച്ചും തെറ്റുകൾ വീണ്ടു
വിചാരത്തിനു വിധേയമാക്കിയുമുള്ള കാലോചിതമായ പരിഷ്കാരങ്ങളിലൂടെയാണോ? കാലിക
വിധികളുടെ പശ്ചാത്തലത്തിൽ കാര്യമായി ആലോചിക്കാവുന്ന വിഷയമാണ്.</p>
<p>എടുത്തെഴുതാനാണെങ്കിൽ പുസ്തകം മുഴുവനായി എടുത്തു ചേർക്കണം. സാംസ്കാരിക
ജീവിതത്തിന്റെ രേഖകൾ എന്ന നിലയ്ക്ക് സാഹിത്യത്തിന്റെ വായന മറ്റൊരു
കാര്യമാണ്. ആ പതിവിൽനിന്ന് മാറി നിൽക്കുമ്പോൾ എട്ടുന്നത് മറ്റൊരു യഥാതഥമായ
ലോകത്താണ്. സംഗ്രഹിച്ചതും കാര്യമാത്രപ്രസക്തവുമാണ് ഹരിദാസിന്റെ ഭാഷ.
കോടതിഭാഷപോലെ വ്യക്തവും ശക്തവുമായ ഭാഷാരീതി ! അർത്ഥവ്യക്തതയില്ലായ്മയോ
ആശയക്കുഴപ്പമോ ഇല്ല. ഹരിദാസ് പ്രയോഗിക്കുന്നിടത്തുനിന്നും ഉദാഹരണങ്ങൾ
സന്ദർഭം മാറി അർത്ഥം നിർമ്മിക്കും എന്ന പ്രത്യേകതയും ഉണ്ട്. സ്വാഭാവികം.</p>
<p>അതിനേക്കാൾ പ്രധാനം, ഭരണഘടനയുടെ ബലത്തിൽ വാദങ്ങൾക്കുവേണ്ടിയെങ്കിലും
നമ്മൾ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തെ ഏതൊക്കെയോ നിലയിൽ
പ്രശ്നാത്മകമാക്കുന്നുണ്ട്, ഈ പുസ്തകത്തിലെ ഉദാഹരണങ്ങൾ എന്നതാണ്.
ഇന്ത്യയിലെ ഒരു സാധാരണ വ്യക്തിയുടെ (സാമാന്യമാതൃകയായി ഉച്ചരിക്കപ്പെടുന്ന
നിമിഷം റദ്ദായി പോകുന്നതാണ് ‘സാധാരണ വ്യക്തി’ എന്ന ഉദാഹരണം. ഇക്കാലത്ത്
പ്രത്യേകിച്ച്. പലതരം മുൻഗണന- അവഗണനാക്രമത്തിലാണ് ശരാശരി ജീവിതങ്ങളുടെ
ഗതാഗതം എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.) ആത്മവീര്യത്തെ
സംരക്ഷിക്കാനും പ്രതിഫലിപ്പിക്കാനും എത്രത്തോളം ശേഷി ഇപ്പോഴും
അവശേഷിപ്പിക്കുന്നുണ്ട് ഭരണഘടനയുടെ പ്രയോഗസന്ദർഭ ചരിത്രങ്ങൾ എന്ന പ്രശ്നം
രൂക്ഷമായിത്തന്നെ വായിച്ചു കഴിയുമ്പോൾ മുന്നിൽ ഉയർന്നുവരാതിരിക്കില്ല.
രാഷ്ട്രീയജീവിതത്തിലെ സന്ദിഗ്ദ്ധതകളെ വ്യത്യസ്തനിലയിൽ അഭിസംബോധന ചെയ്യുക
എന്നുവച്ചാൽ തീർത്തും ആശാവഹമല്ലാതെ നമ്മളെ മാറ്റി വരയ്ക്കുന്നതിനെ
നോക്കിയിരിക്കുക എന്നാണ് അർത്ഥം. അതുകൊണ്ടും കൂടിയാണ് മുകളിൽ പറഞ്ഞത്, ഈ
പുസ്തകം വായിച്ചു മാറ്റി വയ്ക്കാനുള്ളതല്ലെന്ന്.</p><p style="text-align: right;">(ഡി സി ബുക്സ്.കൊം) <br /></p><p> </p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-46068534064895262212021-12-31T23:37:00.003+05:302021-12-31T23:37:22.673+05:30ചലച്ചിത്രങ്ങളുടെ സാഹിത്യം<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEiVBhu_QXRRAp1AfjpckhTQ-pF-E4_7UvvIphzNSdBKRjkmGDKcCa40wU9i0V_3OLB4dBGKST47tOsd6yVUxxVUJpUBSm_cCGEgeXWTmGOyB4eCv0EUel6a9XP0KLh632_9blgCKx-am5INWL6iSrKxLpTyKFt7dkdYjIaby3B8nyE__7E1560M9vOe=s503" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="503" data-original-width="232" height="320" src="https://blogger.googleusercontent.com/img/a/AVvXsEiVBhu_QXRRAp1AfjpckhTQ-pF-E4_7UvvIphzNSdBKRjkmGDKcCa40wU9i0V_3OLB4dBGKST47tOsd6yVUxxVUJpUBSm_cCGEgeXWTmGOyB4eCv0EUel6a9XP0KLh632_9blgCKx-am5INWL6iSrKxLpTyKFt7dkdYjIaby3B8nyE__7E1560M9vOe=s320" width="148" /></a></div><br /> കെ എസ് സേതുമാധവനെ സിനിമാ സംവിധായകനാക്കി മാറ്റുന്നതിൽ ഒ വി വിജയനും കാഴ്ചപ്പാട് രൂപീകരിക്കുന്നതിൽ എ ജെ ക്രോണിനും അജ്ഞാതമായൊരു നിയോഗമുണ്ടായിരുന്നു. - എന്നു പറയുന്നത് മറ്റാരുമല്ല കെ എസ് തന്നെയാണ്.<br /><br />മദിരാശി പ്രസിഡൻസി കോളേജിലെ ബി എസ്.സി പഠനകാലത്ത്, എ ജെ ക്രോണിന്റെ കൃതിയെ അവലംബമാക്കി ജോൺ എം സ്റ്റാൾ സംവിധാനം ചെയ്ത ‘ദ കീസ് ഓഫ് ദ കിങ്ഡം’ (1944) എന്ന സിനിമ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കണ്ടതാണ് കെ എസ് സേതുമാധവന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ സംഭവം. കുട്ടിക്കാലത്ത് കണ്ട ഒന്നു രണ്ടു സന്മാർഗ ചിത്രങ്ങളല്ലാതെ സിനിമ കാണുക അദ്ദേഹത്തിനു ഇഷ്ടമായിരുന്നില്ല. എട്ടു വയസ്സിൽ അച്ഛൻ മരിച്ചുപോയ അദ്ദേഹത്തെ, അമ്മയുടെ അനുസരണയുള്ള മകനാക്കിമാറ്റാൻ ഈ സിനിമകൾ സഹായിച്ചു എന്നതാണ് അവ കൊണ്ട് ഉണ്ടായ ഗുണം എന്ന് അദ്ദേഹം പിന്നീട് തിരിച്ചറിയുന്നുണ്ട്. പക്ഷേ ഈ ഇംഗ്ലീഷ് സിനിമ നോവൽ തേടിപ്പിടിച്ചു വായിക്കാൻ പ്രേരിപ്പിച്ചു എന്നു മാത്രമല്ല, സാഹിത്യത്തെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ കാണാനും പുസ്തകങ്ങൾ വായിക്കാനുമുള്ള ആവശം ഉണ്ടാക്കുകയും ചെയ്തു. അവിടെനിന്നാണ് തന്റെ വഴി സിനിമയുടേതാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. ഇന്നാലോചിക്കുമ്പോൾ അതുമാത്രമല്ല സാഹിത്യത്തിന്റെ ശക്തമായ അടിത്തറ തന്റെ ചലച്ചിത്രത്തിന്റെയും ശക്തി എന്നുഉറച്ച് വിശ്വസിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ശക്തിയും മുതിർന്നശേഷമുള്ള ആദ്യത്തെ സിനിമാനുഭവമാണ്. <br /><br />മദിരാശിയിലെ ഹോസ്റ്റലിൽ കൂടെ താമസിച്ചിരുന്ന, ഫിലിം ഇസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കൂട്ടുകാർ നൽകിയ സാങ്കേതിക പുസ്തകങ്ങളെല്ലാം വായിച്ചു സിനിമയെപ്പറ്റി ആധികാരികമായ അറിവെല്ലാം നേടിയെങ്കിലും മദിരാശിയിലെ സ്റ്റൂഡിയോകളിൽ ചെന്ന് സംവിധായകരെ കാണാനോ അവിടങ്ങളിൽ കയറിപ്പറ്റാനോ സാധിക്കാതെ കുറേ നാൾ നടന്ന് നിരാശനായി പാലക്കാട്ട് മടങ്ങിയെത്തി എം എ യ്ക്കു ചേരാമെന്നു വിചാരിച്ചു കഴിയുമ്പോൾ ഒരു ദിവസം ചാറ്റൽ മഴ നനഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ഒ വി വിജയന്റെ കൂട്ടുകാരിലൊരാളാണ് പോലീസ് ഓഫീസറായ പിതാവിനോട് പറഞ്ഞ് സേതുമാധവന് ചലച്ചിത്രരംഗത്തേയ്ക്കുള്ള പ്രവേശനം സുഗമമാക്കിക്കൊടുത്തത്. സംവിധായകനും ഛായാഗ്രാഹകനുമായ കെ രാമനാഥിന്റെ കൂടെ സഹായി ചേരാം എന്ന തീരുമാനം സ്വയം എടുത്തതാണ്. <br /><br /> കെ എസ് സിനിമാജീവിതം തുടങ്ങുന്ന വർഷമാണ് മലയാള സിനിമ സിനിമയ്ക്ക് പ്രായപൂർത്തിയാവുന്നത്. വൻ ഹിറ്റായ ജീവിതനൗകയെന്ന ചിത്രം പുറത്തിറങ്ങിയ വർഷമാണത്. വ്യവസായം എന്ന നിലയിൽ മലയാള സിനിമ കാലുറപ്പിച്ചത് അതോടുകൂടിയാണ്. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചിത്രം, ഭാഷവച്ചു നോക്കിയാൽ, ആദ്യത്തെ മലയാള ചിത്രം ബാലൻ നിർമ്മിച്ച ടി ആർ സുന്ദരം എന്ന തിരുച്ചെങ്കോട് രാമലിംഗം സുന്ദര മുതലിയാരുടെ മോഡേൺ തിയേറ്റേഴ്സിലായിരുന്നു സേതുമാധവൻ ജോലി ചെയ്തു തുടങ്ങിയത്. മലയാളത്തിലെ ആദ്യ വർണ്ണ ചിത്രം കണ്ടം വച്ച കോട്ട് സംവിധാനം ചെയ്യേണ്ടിയിരുന്നത് സേതുമാധവനായിരുന്നു. ഇരട്ടിച്ചെലവു വരുന്ന കളർചിത്രം ഒരേയൊരു ശ്രീലങ്കൻ പടം മാത്രം ചെയ്തിട്ടുള്ള പുതുമുഖത്തെ ഏൽപ്പിച്ചാൽ പൊളിഞ്ഞുപോകില്ലേ എന്ന് നിർമ്മാതാവിനു വൈകിയുദിച്ച അതിബുദ്ധികൊണ്ട് ചുണ്ടിനും കപ്പിനുമിടയിൽ വഴുതി പോയതാണ്. <br /><br />സേതുമാധവൻ ആദ്യമായി സംവിധാനം ചെയ്ത മലയാളചിത്രം ജ്ഞാനസുന്ദരിയെപ്പറ്റിയും നല്ല അഭിപ്രായമില്ല. തമിഴിന്റെ റീമേക്കായ ഭക്തി പടമായിരുന്നു സംഭവം. മലയാള തനിമ മലയാള സിനിമകളിലില്ലെന്ന് കുറ്റം പറഞ്ഞുകൊണ്ടിരുന്ന നിരൂപകർക്കാർക്കും അതിഷ്ടമായി കാണാൻ സാധ്യതയില്ല. താൻ റിവ്യൂ എഴുതാത്ത ചിത്രങ്ങളുടെ കൂട്ടത്തിൽ പോലും ജ്ഞാനസുന്ദരിയുടെ പേരു സിനിക്ക് പരാമർശിക്കുന്നില്ല. രണ്ടാമത്തെ മലയാള ചിത്രം ‘കണ്ണും കരളും’ തൊട്ട് കഥ മാറി. അക്കാലത്തെ പതിവു രീതികൾ - പ്രേമം, യുഗ്മഗാനം - എല്ലാം ഒഴിവാക്കി. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി. യേശുദാസിന്റെയും കമൽ ഹാസന്റെയും രണ്ടാമത്തെ ചിത്രമായിരുന്നു. പാതൈ തെരിയുതു പാർ കഴിഞ്ഞുള്ള സിനിമ എന്ന നിലയിൽ എം ബി ശ്രീനിവാസന്റെയും രണ്ടാമത്തെ ചിത്രമായിരുന്നു കണ്ണും കരളുമെന്നു പറയാം. യേശുദാസ് ആദ്യമായി ഒറ്റയ്ക്ക് പാടിയ (സോളോ) സിനിമയും അതുതന്നെ. ‘കണ്ണും കരളും’ പ്രിവ്യൂ കണ്ടവർ ചിത്രത്തിനു ആളുകേറില്ലെന്നു വിധിയെഴുതിയെങ്കിലും കൊച്ചിയിൽ മാത്രം നൂറു ദിവസം ഓടി. <br /><br />സിനിമ - സാഹിത്യം എന്ന വിഷയത്തിലേക്ക് വരാം. ജ്ഞാനസുന്ദരിക്കു ശേഷം മലയാള സിനിമകളിൽ സേതുമാധവൻ എഴുത്തുകാരെ സഹകരിപ്പിച്ചിരുന്നു. ( അവരോടുള്ള ബഹുമാനം പ്രത്യേകിച്ചും കെ ടി മുഹമ്മദിനോടുള്ളത് അദ്ദേഹം പി സക്കീർ ഹുസൈൻ നടത്തിയ അഭിമുഖത്തിൽ എടുത്തുപറയുന്നുണ്ട്. (തിരയും കാലവും, സംഭാഷണം/എഴുത്ത് -സക്കീർ ഹുസൈൻ, ഗ്രീൻ ബുക്സ്) <br /><br />കണ്ണും കരളും, അന്ന, കടൽപ്പാലം, അച്ഛനും ബാപ്പയും (കെ ടി മുഹമ്മദ്)<br />സുശീല, നിത്യ കന്യക (പൊൻകുന്നം വർക്കി)<br />കൂട്ടുകുടുംബം (തോപ്പിൽ ഭാസി)<br />ഓമനക്കുട്ടൻ, അനുഭവങ്ങൾ പാളിച്ചകൾ, ചുക്ക് ( തകഴി)<br />ഓടയിൽനിന്ന്, റൗഡി , ആദ്യത്തെ കഥ, (കേശവ ദേവ്)<br />സ്ഥാനാർത്ഥി സാറാമ്മ, ലൈൻ ബസ്, അഴകുള്ള സെലീന (മുട്ടത്തു വർക്കി)<br />അർച്ചന (സി എൻ ശ്രീകണ്ഠൻ നായർ)<br />യക്ഷി ( മലയാറ്റൂർ രാമകൃഷ്ണൻ)<br />വാഴ്വേ മായം, തെറ്റ് (അയ്യനേത്ത്)<br />മിണ്ടാപ്പെണ്ണ് (ഉറൂബ്)<br />അരനാഴികനേരം, പണിതീരാത്ത വീട് (പാറപ്പുറം)<br />ദേവി ( കെ സുരേന്ദ്രൻ)<br />കലിയുഗം ( മുണ്ടൂർ സേതുമാധവൻ)<br />കന്യാകുമാരി, ഓപ്പോൾ, വേനൽക്കിനാവുകൾ ( എം ടി വാസുദേവൻ നായർ)<br />ജീവിക്കാൻ മറന്നുപോയ സ്ത്രീ ( വെട്ടൂർ രാമൻ നായർ)<br />അടിമകൾ, ചട്ടക്കാരി (പമ്മൻ)<br />നക്ഷ്ത്രങ്ങളേ കാവൽ (പി പത്മരാജൻ)<br />അവിടത്തെ പോലെ ഇവിടെയും (സി രാധാകൃഷ്ണൻ)<br /><br />സാഹിത്യവും ചലച്ചിത്രവും വ്യത്യസ്തമായ ചിഹ്നവ്യവസ്ഥകളാണെങ്കിൽപോലും അതൊന്നും അറിയാത്ത സാധാരണ പ്രേക്ഷകരാരും സാഹിത്യകൃതികളെ സേതുമാധവൻ ചീത്തയാക്കിയെന്നു പറയില്ല. ചലച്ചിത്രം ആത്യന്തികമായി ജനങ്ങളുടേതാണ്. ഓടയിൽനിന്ന്, ചട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴിക നേരം തുടങ്ങിയവയ്ക്ക് ചലച്ചിത്രങ്ങളിലൂടെ കിട്ടിയ ജനകീയമായ ഉയരം മറ്റൊരു വിഷയവുമാണ്. നമ്മുടെ കണക്കിൽ നോക്കിയാൽ ഒരു സിനിമയുടെ (‘ദ കീസ് ഓഫ് ദ കിങ്ഡം’) കോളേജു പഠനകാലത്തെ അതിസാധാരണമായ ഒരു കാഴ്ചാ അനുഭവം. പക്ഷേ അത് വീക്ഷണവും വഴിത്താരയുമായി എങ്ങനെ മാറി മറിയുന്നു എന്ന് കെ എസിനെ വച്ച് മലയാളചലച്ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ആലോചിക്കുന്നത് കൗതുകകരമാണ്... <br /> ഇതിനൊരു അനുബന്ധം കൂടിയുണ്ട് :<br /><br />യാഥാർത്ഥ്യത്തിന്റെ നാല് മുഖങ്ങൾ എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിസാർ അഹമ്മദ് മലയാളചലച്ചിത്ര ചരിത്രത്തെ മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളായി തരം തിരിക്കുന്നു. അവയിൽ ആദ്യത്തേത് ഇതിവൃത്തപ്രധാനമാണ്. അവയിൽ സാഹിത്യപരത മുന്നിൽ നിന്നിരുന്നു. കഥയ്ക്കാണ് പ്രാധാന്യം. സംഭാഷണങ്ങളാണ് ചലച്ചിത്രത്തിന്റെ ഭദ്രത തീരുമാനിച്ചിരുന്നത്. രണ്ടാമത് കുഞ്ചാക്കോ സുബ്രഹ്മണ്യം തുടങ്ങിയവരുടെ രംഗപ്രവേശത്തോടെ സംഭവിച്ച ലഹരി പ്രധാന സിനിമകളാണ്. ഉപഭോക്താക്കളുടെ രുചിയെ യഥേഷ്ടം മാറ്റാമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ‘കച്ചവട സിനിമകളാണ് ഈ വിഭാഗത്തിൽ. മൂന്നാമത്തേത് ചലച്ചിത്രഭാഷയെക്കുറിച്ച് ബോധ്യം വന്നു കഴിഞ്ഞവരുണ്ടാക്കിയ സിനിമകളാണ്. രചനാപ്രധാനം എന്ന നിസാർ അഹമ്മദ് വിളിക്കുന്നു. ഒറ്റനോട്ടത്തിൽ സേതുമാധവന്റെ സിനിമകൾ കഥകളെ ഉപജീവിക്കാൻ വെമ്പിയവയാണ്.. ആദ്യത്തെ വിഭാഗം. അദ്ദേഹത്തിനും മറിച്ചൊരഭിപ്രായം കാണാൻ സാധ്യതയില്ല. പക്ഷേ സൂക്ഷിച്ചു നോക്കിയാൽ മൂന്നിലും ഉൾപ്പെടുത്താവുന്ന ചലച്ചിത്രങ്ങൾ കൂട്ടത്തിലുണ്ട്. പ്രാഗ്രൂപങ്ങളായിരിക്കും. എങ്കിലും അവ സാഹിത്യപ്രധാനം മാത്രമല്ല. <br /><br />കള്ളികൾക്ക് പിടികൊടുക്കാതിരിക്കുക എന്നു പറയുന്നത് സർഗാത്മകതയുടെ ലക്ഷണമാണ്. ഇല്ലേ?<p></p><p style="text-align: right;">(എഫ് ബി) <br /></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-73443754824784811782021-12-21T00:40:00.005+05:302021-12-21T00:40:48.839+05:30ചുരുണ്ട് ചുരുണ്ട് ചുരുണ്ട്<p> <br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgM9OZI_i5ADtcZIR7m1BQmClcj4Xw2Ln6PQgb17u7ONAOPpsyLrmY4vqAGPj7EW2ATTxSI30nx2Ju5OoM-TgzGyd0PQ2oPiN1GQ_216MpIFRoIO6AZda-mSnVBTCFy3SvrSJ4ZbYaMj-ZrjoM9XBrocTgwNKZVHKWAyT3feogHXh47HzdLaeAS6lrM=s800" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="482" data-original-width="800" height="193" src="https://blogger.googleusercontent.com/img/a/AVvXsEgM9OZI_i5ADtcZIR7m1BQmClcj4Xw2Ln6PQgb17u7ONAOPpsyLrmY4vqAGPj7EW2ATTxSI30nx2Ju5OoM-TgzGyd0PQ2oPiN1GQ_216MpIFRoIO6AZda-mSnVBTCFy3SvrSJ4ZbYaMj-ZrjoM9XBrocTgwNKZVHKWAyT3feogHXh47HzdLaeAS6lrM=s320" width="320" /></a></div><br />വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികൾ’, യാതൊരുവിധത്തിലുള്ള അർത്ഥശങ്കയോ ആശയക്കുഴപ്പമോ ഇല്ലാത്തതും നേരെ മട്ടിൽ കാര്യങ്ങൾ പറയുന്നതുമാണ്. ആന്റണിയെന്നും ഷാജീവനെന്നും പേരുമാറ്റി രണ്ടു പോലീസുകാർ ഒരു പിടികിട്ടാപുള്ളിയെ തേടി പോകുന്നതാണ് കഥ. അതിലും ഒരു പാലമുണ്ട്. അതു പക്ഷേ ‘ചുരുളി’യിൽ കാണുമ്പോലെ മുൻപേ നിർമ്മിച്ചു വച്ചിരിക്കുന്നതും ജീർണ്ണാവസ്ഥയിലുള്ളതും കഠോരവുമായ ഒന്നല്ല. ജീപ്പിലെ മര്യാദക്കാരെല്ലാരും ചേർന്ന് റോഡരുകിൽ ചാരിവച്ചിട്ടുള്ള അഞ്ചാറ് ഉരുളന്തടികൾ പൂക്കു പൂക്കെന്ന് തോടിനു കുറുകേ നിരത്തി വച്ചാണ് ജീപ്പിനെ പാലം കടത്തുന്നത്. കടന്നയുടൻ അതെല്ലാം പെറുക്കി ഇരുന്നതു പോലെ അവരു വയ്ക്കുകയും ചെയ്യുന്നു. തോടിനക്കരെ കളിഗെമിനാറ് മറ്റൊരു ലോകമാണെന്നും വേറെ കണക്കുക്കൂട്ടലും സുജായിപ്പും ഉഡായിപ്പുമായി നടക്കുന്ന ഇങ്ങേപ്പുറത്തെ പൂക്കച്ചുളകൾ അത്രയെളുപ്പം കടന്നു വരേണ്ട ഒരു ലാവണമല്ല അതെന്നും അതിസുന്ദരവും ധ്വന്യാത്മകവുമായി കഥാകൃത്ത് സൂചിപ്പിക്കുകയായിരുന്നു അവിടെയെന്നു വ്യക്തം. പാലം നിർമ്മാണവും പൊളിക്കലും കഴിഞ്ഞ് പഴയതുപോലെ വണ്ടിയിലിരിക്കാൻ തള്ളിക്കൊണ്ടു ചെന്ന ആന്റണിയെയാണ് അതുവരെ ഇളിച്ചുകൊണ്ട് കേൾക്കുകമാത്രം ചെയ്തുകൊണ്ടിരുന്ന ജീപ്പു ഡ്രൈവർ തനിനിറം പുറത്തു കാണിച്ചുകൊണ്ട് കണ്ണുപൊട്ടുന്ന തെറി വിളിക്കുന്നത്. അതു ‘ചുരുളി’യിൽ കേട്ടതുപോലെ തന്നെ. അവിടുന്നങ്ങോട്ട് ഭാഷയ്ക്കു വന്ന മാറ്റം കഥാകൃത്ത് വിഭാവന ചെയ്ത സംഗതിയാണ്. അതിനൊന്നും ഒരു കുഴപ്പവും ഇല്ല. <br /><br />നൊറോണയുടെ തൊട്ടപ്പനായാലും ഹരീഷിന്റെ മാവോയിസ്റ്റായാലും വിനോയ് തോമസിന്റെ കളിഗെമിനാറായാലും ചലച്ചിത്രമാകുമ്പോൾ അതിൽ വേറെ ചിലത് കലരുന്നുണ്ട്. തൊട്ടെടുക്കാവുന്നതും പെട്ടെന്നു മനസ്സിലാവുന്നതുമായ സംഗതികളുള്ള കഥകൾ, കഥാകൃത്തുക്കൾ (ഹരീഷ് തിരക്കഥ) തന്നെ മറ്റൊരു ചിഹ്നവ്യവസ്ഥയിലേക്ക് മാറ്റുമ്പോൾ ഉണ്ടാവുന്ന ദുരൂഹത, നിഗൂഢത, മായികത തുടങ്ങിയ ഭാവങ്ങൾ എവിടുന്നു വരുന്നു? <br /><br />രാജകൃഷ്ണന്റെ ‘കാഴ്ചയുടെ അശാന്തി’യെന്ന പുസ്തകത്തിലെ ഒരു ലേഖനത്തിൽ (അർത്ഥസന്ദിഗ്ധതയുടെ കല) റാഷമൺ, നൈഫ് ഇൻ ദ വാട്ടർ, 8 1/2, തുടങ്ങിയ ചലച്ചിത്രങ്ങളുടെ ദുരൂഹമായ അവസാനങ്ങളെ ആലോചനയ്ക്ക് വിഷയമാക്കിയിട്ടുണ്ട്. സംവിധായകന്റെ ദർശനസംബന്ധമായ വ്യക്തതയില്ലായ്മയാണ് ഇത്തരം വിവൃതമായ (ഓപ്പൺ) അവസാനങ്ങൾക്ക് കാരണം എന്നൊരു ആരോപണത്തെക്കുറിച്ച് അതിൽ പറയുന്നു. കഥാപാത്രങ്ങളുടെ ആശയക്കുഴപ്പം അതേ അളവിൽ പ്രേക്ഷകരിലേക്ക് പകരുക എന്ന ഉദ്ദേശ്യംവച്ചും സംവിധായകന് ചലച്ചിത്രത്തിന്റെ അന്ത്യം വ്യക്തമാക്കാതിരിക്കാം. ചിലർ സുനിശ്ചിതമായൊരു അവസാനം തന്റെ ചിത്രത്തിനു വേണ്ടെന്നു വയ്ക്കാറുണ്ട്. അങ്ങനെയും ദുരൂഹത വന്നു കയറാം. ‘മനുഷ്യന്റെ മാനസിക ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചുള്ള ഭയവും ബാഹ്യശക്തികൾ മനുഷ്യരുടെ വിധിയെ രൂപപ്പെടുത്തുന്ന മാർഗങ്ങളെപ്പറ്റിയുള്ള നിലയ്ക്കാത്ത അന്വേഷണവും’ ചേർന്നാണ് ആശയദുരൂഹതയുടെ ഉസ്താദുമാരിൽ ഒരാളായ ഗോദാർദ്ദിന്റെ സിനിമകളുടെ അന്ത്യത്തെ തകിടം മറിക്കുന്നതെന്ന് രാജകൃഷ്ണൻ എഴുതുന്നു. പലപ്പോഴും കൃത്യമായി രൂപപ്പെടുത്തിയ തിരക്കഥയല്ല, ചിത്രീകരണസമയത്തെ മെച്ചപ്പെടുത്തൽ കൊണ്ടുണ്ടായ മാറ്റമാണ് ആ സിനിമകളിലെ അട്ടിമറിയായി നാം കാണുന്നതത്രേ. ഗോദാർദ്ദിൽ അത് ഒരു ശൈലിയാണ്. ഇതൊന്നുമല്ലാതെ, “പടം കാണാൻ കേറുന്ന തൈരുകൾ അവന്റെയൊക്കെ കോഴിത്തലകളിൽ തോന്നും പോലെ വ്യാഖ്യാനിച്ചും തുപ്പിയും വീട്ടിൽ ചെന്ന് മലർന്നു കിടക്കട്ടെ, തക്കാളികൾ ! ” എന്നു സംവിധായകൻ വിചാരിച്ചാൽ അതും കാരണമായി നിലനിൽക്കും. <br /><br />ആദ്യം പറഞ്ഞതെല്ലാം 70 കളിൽ അവസാനിച്ച പ്രതിഭാസങ്ങളാണ്. കുറച്ചു വൈകിയാണെങ്കിലും നമ്മുടെ ആധുനികതയുടെ പ്രത്യേകതകളിൽ ഒന്നായി ഈ ആശയക്കുഴപ്പം സാഹിത്യത്തിലും സ്ഥാനം നേടിയിട്ടുണ്ടായിരുന്നു. പത്മരാജന്റെ കഥകൾ നോക്കുക. ആ തോടും മരത്തടിപ്പാലവും കഴിഞ്ഞാണ് നമ്മൾ മുന്നോട്ടു വന്നത്. തോടിൽക്കൂടി വെള്ളം ഇഷ്ടം പോലെ ഒഴുകി പോവുകയും ചെയ്തു. ഇപ്പോൾ ഉത്തരാധുനികതയും പോസ്റ്റ് മോഡേണിറ്റിയും പോസ്റ്റ് ഹ്യൂമനിസവും ഒക്കെ നടപ്പാണ്. ദൈവം മരിച്ചു എന്നൊക്കെ അന്തരീക്ഷത്തിൽ നോക്കി, സിനിമയിലല്ലാതെ പുതിയ കഥകളിൽ ആരും പറയാറില്ല. <br /><br />മലയാളത്തിൽ ഇപ്പോൾ കഥകളാണൊ സിനിമയാണോ മുകളിൽ എന്ന് തർക്കം നടത്താവുന്നതാണ്. ഒറ്റയടിക്ക് തീരുമാനം ഉറപ്പിച്ചു പറയാനാവില്ല. ഒന്നാലോചിക്കണം. എന്നാൽ മികച്ച പുതിയ കഥകൾ സിനിമയാക്കുമ്പോൾ കഥയോളം ഉയരുന്നില്ല ചലച്ചിത്രങ്ങൾ എന്ന് മുകളിൽ കൊടുത്ത മൂന്നു ഉദാഹരണങ്ങൾവച്ച് ഉറപ്പിച്ചു പറയാം. ( ഇ. മ. യൗ. ഒരു അപവാദമാണ്) കാരണമുണ്ട്. വി രാജകൃഷ്ണൻ ഗൊദാർദ്ദിനെപ്പറ്റി പറഞ്ഞത് വേണമെങ്കിൽ ചുരുളിയിലും ആരോപിക്കാം. കുറേയൊക്കെ യോജിക്കും. പക്ഷേ പ്രശ്നം അവിടെയല്ല. ‘കളിഗെമിനാറിലെ കുറ്റവാളികളിലെ’ പ്രശ്നം ആശയക്കുഴപ്പത്തിന്റെയോ ആത്മീയ ദാരിദ്രത്തിന്റെയോ മാനസിക പ്രതിസന്ധിയുടെയോ അല്ല. കാട്ടിൽ കേറി മ്ലാവിനെ വെടിവച്ചു കൊന്നതും പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതുമായ രണ്ട് കേസിലെ പ്രതിയാണ് മൈലാടും കുറ്റിയിൽ ജോയി. അയാളെ പിടിക്കാൻ കളിഗെമിനാറിലെത്തിയ പോലീസുകാരൻ ഷാജീവൻ ഈ രണ്ടു കുറ്റവും അവിടെ വച്ചു ചെയ്യുകയാണ്. ആരാണ് കുറ്റവാളി, ആരാണ് നിയമപാലകൻ, നിയമവ്യവസ്ഥയുടെ ഉരുളന്തടി പാലം ആരെ കടത്തിവിടാനുള്ളതാണ്? ഇതൊക്കെയാണ് വ്യക്തമായും കഥയുയർത്തുന്ന ചോദ്യം. ഇതു സിനിമയായപ്പോൾ കുറച്ചു മാറ്റങ്ങൾ വന്നു, മാടൻ തലയിലെ കടവത്തിനത്തിരുന്ന് നമ്പൂതിരിയെ വഴിതെറ്റിക്കുന്നു. ഷാജീവൻ വെടിവച്ച് തങ്കന്റെ കാതു തകർക്കുന്നു. അരപ്പട്ട കെട്ടിയ ഗ്രാമത്തിലെന്നപോലെ വരത്തന്മാരെ തടഞ്ഞ തദ്ദേശവാസികളെ വിലക്കി, ആസകലം തളർന്നു കിടക്കുന്ന ജോയി ശിക്ഷ ഏറ്റുവാങ്ങാൻ സന്നദ്ധനാവുന്നു. പക്ഷേ ഇതിനേക്കാളൊക്കെ പ്രധാനം സംവിധായകൻ ഇരുന്നോട്ടെയെന്നു വച്ച് നമ്മുടെ തലയിൽ കേറ്റി വിട്ട മാടനാണ്. <br /><br />കാട്ടിൽ വച്ച് വെടിവച്ചുകൊന്ന കാട്ടാടിനെ പൊക്കിയെടുത്തപ്പോൾ ‘എളി മിന്നിയ’ ആന്റണിയെ തടവി ശരിയാക്കുന്ന പെങ്ങളു തങ്കയും അയാളും തമ്മിലുള്ള, ‘യോദ്ധ‘യിലെ ദുർമന്ത്രവാദ സീനിനെ അനുസ്മരിപ്പിക്കുന്ന മുഖാമുഖ ദൃശ്യവും വിളക്കുകളുടെ വിന്യാസവും അവിടത്തെ സംഭാഷണവും ‘ചുരുളി’യുടെ അതുവരെയുള്ള പരിചരണവുമായി ഒട്ടും ചേർന്നുപോകാത്തതാണ്. അതിനേക്കാൾ മാരകമാണ് തളർന്നു കിടക്കുന്ന ജോയി ജീപ്പിനുള്ളിൽ എഴുന്നേറ്റിരുന്ന് പ്രേതത്തെപോലെ ചിരിക്കുന്നതും സുപ്രസിദ്ധമായ ആ ജീപ്പ് കറങ്ങി തിരിഞ്ഞ് ചന്ദ്രനിലേക്ക് യാത്രയാവുന്നതും. ഈ അർത്ഥസന്ദിഗ്ദ്ധത മുൻ പറഞ്ഞ ചിത്രങ്ങളിലെപോലെ അഗാധമായ ദാർശനികആശയക്കുഴപ്പത്തിൽനിന്നു വരുന്നതല്ല. കഥയെ വിശ്വസിക്കാമെങ്കിൽ ഷാജീവൻ ചെയ്ത രണ്ടു കുറ്റത്തിനും ഒരാശയക്കുഴപ്പവും ഇല്ല. ഉണ്ടായിക്കൂടാ. അതു പ്രശ്നാത്മകമോ പ്രതിസന്ധിഘട്ടമോ അല്ല. ഏതു വീക്ഷണക്കോൺ അവലംബിച്ചാലും അവ കുറ്റങ്ങൾ തന്നെയാണ്. അല്ലെന്നു വിചാരിക്കണമെങ്കിൽ കൂടുതൽ ആഴമുള്ള ന്യായീകരണം സിനിമയ്ക്കുള്ളിൽ ഉണ്ടാവണം. അതില്ല. ഷാജീവനുണ്ടാകുന്ന മാനസിക പരിവർത്തനത്തെ വിചിത്രമായ ശബ്ദത്തിലൂടെയും അതിലും വിചിത്രമായ കാഴ്ചകളിലൂടെയും അന്യഥാ സാക്ഷാത്കരിക്കാൻ സംവിധായകൻ വെറുതേ യത്നിച്ചിട്ടുമുണ്ട്. ആ നിലയ്ക്ക് അവസാനത്തെ മായാപ്രപഞ്ച നിർമ്മിതി ഒരു വച്ചുകെട്ടും വ്യക്തമായൊരു വീക്ഷണക്കോൺ സ്വരൂപിക്കാൻ കഴിയാത്തതിന്റെ കുഴി മൂടലുമാണ്. കളിഗെമിനാർ.. കഥയ്ക്കുള്ള നേരെ പോ നേരേ വാ മട്ടു കണ്ടിട്ട് ഇങ്ങനെ പോരല്ലോ സിനിമയല്ലേ കുറച്ചു ഗൗരവം കൊടുത്തുകളായാം എന്നു വിചാരിച്ചതിന്റെ ഫലമാണ്. ഇതേ കുഴപ്പം ജല്ലിക്കെട്ടിനും സംഭവിച്ചിട്ടുണ്ട്. നോവലിലോ കഥയിലോ നിഗൂഢതയും ദുരൂഹതയും കൊണ്ടുണ്ടാക്കാൻ കഴിയുന്ന രസവും ശക്തിയും ദൃശ്യമാധ്യമത്തിൽ അങ്ങനെ തെളിയണമെന്നില്ല, അതിനു വെള്ളിയാഴ്ച വേറെ തന്നെ വേണം. തിരക്കഥാരചനയുടെ മർമ്മം നമ്മുടെ കഥയെഴുത്തുകാർക്ക് വെളിപ്പെട്ടു കിട്ടിയാലേ ആ കാട്ടിൽനിന്ന് അവർക്ക് പുറത്തിറങ്ങാൻ പറ്റൂ. മാടനെ വച്ച് എത്രനാൾ ആളുകളെ പറ്റിക്കും? <br /><br />ഇങ്ങനെയൊക്കെയാണെങ്കിലും ‘ചുരുളി’ ഒരു കാൽച്ചുവട് മുന്നോട്ടു വച്ച സിനിമയാണ്. സംസ്കാരം നിലവറയിലിട്ടു സൂക്ഷിക്കുന്ന തെറികളെ തികച്ചും വ്യത്യസ്തമായ സന്ദർഭത്തിൽ പുറത്തെടുത്തുപയോഗിച്ചു എന്നത് ചെറിയ കാര്യമല്ല. മലയാളിയുടെ അടക്കിപ്പിടിച്ച ലൈംഗികതയുമായി ബന്ധപ്പെട്ട നാമങ്ങളും ക്രിയകളുമാണ് തെറി വിശേഷണങ്ങളായി രൂപം പ്രാപിക്കുന്നത്. സാധാരണ സംഭാഷണങ്ങളിലെ നാമത്തിനു പകരം നിൽക്കുന്ന ശബ്ദങ്ങളായി അവ വേറൊരു വ്യവഹാരമേഖല നിർമ്മിക്കുന്നു. തെറിയുടെ കുത്തകക്കാരായ പോലീസുകാർ സാധാരണക്കാരിൽനിന്നു കേൾക്കുന്ന തെറികൾ ‘ചുരുളി’യുടെ രസാസ്വാദനത്തിന്റെ മനോ-സാമൂഹിക തലം വ്യക്തമാക്കിതരുന്നുണ്ട്. വലിപ്പച്ചെറുപ്പങ്ങളെയും മേൽക്കോയ്മകളെയും റദ്ദാക്കുന്നതും കെട്ടുപാടുകളെ അഴിച്ചുവിടുന്നതുമായ ഒരു പ്രക്രിയയുടെ തുടക്കമോ ഭാവനാത്മകമായ തുടർച്ചയോ അതിനുള്ളിൽ ഉണ്ട്. വേറിട്ടൊരു ജനാധിപത്യത്തിന്റെ ഭാഷയാണ് അത് അവിടെ. ചുരുളിയെ ആഘോഷമാക്കിമാറ്റുന്ന ഒരു വസ്തുത അതാണ്. <br /><br />എന്നാലുമതിനെതിരെ പരാതിയുമായി, സിനിമ നിരോധിക്കാൻ നടക്കുന്ന വെളുത്ത വസ്ത്രക്കാരായ ശുദ്ധാത്മാക്കൾ ജീപ്പിൽ കേറാൻ തള്ളിക്കൊണ്ടു വരുന്നുണ്ട്! <br /><br /> തെറികൾ ജാതിവിധേയവും അതുകൊണ്ട് കീഴാളവിരുദ്ധവുമാണെന്ന് വിചാരിച്ചു വശരായിരിക്കുന്ന ശുദ്ധാത്മാക്കളാണ്. മലയാളത്തിൽ ജാത്യധിക്ഷേപപദങ്ങളുണ്ടെങ്കിലും അവ തെറിയായി പരിണമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അധിക്ഷേപവും തെറിയും രണ്ടാണ്. രണ്ടാമത്തേത് തെറികളുടെ ലോകം ആണുങ്ങളുടെതാണെന്ന് വിചാരിച്ച് ഇങ്ങേ വശത്ത് ലൈംഗികമായ ഒരു നിഷ്കളങ്ക ലോകം വിഭാവന ചെയ്യുന്ന സദാചാരികളുടെയാണ്. <br /><br /> യഥാർത്ഥത്തിൽ തെറി കേൾക്കുന്ന സമയത്തെന്നപോലെ തെറി വിളിക്കുന്ന സന്ദർഭത്തിലും ഒരാൾക്ക് മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. തെറികളുടെ ആവിഷ്കാരസന്ദർഭങ്ങൾക്ക് സ്ഥിരസ്ഥായിത്വമില്ല. വിളി കേൾക്കുന്നവൻ/വൾ വിളിക്കുന്നവനും/വളും ആകും.<p></p><p> </p><p style="text-align: right;">(എഫ് ബി <br /></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-16325428851617916802021-12-21T00:36:00.003+05:302021-12-21T00:36:21.393+05:30ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgKBGWFzJ6uhL9niWLh2p7MH_u8SUculcaaqb9dH6CtuYfPdprMM2VPjta92QB2UpeegZVWDzc2UzCNskHoESMAHpRw6WFNBB8ninjffFL8aPH-Zs6lhpjB1m1RP70GYnHg7s1tDsXyDlxV5agv3rHT6VfI16HDj0NqzxCCXfUyGw3PYsms-_3JW8XA=s500" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="500" data-original-width="500" height="320" src="https://blogger.googleusercontent.com/img/a/AVvXsEgKBGWFzJ6uhL9niWLh2p7MH_u8SUculcaaqb9dH6CtuYfPdprMM2VPjta92QB2UpeegZVWDzc2UzCNskHoESMAHpRw6WFNBB8ninjffFL8aPH-Zs6lhpjB1m1RP70GYnHg7s1tDsXyDlxV5agv3rHT6VfI16HDj0NqzxCCXfUyGw3PYsms-_3JW8XA=s320" width="320" /></a></div><br /> ബംഗ്ലാദേശിലെ ബരിഷാലിൽ ജനിച്ച് പശ്ചിമബംഗാളിലെ അഭയാർത്ഥിക്യാമ്പുകളിൽ 1969 വരെ കഴിഞ്ഞ മനോരഞ്ജൻ ബ്യാപാരിയുടെ ജീവിതത്തെ മാറ്റി മറിച്ചത് മൂന്നു പേരാണ്. അവരിൽ ആദ്യത്തേത് ഗോത്രവർഗ്ഗക്കാരുടെ ഭൂമി കൈവശം വച്ച് അനുഭവിക്കുന്ന ഭൂപ്രഭുക്കന്മാരുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്ന നക്സൈലൈറ്റുകളാണ്. രണ്ടാമത്തേത് ഒരു വ്യക്തിയാണ്; ഛത്തീസ് ഗഡ് മുക്തി മോർച്ച നേതാവായ ശങ്കർ ഗുഹാ നിയോഗി. ബോംബും തോക്കും ഉപയോഗിച്ചു, ക്രമസമാധാനം തകർത്തു എന്നൊക്കെയുള്ള കുറ്റങ്ങളുടെ പേരിൽ 1974 ൽ ബ്യാപാരി അറസ്റ്റു ചെയ്യപ്പെട്ടു. പൂർണ്ണമായി രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരിൽ നക്സലൈറ്റുകൾ കൂടെ കൂട്ടിയില്ല. അവർ മനോരഞ്ജനെ ‘വൃത്തികെട്ട തൊളിലാളിവർഗത്തിന്റെ’ പ്രതിനിധിയായാണ് കണ്ടത്. പോലീസുകാർ കുഴപ്പക്കാരനായ ഗുണ്ടയായും. രണ്ടു വർഷം ജയിലിൽ കിടന്നു. 1000 രൂപയുടെയും 100 രൂപ കരാറിന്റെയും പുറത്ത് ജാമ്യം നേടി പുറത്തിറങ്ങി. ജയിലിൽ വച്ചാണ് ഇരുപത്തിനാലാമത്തെ വയസ്സിൽ അക്ഷരം പഠിക്കുന്നത്. ജയിലിൽനിന്നിറങ്ങി റിക്ഷാക്കാരനായി പണിയെടുക്കുമ്പോൾ മഹാശ്വേതാ ദേവിയുമായി പരിചയപ്പെട്ടു. ബ്യാപാരിയുടെ അനുഭവകഥകൾ കേട്ട്, അവർ നടത്തിവന്നിരുന്ന ബർത്തിക എന്ന ആനുകാലികത്തിൽ എഴുതാൻ ആവശ്യപ്പെട്ടു. അവരാണ് മൂന്നാമത്തെയാൾ. അവിടെനിന്നാണ് മനോരഞ്ജൻ ബ്യാപാരിയുടെ അടുത്ത ജന്മം ആരംഭിക്കുന്നത്. എഴുതാൻ തുടങ്ങിയപ്പോൾ എഴുതിവന്നതൊക്കെയും ജയിലിൽ നിന്നു കേട്ട കഥകൾ. അവയിലൊന്നാണ് പരിതൊഷ് ബാനർജിയും പഞ്ചൻതല ഭാഗത്തുനിന്നുള്ള അദ്ദേഹത്തിന്റെ കൂട്ടുകാരും ചേർന്നു നടത്തിയ ജയിൽ ചാട്ടത്തിന്റെ കഥ. ആ കഥയാണ് നോവലാണോ അനുഭവവിവരണമാണോ എന്നു തീർച്ചപ്പെടുത്താനാവാത്തവിധം സങ്കീർണ്ണവും എന്നാൽ നാടകീയവുമായ ‘ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം’ (ബതാഷേ ബരുന്ദെർ ഗന്ധോ) എന്ന പുസ്തകത്തിന് അടിസ്ഥാനം. പത്തു നോവലുകളും അൻപതിലധികം ചെറുകഥകളും പ്രസിദ്ധീകരിച്ച മനോരഞ്ജൻ ബ്യാപാരി ഇപ്പോൾ ബംഗാളിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ പാചകക്കാരനാണ്.<br />പുസ്തകത്തിന്റെ ആമുഖമായി പ്രിവ്യൂ ജേണലിൽ വന്ന ഒരു കുറിപ്പുണ്ട്. അതിൽ ലേഖകൻ എഴുതുന്നു : “ബ്യാപാരി എഴുത്തു തുടങ്ങിയത് മദൻ ദത്ത, അരുൺ മിത്ര, ജീജിബിഷ എന്നീ തൂലികാനാമങ്ങളിലാണ്. സ്വത്വം മറച്ചു പിടിച്ചുള്ള ഈ ഉദ്യമങ്ങൾക്കു പിന്നിലെ ഉദ്ദേശ്യം ആത്മപരിശോധനയായിരുന്നു. (...) ഒരിക്കലുമൊരു ദളിത് എഴുത്തുകാരനോ നാലാം ലോക പൗരനോ ആയി സ്വയം പ്രതിഷ്ഠിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല.” ഒരു ഉയർന്ന ജാതിക്കാരന് ബ്യാപാരി ഒരു ദളിതനാണ്. മറ്റു ദളിതരെ സംബന്ധിച്ചിടത്തോളം ഒരു റിക്ഷാക്കാരൻ. റിക്ഷാക്കാർക്ക് അദ്ദേഹം എഴുത്തുകാരനാണ്. അതായത് അവരെ സംബന്ധിച്ചിടത്തോളം തൊട്ടുകൂടാത്തവൻ. അഭ്യസ്തവിദ്യരായ ദളിത് പ്രസ്ഥാനനേതാക്കളോടുള്ള അസംതൃപ്തി ബ്യാപാരി മറച്ചു വയ്ക്കുന്നില്ല. അവർ അവരുടെ വീട്ടു ജോലിക്കാരോട് മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നതിലാലുംകൂടിയാണ് അത്. <br />‘ഇവിടെ കാറ്റിന് വെടിമരുന്നിന്റെ ഗന്ധം’, നക്സലൈറ്റ് സഖാക്കളുടെ പരാജയപ്പെട്ട ജയിൽച്ചാട്ടത്തിന്റെ കഥയാണ്. ഇന്ത്യൻ ജയിലുകൾക്കുള്ളിലെ മനുഷ്യ ജീവിതത്തിന്റെ സത്യസന്ധവും ദാരുണവുമായ ചിത്രം ഇതിനുള്ളിലുണ്ട്. അനുഭവിച്ചറിഞ്ഞ സത്യത്തിന്റെ തീക്ഷ്ണതയാണ് ഇതിലെ നാടകീയത. വൈകി എഴുത്ത് പഠിക്കുകയോ അനുഭവങ്ങളെ ഭാഷാസിദ്ധിയാക്കുകയോ ചെയ്തവർക്കുമാത്രം ലഭിക്കുന്ന തെളിച്ചമുള്ള ഭാഷയാണ് ബ്യാപാരിയുടെയും കൈമുതൽ. അനുഭവങ്ങളുടെ ആധാരം മാത്രം കൈവശം വച്ച് എഴുതി തുടങ്ങിയ വി ടി ഭട്ടതിരിപ്പാടിലും ബഷീറിലും കാണുന്ന അതേ ഗുണംതന്നെ. വായനയിലൂടെ ലഭിക്കുന്ന ലോകവിവരത്തിന്റെ മറുപുറമാണ് അനുഭവജ്ഞാനം. ഏതാണ് മികച്ചതെന്ന കാര്യത്തിൽ സാഹിത്യചരിത്രത്തിന് ഇപ്പോഴും ഉറച്ച തീരുമാനമില്ല. ബ്യാപാരിയുടെ പുസ്തകത്തിന്റെ ഘടനയും ആഖ്യാനവും ആസൂത്രിതമാണ്. ആഷിഷ് നന്ദി പറയുമ്പോലെ ‘ആധുനിക ഇന്ത്യയിലെ താമസക്കാർ സാങ്കേതികശാസ്ത്രത്തിന്റെയും ശാസ്ത്രത്തിന്റെയും പാശ്ചാത്യവത്കരണത്തിന്റെയും ഇരകൾ എന്ന നിലയിൽ മാനസികമായ അടിത്തറ ഇല്ലാതായവരും ( സൈക്കോളജിക്കലി അപ്റൂട്ടെഡ്) നിരാശയോടെ ഒരു സമ്പൂർണ്ണ പ്രത്യയശാസ്ത്രത്തെയും വിശ്വാസവ്യവസ്ഥയെയും തേടുന്നവരും ആകുന്നു’ എന്നതിന്റെ സാക്ഷിമൊഴികൾ ബ്യാപാരി വിവരിക്കുന്ന ജയിലിനുള്ളിലെ ജീവിതത്തിൽ കാണാം. അതനുസരിച്ച് ക്ലാസ് മുറികളിലല്ല, ജയിൽ മുറികളിലാണ് ശരിയായ ഇന്ത്യയുള്ളത്. ജനാധിപത്യ വിരുദ്ധതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും അഴിമതിയുടെയും വഞ്ചനയുടെയും ദാരിദ്ര്യത്തിന്റെയും ഗൂഢാലോചനകളുടെയും അതിജീവനത്തിന്റെയും ഇന്ത്യ.<br /> തിളച്ച കഞ്ഞി ദേഹത്തിൽ ഒഴിച്ച് കൂട്ടുകാരൻ കൊന്നു കളഞ്ഞ ബണ്ഡിസ് വാലയുടെ ( ശരീരമാകെ പൊള്ളലേറ്റതിനാൽ ബാൻഡേജ് ചുറ്റി നടക്കുന്നതുകൊണ്ടാണ് അന്തേവാസികൾ ഈ പേരു നൽകുന്നത്) പ്രേതത്തിന്റെ കഥയുമായി ചേർത്തുവച്ചാണ് ആരും ചോദിക്കാനില്ലാതെ ജയിലിനുള്ളിൽ കൊന്നുകളയുന്ന മനുഷ്യരിൽനിന്ന് വിപ്ലവത്തിന്റെ വിത്തുകൾ പിന്നെയും മുളപൊട്ടും എന്ന ആശയത്തെ ബ്യാപാരി പുനഃസൃഷ്ടിക്കുന്നത്. എല്ലാവരെയും അടിച്ചുകൊന്നശേഷവും അവർക്കുവേണ്ടി ജയിൽച്ചുമരിൽ പ്രത്യക്ഷപ്പെടുന്ന വരികളെ പ്രേതത്തിന്റെ ചെയ്തികളുമായിട്ടല്ലാതെ മറ്റെന്തുമായി നിരക്ഷരസമൂഹം ചേർത്തുവയ്ക്കും? വിപ്ലവാകാംക്ഷകൾ ഒരർഥത്തിൽ പ്രേതാവേശം കൂടിയാണ്.. മരിച്ചാലും മരിക്കാതെ തുടരുന്ന ജീവിതം. <br />“ചിലരുണ്ട് സ്വജീവിതം തന്നെയും <br />ബലികൊടുക്കുന്നവർ<br />മരണമെന്നത് അവരൊരിക്കലും<br />കേൾക്കാത്തവാക്കാണ്. ” (ടാഗോർ) <br />ജോഖാ അൽഹാരിസിയുടെ ‘നിലാവിന്റെ പെണ്ണുങ്ങൾ’ (സെലെസ്റ്റിയൽ ബോഡീസ്) സൗൗദ് അൽസനൗസിയുടെ ‘മുളന്തണ്ട്’ ( സാഖുൽ ബാംബു) തുടങ്ങിയവ വിവർത്തനം ചെയ്ത ഇബ്രാഹീം ബാദ്ഷാ വാഫിയാണ് ഈ കൃതിയുടെയും പരിഭാഷ. മലയാളത്തിലെ ഒന്നാംതരം വായനാനുഭവമാണിത്. വായനയ്ക്കിടയിൽ എവിടെയും പരിഭാഷയാണെന്ന് തിരിച്ചറിയുകയില്ല. അതുപോരേ? മറ്റൊന്നും പറയേണ്ടതില്ല.<p></p><p></p><p style="text-align: right;">(എഫ് ബി<br /></p><p><br /></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com1tag:blogger.com,1999:blog-3392066314605778682.post-56405371778567088482021-12-20T19:04:00.006+05:302021-12-20T19:04:49.861+05:30‘ലൗ ജിഹാദ്’ - കഥയും രാഷ്ട്രീയവും <p> <br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgKz7KOyB6UooC5vCkPVgokhJXjpLgbNF8ZBE-wRHpiN7NbhnQI3SqVedbMk9FaReLuC1yx8-ENcK0P_BW5CpmLeQ9APuUk1utSri_J0IeiKEvo66gVAiJ7FUO3gaPq_4NCiBGkvdAy0M61Wf4DB82q0IRPWBy7q5qKQdgti-hy991ju0fKByhj5DRi=s1176" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1176" data-original-width="843" height="320" src="https://blogger.googleusercontent.com/img/a/AVvXsEgKz7KOyB6UooC5vCkPVgokhJXjpLgbNF8ZBE-wRHpiN7NbhnQI3SqVedbMk9FaReLuC1yx8-ENcK0P_BW5CpmLeQ9APuUk1utSri_J0IeiKEvo66gVAiJ7FUO3gaPq_4NCiBGkvdAy0M61Wf4DB82q0IRPWBy7q5qKQdgti-hy991ju0fKByhj5DRi=s320" width="229" /></a></div><br /> <p></p><p>വി എസ് അജിത്തിന്റെ ചെറിയൊരു കഥയുണ്ട് മാധ്യമം ആഴ്ചപ്പതിപ്പിൽ. അധികം സങ്കീർണ്ണതകളൊന്നും ഇല്ലാത്ത, എന്നാൽ വ്യക്തമായ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന ഒരു കഥ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദേശീയവും സംസ്ഥാനീയവുമായ രാഷ്ട്രീയത്തെയും അവയുടെ തരതമഭേദങ്ങളെയും മനുഷ്യരുടെ ലിംഗശരീരങ്ങൾ ഉപയോഗിച്ച് യാതൊരു സന്ദേഹത്തിനും ഇടയില്ലാത്തവിധം പറയുന്ന കഥയാണ് ഇത്, ലൗ ജിഹാദ്. കഥയ്ക്ക് മാത്രം (കവിതയ്ക്കും) പറ്റുന്ന തരത്തിൽ നാടകീയമായി അതിൽ പൗരത്വത്തിന്റെ പ്രശ്നങ്ങളെ, അതിൽ തന്നെ അപരത്വത്തിന്റെ സമസ്യയെ കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നു. ഇതൊന്നും അതിവൈകാരികതയുടെ ചായം കോരിയൊഴിച്ചൊന്നുമല്ല അവതരിപ്പിക്കുന്നത്. സാധാരണനിലയിൽ അജിത്തിന്റെ കഥാഖ്യാനങ്ങൾ സംഭവങ്ങളേക്കാൾ സൂചനകൾക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടാണ് അതിൽ ഭാഷയുടെ ഉപയോഗം പ്രത്യേകമായി തീരുന്നത്. അശ്ലീലവും മാന്യവുമായ ഭാഷ കൂടിക്കലർന്ന് ഒരുതരം സാംസ്കാരികമായ സങ്കരതയുടെ ഭാഷയായിത്തീരുന്നു. ( അതിൽ ഭാഷകൾ മാത്രമല്ല, സമകാലിക ജീവിതത്തിൽനിന്ന് പലതും, ഇംഗ്ലീഷ് മലയാളം പോപ്പുലർ പുസ്തകങ്ങളുടെ ശീർഷകങ്ങളും പരസ്യവാചകങ്ങളും ആധുനികവസ്തുവിശേഷങ്ങളും ഉൾപ്പടെ, അതിൽ കൂടിക്കലരുന്നു. അതുകൊണ്ട് ആ ഭാഷയ്ക്ക്, കഥാപശ്ചാത്തലത്തുള്ള നിരീക്ഷകന്റെ ക്യാമറാ സ്ഥാനമാണ്. കഥാപാത്രങ്ങൾ നിരക്ഷരനായ പഴക്കച്ചവടക്കാരനായാലും തന്ത്രശാലിയായ നാടൻ പ്രാദേശികരാഷ്ട്രീയക്കാരനായാലും കുടുംബസ്ത്രീയായാലും ചാട്ടക്കാരിയായാലും, ടെക്കികളുടെ ഒരു തരം വിവരണാത്മകമായ സംഭാഷണശൈലി സ്വീകരിച്ചുകൊണ്ട് കഥയുടെ വികാരകേന്ദ്രത്തിൽനിന്ന് അകന്നു നിൽക്കുന്നു. എന്നുവച്ചാൽ ഒരു തരം നിർമമത്വം പാലിക്കുന്നു. ഇതുകൊണ്ടുണ്ടാകുന്ന മറ്റൊരു ഗുണം ആദർശാത്മകമായ ‘ഒരില്ലാ സ്ഥലത്തിലേക്ക്’ നയിച്ചുകൊണ്ടു പോകുന്ന സാംസ്കാരികവ്യവഹാരമായി കഥ/കഥകൾ മാറുന്നു എന്നതാണ്. <br /><br />‘ലൗ ജിഹാദി’ലെ ഒരു ഉദാഹരണം വച്ചിതു വ്യക്തമാക്കാം. അഷറഫ് ഉന്തുവണ്ടിയിൽ പഴം വിൽക്കുന്ന പയ്യനാണ്. ഒരു ചേച്ചി, ഭർത്താവുമായി വന്ന് അവിടെ പഴങ്ങൾ വാങ്ങാറുണ്ട്. ചേച്ചിയുടെ പ്രത്യേകത കഥയുടെ ആദ്യം തന്നെ വ്യക്തമാകുന്നു. ‘പുഴുവും പുളിപ്പുമില്ലാത്ത മാങ്ങയും അഴുകാത്ത ഓറഞ്ചും എങ്ങനെ ഷഫിൾ ചെയ്തു വച്ചാലും ചേച്ചിയുടെ മാന്ത്രിക വിരൽ കൃത്യമായി അവയിൽത്തന്നെ തൊടുന്നത് അവൻ ആദ്യമാദ്യം വലിയ അദ്ഭുതമായിരുന്നു.’<br /><br />ഈ മാന്ത്രിക വിരലാണ് അഷറഫിനെ തെരെഞ്ഞെടുക്കുന്നത് എന്നു സൂചിപ്പിക്കുന്നതിലൂടെ ആ തീരുമാനത്തിന്റെ ശരി കഥയുടെ ആദ്യം തന്നെ സ്ഥാപിച്ചിരിക്കുകയാണല്ലോ. അപ്പോൽ പിന്നെ അവരുടെ ഭർത്താവിന്റെ കാര്യത്തിൽ എങ്ങനെ തെറ്റിപ്പോയി എന്നുള്ളത് ഒരു പക്ഷേ അക്കാര്യത്തിൽ തീരുമാനം അവരുടെതല്ലെന്ന് വിചാരിച്ചു സമാധാനിക്കാൻ വകുപ്പുണ്ട്, കഥയിൽ സൂചനയില്ലെങ്കിലും. മാങ്ങയും ഓറഞ്ചും തിരഞ്ഞെടുക്കുന്നതുപോലെ കേടില്ലാത്ത ആൺ ശരീരത്തെ തെരെഞ്ഞെടുത്താണ് ചേച്ചി മാതൃകയാവുന്നതിൽ ഒരു ചെറിയ പന്തികേടില്ലേ? പ്രത്യക്ഷത്തിൽ പന്തികേട് ദൃഷ്ടിയിൽപ്പെട്ടില്ലെന്നു വരും. അതേസമയം ഈ കഴിവുള്ള ഒരു ആണ്, തെരെഞ്ഞെടുത്ത സ്ത്രീയെപ്പറ്റിയാണ് കഥയെന്നു വിചാരിക്കുക എങ്കിൽ ഉൾപ്പൊരുൾ തെളിയും. ചക്കയും മാങ്ങയും ഓറഞ്ചുമ്പോലെയാണ് ശരീരം എന്നു വരുന്നതിൽ ഉപഭോഗത്വം കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ വസ്തുവത്കരണം ഉണ്ടല്ലോ.. രുചിക്കാനുള്ളതാണ് അത്. മറ്റിന്ദ്രയങ്ങൾക്കൊന്നുമില്ലാത്ത ഒരു ദോഷം (?) നാക്കിനുണ്ട്. അത് അറിയുന്നതിനെ ഇല്ലാതാക്കിക്കൊണ്ടാണ് അറിയുന്നത്. (പഞ്ചസാര നക്കിയാൽ തീർന്നുപോകും) അപ്പോൾ കേടില്ലാത്ത പഴങ്ങളെ കൃത്യമായി തൊട്ടറിഞ്ഞ് എടുക്കാനറിയാവുന്ന ചേച്ചി താത്കാലികമായി തെരെഞ്ഞെടുക്കുന്ന ഒരു ഉപഭോഗവസ്തുവല്ല, ആധാറും ഐഡിയും ഒന്നുമില്ലാത്ത അഷറഫ് എന്ന് എങ്ങനെ അറിയും? കഥയുടെ അബോധത്തിൽ പരതിയാൽ അങ്ങനെ ചിലത് കയ്യിൽ തടയും. അങ്ങനെ വിചാരിക്കാതിരിക്കാൻ വായനക്കാരെ സഹായിക്കുന്നത് ‘സ്ത്രീയുടെ തെരെഞ്ഞെടുപ്പാണ് പുരുഷൻ’ എന്ന അഭിലഷണീയമായ സാഫല്യമാണ്. പ്രത്യേകിച്ച അതിൽ പ്രാഥമികമായി പുരുഷന്മാരായ വായനക്കാരുടെ കണ്ണു മഞ്ഞളിക്കുന്നതുകൊണ്ട് ബാക്കിയൊന്നും ശ്രദ്ധിച്ചില്ലെന്നു വരും. വായനക്കാരികളെ സംബന്ധിച്ചിടത്തോളം , അഷറഫ്, പൗരത്വം തുടങ്ങിയ രാഷ്ട്രീയ വേവലാതികളൊന്നും ഇല്ലെങ്കിൽ അവിടെയും അവർക്ക് ലിംഗപദവിയുടെ ജൈവികമായ വൈശിഷ്ട്യത്തിൽ കുടുങ്ങി “വെൺചന്ദ്രികയ്ക്ക് നിറം കൂടുമാറ് ഒന്നു പുഞ്ചിരിക്കൊൾക മാത്രം ചെയ്യാം” ! <br /><br />കഥയുടെ അവസാനം ചേച്ചിയുടെ കാര്യസ്ഥതയിൽ അവരിരുവരും കൂടി നടന്നു പോകുന്ന വിഹായസ്സ് ഒരില്ലാ സ്ഥലമാണ്. കഥ മുഴുവനായി നടക്കുന്നത് ഒരില്ലാസ്ഥലത്താണ്. അഭിലാഷ പൂരണമാണ്, അതു വെറും ശാരീരിക സംതൃപ്തിയുടെ മാത്രമല്ല, രാഷ്ട്രീയമായ കാൽപ്പനികതയുടെയും ആദർശത്തിന്റെയും കാമനായന്ത്രമാണ് (ഡിസയർ മെഷീൻ) അതുകൊണ്ട് അതിനകത്ത് നാം കണ്ട ‘പുരുഷവിരുദ്ധത’ (സ്ത്രീവിരുദ്ധതയെപ്പറ്റി പറയാറുള്ളതുപോലെ) കഥയുടെ അയോഗ്യതയല്ല, മെരിറ്റാണ്, ഇഴപിരിക്കാവുന്ന തട്ടുകൾ ഉണ്ടാക്കുന്നത് അതേ യോഗ്യതയാണ്. </p><p style="text-align: right;">(മാധ്യമം ആഴ്ചപ്പതിപ്പ് ഡിസംബർ 27, 2021)<br /></p><p><br /><br /></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-87838212208755467292021-11-23T21:02:00.001+05:302021-11-23T21:02:27.370+05:30 ചാമ്പലെന്നും വേലക്കാരിയെന്നും അടിമയെന്നും ജന്തുവെന്നും <p> </p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-DLlremmgGAg/YZ0JRrvNJTI/AAAAAAAARZM/rVTsfJYK0JUd9kAcqAYX7uGBQX5Jv12RgCLcBGAsYHQ/s1280/251741692_10216608558005054_8478182544129240978_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1280" data-original-width="798" height="320" src="https://1.bp.blogspot.com/-DLlremmgGAg/YZ0JRrvNJTI/AAAAAAAARZM/rVTsfJYK0JUd9kAcqAYX7uGBQX5Jv12RgCLcBGAsYHQ/s320/251741692_10216608558005054_8478182544129240978_n.jpg" width="200" /></a></div><br /><span> </span>നെടുമുടി വേണുവിനെപ്പറ്റി ലളിതാംബിക അന്തർജ്ജനത്തിന്റെ മകൻ എൻ മോഹനനെന്റെ മകൾ സരിത മോഹനൻ ഭാമ എഴുതിയ ഓർമ്മക്കുറിപ്പിലൊരിടത്ത് ലളിതാംബിക കടന്നുവന്നപ്പോൾ വീണ്ടും, അവരുടെ കഥകളെപ്പറ്റി ചെറായി രാമദാസ് എഴുതിയ ഒരു വാചകം ഓർത്തു. കുറിയേടത്ത് താത്രിയെപ്പറ്റി അവരെഴുതിയ പ്രതികാര ദേവത, കുറ്റസമ്മതം എന്നീ കഥകളെ പരാമർശിക്കുന്നതിനിടയിൽ രാമദാസ് പറയുന്നതിതാണ് : ”ഇത്ര അഴകോടെ, കയ്യടക്കത്തോടെ ഒരു പെണ്ണിന്റെ വിചാരലോകം ആവിഷ്കരിക്കാൻ കഴിയുന്ന മറ്റാരെങ്കിലും ഉണ്ടായിരുന്നോ അക്കാലത്ത്?”<br /><br />പത്താം ക്ലാസിൽ പഠിക്കാനുള്ള ‘വിശ്വദർശനം’ എന്ന കഥ പഠിക്കാനുണ്ട്. പതിനൊന്നിൽ അഗ്നിസാക്ഷിയിലെ ഒരദ്ധ്യായമായ ‘ലാത്തിയും വെടിയുണ്ടയും’. ലളിതാംബിക അന്തർജ്ജനത്തിന്റെ കഥകളെ വീണ്ടുവിചാരത്തിനു വിധേയമാക്കിയാൽ അവയിൽ പ്രവർത്തിക്കുന്ന ആശയധാരയെപ്പറ്റി ഇന്ന് ഘോരമായ വാഗ്വാദം ഉണ്ടാവും. (ഉണ്ടായിട്ടുണ്ട്) വിശ്വദർശനത്തിൽ സ്വന്തം സന്തതികളെ ശരിയായി പരിപാലിക്കാനാവാത്ത അമ്മയുടെ ആത്മനൊമ്പരവും കുറ്റബോധവും പശ്ചാത്താപവുമാണ് ചിത്രീകരിച്ചിട്ടുള്ളത്. സ്ത്രീയുടെ ആത്മസാക്ഷാത്കാരം അമ്മത്തത്തിലാണെന്ന പരിണാമഗുപ്തിയും അതിനുണ്ട്. ആദ്യകാല എഴുത്തുകാർ സദാചാര നിരതരാവുകയും നിലവിലിരുന്ന പ്രത്യയശാസ്ത്രത്തോട് മനസാ യോജിക്കുകയും ചെയ്ത് രചനകൾ നിർവഹിച്ചിരുന്നതിനുള്ള ഒരു കാരണം, എഴുത്ത് എന്ന മോശം സംഗതിയിൽനിന്ന് (ബാഡ് തിങ്) സ്വയം രക്ഷിച്ചെടുക്കാനാണ്. സ്ത്രീ എഴുത്തുകാർ മാത്രമല്ല, പലരും പല വിധത്തിൽ നേരിട്ട ഗൗരവമുള്ള പ്രശ്നമാണ് ഇത്. സദാചാരനിരതത്വം അപകർഷത്തെ പരിഹരിക്കാനുള്ള മാർഗം കൂടിയായിരുന്നു. അപ്പോഴും ചെറായി രാമദാസ് പറയുമ്പോലെ ആന്തരിക ലോകത്തെ തന്മയത്വത്തോടെയും സജീവമായും നിലനിർത്താൻ അവർക്കു കഴിഞ്ഞിരുന്നു. പുതിയകാലത്തിലെ വീണ്ടെടുപ്പുകൾ തന്നെയാണവരെ പരസ്പരവിരുദ്ധമായ ധ്രുവങ്ങളിൽകൊണ്ടുചെന്നിരുത്തുന്നത്.<br /> 1. അവർ നിലവിലെ പുരുഷാധിപത്യപരമായ പ്രത്യയശാസ്ത്രത്തെ പിൻ പറ്റിയിരുന്നു. <br />2. മറ്റാർക്കും കഴിയാത്ത തരത്തിൽ സ്ത്രൈണമായ ആന്തരിക ലോകത്തെ ആവിഷ്കരിക്കുന്നതു വഴി അവർ അനന്യത നിലനിർത്തിയിരുന്നു. <br /><br />തുർക്കിയിലെ സെറായ് സാഹിനർ, ഒർഹാൻ പാമൂക്കിനുശേഷമുള്ള എഴുത്തുകാരിൽ പ്രമുഖയാണ്. 1984-ലാണ് ജനനം. കഥാസമാഹാരങ്ങളും നോവലുകളും ലേഖനസമാഹാരവും അവരുടെ പേരിലുണ്ട്. 2018-ലെ ഒർഹാൻ കെമാൽ നോവെൽ പുരസ്കാരം ലഭിച്ച ‘കുൽ’ ഫ്ലാറ്റുകളിലെ പടികൾ വൃത്തിയാക്കി ജീവിക്കുന്ന മെർജാൻ എന്ന സ്ത്രീയുടെ കഥ പറയുന്ന നോവലാണ്. അവരുടെ ഭർത്താവ് ഒന്നിനും കൊള്ളാത്ത ഒരുവനാണ്. അവരുടെ വാക്കിൽ ഒരു മണ്ണുണ്ണി. ഭാര്യ ജോലി ചെയ്തുകൊണ്ടുവരുന്ന പണവും പറ്റി കഞ്ചാവും പുകച്ച് ഒരു മൂലയിൽ ചടഞ്ഞുകൂടുന്ന മടിയൻ. നിവൃത്തിയില്ലാതെ വന്ന സമയത്ത് അയാളോട് ഇറങ്ങി പോകാൻ മെർജാൻ പറഞ്ഞു. അങ്ങനെ ഇറങ്ങിപ്പോയ അയാൾ തിരിച്ചു വരുന്നതും കാത്തിരിക്കുന്ന നിലയിലാണ് നോവലിൽ നമ്മളവരെ കണ്ടുമുട്ടുന്നത്. അയാൾ തിരിച്ചുവരണമെന്ന അതിശക്തമായ ആഗ്രഹത്തിനൊപ്പം മെർജാന് രണ്ടാമതൊരു അഭിലാഷമുള്ളത് ഒരു കുഞ്ഞിന്റെ കാര്യത്തിലാണ്. അതും സുന്ദരനായ ആൺകുട്ടി. ഉത്തമയും സ്നേഹവതിയും മകന്റെ കാര്യത്തിൽ അഭിമാനിയുമായ അമ്മയെന്ന നിലയിൽ താൻ എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന കാര്യത്തിൽ മെർജാന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഈ രണ്ട് ആഗ്രഹവും പരസ്പര ബന്ധിതമാണ്. ക്രൈസ്തവവും മുഹമ്മദീയവുമായ ആരാധനാലയങ്ങളിലൊക്കെ അഭിലാഷസാധ്യത്തിനായി കയറി ഇറങ്ങുകയും നേർച്ച നടത്തുകയും ചെയ്യുന്നുണ്ട്, ഭർത്താവ് തിരിച്ചുവരാൻ. ഈ രണ്ട് ‘പരമപ്രധാന’മായ ആഗ്രഹങ്ങൾക്കിടയിൽ ജീവിക്കുന്ന സ്ത്രീയുടെ നീണ്ട ആത്മാഖ്യാനമാണ് ‘കുൽ.’<br /><br /> ചാമ്പലെന്നും വേലക്കാരിയെന്നും അടിമയെന്നും ജന്തു (ക്രീച്ചർ) എന്നുമൊക്കെ തുർക്കിയിൽ അർത്ഥമുണ്ടേങ്കിലും നോവലിലൊരിടത്തും ശീർഷകത്തിന്റെ പദനിരുക്തിയെപ്പറ്റി ചർച്ചയില്ല. ഈ പര്യായങ്ങളെല്ലാം മെർജാൻ ഹാനിമിനു യോജിക്കും എന്നു മനസ്സിലാക്കാൻ വലിയ അദ്ധ്വാനം ആവശ്യമില്ല. ബാഹ്യമായും ഭൗതികമായും അവൾ നേരിടുന്ന പ്രശ്നങ്ങളല്ല കഥയിലുള്ളത്. അവൾക്കുതന്നെ നിയന്ത്രിക്കാനാവാത്ത അഭിലാഷപ്രവാഹത്തിന്റെ ഒഴുക്കിൽ നിലയില്ലാ കയത്തിലായി പോകുന്നു അവർ. അതൊരു അടിമത്തമാണെന്ന സൂചനയാണ് ഉള്ളത്. ഒറ്റയ്ക്ക് കപ്പലിൽ യാത്ര ചെയ്യുകയും മദ്യശാലയിൽ ചെന്നിരുന്ന് ബിയറു കുടിക്കുകയും ചെയ്യുന്നുവെങ്കിലും ഭർത്താവുമായുള്ള പുനഃസമാഗമം, കുട്ടിയുടെ ജനനം എന്നിങ്ങനെയുള്ള സ്വപ്നചിന്തകളാൽ നിയന്ത്രിക്കപ്പെടുന്ന സ്ത്രീ സ്വതന്ത്രയാവുമ്പോഴും സ്വതന്ത്രയല്ലെന്ന വിചിത്രമായ അവസ്ഥയെയാണ് സെറായ് സാഹിനർ പിരിച്ചെടുക്കുന്നത്. അതോടൊപ്പം അവൾ <br /><br /> നീണ്ട ഒരു ആത്മഗതാഖ്യാനമാണ് ഈ നോവൽ. മെർജാന്റെ ബാഹ്യലോകമല്ല അവളുടെ വിചാരലോകവും അവളുടെ കണ്ണുകളിലൂടെയുള്ള അവളുടെ പരിസരവുമാണ് വായനയിൽ പ്രത്യക്ഷമാവുന്ന യാഥാർഥ്യം. നമ്മുടെ സാമൂഹിക യാഥാർഥ്യമാനദണ്ഡം വച്ചുള്ള കർക്കശ പരിശോധനയിൽ ഒട്ടും ആശാസ്യമായ വ്യക്തിത്വത്തെയല്ല, മെർജാറിലൂടെ നോവലിസ്റ്റ് വരച്ചിടുന്നത്. വെറുക്കുമ്പോഴും തീവ്രമായി സ്നേഹിക്കുക എന്ന സ്വഭാവത്തിന്റെ തീവ്രമായ വൈപരീത്യങ്ങളെ അതിസൂക്ഷ്മമായ വാക്ചിത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നതിലും അതുവഴി സ്ത്രൈണമായ ആന്തരിക ലോകത്തെ തെളിച്ചത്തോടെ പുറത്തിടുന്നതിലും സെറയ് കാണിക്കുന്ന അതീവ ജാഗ്രതയും സർഗാത്മകതയുമാണ് ‘കുൽ’-നെ അനുഭവമാക്കി മാറ്റുന്നത്. ഭർത്താവ് പിരിഞ്ഞു പോയ സ്ത്രീയെ വിഷയം എന്ന നിലയിൽ നോക്കിക്കാണുന്നതിലെ ലൈംഗിക വിവക്ഷകളുള്ള കൗതുകമോ ഭർത്താവിനെ കാത്തിരിക്കുന്ന സ്ത്രീ എന്ന നിലയിൽ അവളോട് തോന്നാവുന്ന താദാത്മ്യമോ അല്ല ഇവിടെ വിഷയം. സത്യത്തിൽ അങ്ങനെ ഒരവസ്ഥയിൽനിന്ന് നോവൽ കുതറുന്നത്, പ്രത്യേകതരത്തിൽ നോവലിലെ സംഭവഗതികൾക്കും വസ്തുതകൾക്കും പുറത്തു ഒരു ബോധമണ്ഡലത്തെ രൂപപ്പെടുത്തിക്കൊണ്ടാണ്. ഭൗതിക യാഥാർത്ഥ്യങ്ങളിൽനിന്ന് രക്ഷപ്പെട്ട് നിലനിന്ന ഇതുപോലെയൊരു മനസ്സും അതിന്റെ കാലികമായ സങ്കീർണ്ണതകളും ചേർന്നായിരിക്കണമല്ലോ ലളിതാംബികാ അന്തർജ്ജനത്തിന്റെയും ആഖ്യാനമണ്ഡലത്തെ സാധ്യമാക്കിയത് എന്ന് വായനയ്ക്കിടയിൽ തോന്നി. സോദ്ദേശകമായി എഴുതുന്നതിൽനിന്ന് വ്യത്യസ്തമാണത്. താനുൾപ്പെട്ട വർഗത്തിന്റെ മോചനത്തിനായി എഴുതുന്നു എന്ന അഭിഭാഷകദൗത്യം അവിടെയില്ല. <br /><br />സരമാഗുവിന്റെ കുരുന്നോർമ്മകൾ, ഷഹാദ് അൽറാവിയുടെ ബാഗ്ദാദ് ക്ലോക്ക്, ടാഗോറിന്റെ ചന്ദ്രലേഖ, ഓസ്കാർ വൈൽഡിന്റെ കഥകൾ, അനിതാ നായരുടെ ഇദ്രിസ്, ഭുവന, അരുന്ധതി റോയിയുടെ മൃഗരൂപം, ചാപ്ലിന്റെ ആത്മകഥ തുടങ്ങി ധാരാളം കൃതികളുടെ വിവർത്തകയായ സ്മിതാ മീനാക്ഷിയാണ് കുൽ-നെ മലയാളത്തിലേക്കാക്കിയിരിക്കുന്നത്. ബ്ലോഗുകളുടെ സുവർണ്ണകാലത്ത് ദേവസേനയ്ക്കും ഡോണാമയൂരയ്ക്കും സെറീനയ്ക്കും ഒപ്പം കവിതകൾ എഴുതികൊണ്ടാണ് സ്മിതയുടെ തുടക്കം. ‘ഇരുപത്തിയഞ്ചാമത്തെ മണിക്കൂർ’ കവിതാസമാഹാരം. ആ ഗുണം- അകത്തുള്ള ഒച്ചയനക്കങ്ങളെ നിശ്ശബ്ദമായി പിന്തുടർന്ന് പിടിച്ചു പറ്റുക എന്ന ഗുണം - സെറയ് സാഹിനറെ വിവർത്തനം ചെയ്യുമ്പോൾ വിശേഷമായും കാണാനുണ്ട്. <br /><br /><p></p><p style="text-align: right;">എഫ് ബി<br /></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-68211384642842325412021-11-23T20:57:00.000+05:302021-11-23T20:57:07.677+05:30ആത്മസഹോദരർ എന്നാണ്!<p></p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-ZhAeZFKpiOs/YZ0H6SwX30I/AAAAAAAARZE/kWrqkcZbqh4-kvBQiZytzOhI5aSXasIgwCLcBGAsYHQ/s914/86171299580217-Capture.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="914" data-original-width="640" height="320" src="https://1.bp.blogspot.com/-ZhAeZFKpiOs/YZ0H6SwX30I/AAAAAAAARZE/kWrqkcZbqh4-kvBQiZytzOhI5aSXasIgwCLcBGAsYHQ/s320/86171299580217-Capture.PNG" width="224" /></a></div><br /> <br />“പരിഭാഷ ചെയ്യുക ഒരിക്കലും ലളിതമല്ല. പരിഭാഷയെന്നാൽ അതിരുകളിലുള്ള വഞ്ചനയാണ്. അതൊരു കള്ളക്കളിയാണ്. ഒരു വാക്യത്തിനു മറ്റൊരു വാക്യം വച്ചു മാറലാണ്. പരിഭാഷയെന്നാൽ ആത്യന്തിക സത്യം അനുഭവിപ്പിക്കാനായി വിശദാംശങ്ങളിൽ നുണ പറയേണ്ടിവരുന്ന ഒരേയൊരു മനുഷ്യവ്യാപാരമാണ്. ഒരു വാക്കിന്റെ സത്യം ഏകമല്ലെന്നും അതു രണ്ടോമൂന്നോ നാലോ അഞ്ചോ അർത്ഥതലങ്ങളുള്ളതാണെന്നും മറ്റാരെക്കാളും നന്നായി മനസ്സിലാക്കുകയാണു പരിഭാഷാ കർമ്മത്തിലെ അപകടസന്ധി. പരിഭാഷ ചെയ്യുകയെന്നാൽ എല്ലാവരും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുപോലെ അദ്വിതീയമായ ദൈവസത്യത്തിൽനിന്നുള്ള അകന്നു നിൽക്കലാണ്.”<br /><br />ഡേവിഡ് ദിയോപ് ഫ്രെഞ്ചിലെഴുതുകയും അന്ന മോസ്കോവാകിസ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും മാങ്ങാട് രത്നാകരൻ വഴി മലയാളത്തിലെത്തുകയും ചെയ്ത, 2021 ലെ ബുക്കർ സമ്മാനം നേടിയ നോവലിലെ ഇരുപത്തിനാലാം അദ്ധ്യായത്തിലെ ഒരു ഖണ്ഡമാണ് മേൽ കൊടുത്തത്. തന്റെ ഇരട്ടത്തത്തെ ആൽഫാ ദിയായെ പരിഭാഷപ്പെടുത്തുന്ന സന്ദർഭമാണത്. ആ മൊഴിമാറ്റം ‘കേൾക്കുന്നവർക്ക്’ മനസ്സിലാകുന്നില്ല. ‘എന്താണയാൾ പറയുന്നത് ?’ എന്നാണ് അവരു ചോദിക്കുന്നത്. പരിഭാഷകൻ ഒന്നുകൂടി അതിന്റെ സംഗ്രഹിച്ചു പുനരാഖ്യാനം ചെയ്തു : “അയാൾ പറയുന്നത് അയാൾ മരണവും ജീവിതവുമാകുന്നു എന്നാണ്”. <br /><br /> അൽഫാ ദിയായെ എന്ന സെനഗളിൽനിന്നുള്ള ഫ്രഞ്ചു സൈനികന്റെ നിലയ്ക്കാതെ ഒഴുകുന്ന ചിന്തകളാണ് ഡേവിഡ് ദിയോപിന്റെ ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ്’ എന്ന 144 പേജുകളുള്ള നോവലിന്റെ അടിസ്ഥാനം. ‘ദൈവത്താണെ സത്യം’ എന്ന് നിരന്തരം ആവർത്തിച്ചുകൊണ്ട് നിർത്താതെ ചിലമ്പുന്ന ആ വാക്കുകളിൽ ഉത്കണ്ഠാകുലവും ഭ്രമാത്മകവുമായ ഒരു മനസ്സിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ട്. അൽഫാ ദിയായെ, മാദെംബ ദിയോപ് എന്നീ രണ്ടു കൂട്ടുകാരുടെ കഥ പറയുന്ന പുസ്തകത്തിന്റെ ശരിക്കുള്ള പേര് ‘ആത്മീയ സോദരൻ‘ എന്നായിരുന്നത്രേ. അതുകൊണ്ട് നോവലിസ്റ്റ് ഉദ്ദേശിക്കുന്ന താളവും ശ്ലേഷവും ഇംഗ്ലീഷിൽ ലഭ്യമല്ലെന്നു കണ്ടിട്ട് വിവർത്തക അന്ന മോസ്കോവാകിസ്, കൊടുത്ത പേരാണ്, ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ്’’. ആൽഫാ ദിയായെ ജർമ്മൻകാരനായ ഒരു ശത്രു സൈനികനെ ‘വൃത്തിയിൽ മനുഷ്യത്വത്തോടെ’ കഴുത്തറുത്തതിനെപ്പറ്റി ചിന്തിക്കുന്ന, മൂന്നാം അദ്ധ്യായത്തിലെ അവസാനവാക്യമാണത്. <br /><br />ആത്മീയ സോദരൻ എന്നും സഹപോരാളിയെന്നും അർത്ഥം പറയാവുന്ന ഫ്രഞ്ചു ശീർഷകം മാറ്റി വിവർത്തക ‘ഇരുട്ടിൽ രക്തനിറത്തിനു വരുന്ന മാറ്റത്തിനു’ ഊന്നൽ നൽകിയപ്പോൾ അത് യുദ്ധം, മനുഷ്യത്വം, ഒറ്റപ്പെടൽ, ജീവിതാസക്തി എന്നിങ്ങനെ രാഷ്ട്രാന്തരീയ സമൂഹത്തിലെ വായനക്കാർക്ക് ആർക്കും പെട്ടെന്ന് മനസിലാവുന്ന അർത്ഥതലം നോവലിനു ലഭിച്ചു. പുറമേ ഇരുട്ടും കറുപ്പും കൊണ്ടുവരുന്ന സൂചനകളും. ജർമ്മനിയുടെയും ഫ്രാൻസിന്റെയും നീലക്കണ്ണുകളും വെളുത്തശരീരമുള്ള മനുഷ്യർക്കിടയിൽ ഒരു കൈയിൽ തോക്കും മറുകൈയിൽ കൊടുവാളുമായി നിൽക്കുന്ന ചോക്ലേറ്റ് നിറമുള്ള സെനഗൽ സൈനികർ (ഷൊക്കോലാ എന്നാണവരുടെ വിളിപ്പേര്) അവർ ജനിതകമായി ബന്ധപ്പെട്ടു കിടക്കുന്ന, വ്യത്യസ്തമായ സാംസ്കാരികപരിസരത്തിനു നേരെ വിരൽ ചൂണ്ടുന്ന സൂചകവും ആകുന്നു. അവരെ ആധുനിക വെളുത്ത സമൂഹം പരിഭാഷപ്പെടുത്തിയെടുക്കുന്നതിന്റെ പ്രശ്നമാണ് നോവലിനുള്ളിൽ ദിയോപ്പിനെ അലട്ടിയിരുന്നത്. ആൽഫാ ദിയായെയുടെ അയാളുടെ ഭാഷ സെനഗലിലെ ഗോത്രഭാഷയായ വൊളോഫാണ്. അയാളുടെ ബോധപ്രവാഹം നോവലിന്റെ ആഖ്യാനത്തിൽ ഫ്രഞ്ചായി തീരുന്നു. എതിരാളിയെ കൊല്ലുകമാത്രമല്ല കൈപ്പത്തി വെട്ടിക്കൊണ്ടുവരികയും അതു സൂക്ഷിക്കുകയും ചെയ്യുന്ന ആൽഫാ ദിയായെ രാക്ഷസനാണോ മനുഷ്യനാണോ എന്ന സംശയം അയാളുടെ സഹപോരാളികളെ ഉലയ്ക്കുന്നുണ്ട്. അയാളുടെ മനസ്സിനെപോലെ, അയാളുടെ ഭാഷയെപോലെ, അയാളുടെ സ്വത്വവും വ്യക്തിത്വവും വിവർത്തനത്തിനു വഴങ്ങാതിരിക്കുന്ന ഒരവസ്ഥയെ ആവിഷ്കരിക്കുന്നതിന്റെ ഭാഗംകൂടിയാണ് മേൽപ്പറഞ്ഞ പരിഭാഷയെക്കുറിച്ചുള്ള ഖണ്ഡം. <br /><br />പരിഭാഷ ദൈവസത്യത്തിൽനിന്ന് അകന്നുനിൽക്കുന്ന പ്രവൃത്തിയാണെന്നാണ് കഥാപാത്രമായ ആൽഫാ പറയുന്നത്. ഡേവിഡ് ദിയോപ്, നോവലായി എഴുതാൻ തീരുമാനിച്ച മുഹൂർത്തത്തിൽ ദിയോപ് നോട്ടം പ്ലേറ്റോയുടെ ചിത്രത്തിൽനിന്ന് മാറ്റി അരിസ്റ്റോട്ടിലിലേക്കാക്കിയിരിക്കണം. ആദ്യം അന്നയും പിന്നീട് മാങ്ങാട് രത്നാകരനും ‘പൊയറ്റിക്സിൽ’ തൊട്ടുതന്നെയാണ് സത്യവാങ്മൂലം സമർപ്പിക്കുന്നത്. മനുഷ്യന്റെ അഗാധപ്രകൃതത്തിലുള്ള ദ്വയത്വത്തെ സംബന്ധിച്ച ഉൾക്കാഴ്ചകളെ കുഴമറിച്ചിലുകൾ ഇല്ലാത്ത കാവ്യസത്യമാക്കി പരിവർത്തിപ്പിക്കാൻ അതാവശ്യമാണ്. ‘പരനുള്ളുകാണിക്കാൻ ഒന്നുമേ ഉപായമില്ലെന്ന’ ഭൗതികലോകത്തിലെ വലിയ ശരിയെ പരിമിതികൾകൊണ്ടല്ല നല്ല പരിഭാഷകൾ നേരിടുന്നത് എന്നതൊരു വസ്തുതയാണ്. ‘അത്യാനന്ദത്തിന്റെ ദൈവികപരിചരണ’മാക്കി നോവൽ വായനയെ മാറ്റിയെഴുതുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ട്. <br /><br />രചനകൾ, കാലികമായി വലിയ താമസമില്ലാതെ നമ്മുടെ അടുത്ത് എത്തുന്നു എന്നത് വലിയ കാര്യമാണ്. വിവർത്തനം മികച്ചതാവുമ്പോൾ വായനാനന്ദന്ദം ഇരട്ടിയാകുന്നു. മാങ്ങാട് രത്നാകരന്റെ വിപുലമായ സാഹിത്യപരിചയവും ഭാഷാസ്വാധീനവും ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പി’നെ മലയാളത്തിൽ ഒഴിവാക്കാനാവാത്ത ഒരു കൃതിയാക്കി മാറ്റുന്നു. <p></p><p>(www.dcbooks.com/rathriyil-ella-rakthathinum-niram-karuppu-by-david-diop-readers-review.html)</p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-73126898453867312692021-11-19T23:28:00.004+05:302021-12-20T19:05:10.604+05:30ആൽമരവും തഥാഗതനും <p> </p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-vkDsFsftCAE/YZfloERq-cI/AAAAAAAARY8/2LaieUOFuNQOHiNZX8eDY2Y79k8cqkXmQCLcBGAsYHQ/s593/ea819658a62c8cf9db4ccc27b38743ac.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="553" data-original-width="593" height="298" src="https://1.bp.blogspot.com/-vkDsFsftCAE/YZfloERq-cI/AAAAAAAARY8/2LaieUOFuNQOHiNZX8eDY2Y79k8cqkXmQCLcBGAsYHQ/s320/ea819658a62c8cf9db4ccc27b38743ac.jpg" width="320" /></a></div><br /> <p></p><p><span> </span>പ്രവാചകനായ നബി ഇരുന്ന് വിശ്രമിച്ച മരം പിന്നീട് ആളുകൾ ആരാധിക്കും എന്നുവച്ച് മുറിച്ചു കളഞ്ഞതുപോലെയൊരു കഥ ബുദ്ധചരിത്രത്തിലും ഉണ്ട്. ജ്ഞാനോദയത്തിനു ശേഷം ഏഴാഴ്ച ബുദ്ധൻ ചെലവഴിച്ച സ്ഥലങ്ങൾ മഹോബോധി ക്ഷേത്രത്തിൽ അടയാളപ്പെടുത്തി വച്ചിരിക്കുന്നതായി ‘ശ്രമണബുദ്ധൻ’ എന്ന പുസ്തകത്തിൽ ബോബി തോമസ് എഴുതുന്നു. ആദ്യത്തെ ആഴ്ച അദ്ദേഹം വൃക്ഷത്തണലിൽ ധ്യാനനിരതനായി. രണ്ടാമത്തെ ആഴ്ച അടുത്തൊരിടത്ത് ഇരുന്ന് വൃക്ഷത്തെ കണ്ണിമയ്ക്കാതെ നോക്കി. മൂന്നാമത്തെയാഴ്ച നടന്നുകൊണ്ട് ധ്യാനിച്ചു. അപ്പോൾ കാല്പാദങ്ങൾക്കടിയിൽ താമരപ്പൂക്കൾ വിരിഞ്ഞു. നാലാമത്തെ ആഴ്ചയിലെ ധ്യാനത്തിലാണ് കാര്യകാരണബന്ധങ്ങളെപ്പറ്റിയുള്ള ചിന്തകൾ ശിരസ്സിലുദിച്ചത്. അഞ്ചാമത്തെ ആഴ്ച ധ്യാനിക്കാൻ മറ്റൊരു വൃക്ഷം തെരെഞ്ഞെടുത്തു. ആറാമത്തെ ആഴ്ച ധ്യാനിക്കുന്ന സ്ഥലത്ത് കാറ്റും പേമഴയും ഉണ്ടായി. അപ്പോൾ നാഗരാജാവായ മുകാലിന്ദ വന്ന് പത്തികൾ വിരിച്ച് കുട പിടിച്ചുകൊടുത്തു. ഏഴാമത്തെ ആഴ്ച, തപസ്സുവെന്നും ഭല്ലികനെന്നും പേരുള്ള വ്യാപാരികൾ വന്ന് ബുദ്ധനു ഭക്ഷണവും തേനും നൽകി. ബ്രാഹ്മണരെയോ ഏഴജാതിക്കാരെയോ സംബോധന ചെയ്തിട്ടില്ല, വണിക്കുകളെയാണ് ലക്ഷ്യം വച്ചതെന്ന് പറയാറുണ്ട്. അവർ ആളായും ദ്രവ്യമായും ബുദ്ധനെ കാര്യമായി സഹായിച്ചിട്ടുണ്ട്. <br /><br /></p><p style="text-align: justify;">ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ടത് ഒരു മരമല്ല. എങ്കിലും ബുദ്ധൻ ധ്യാനിച്ചതായി പറയുന്ന പ്രമുഖ ബോധിമരം (നമ്മുടെ അരയാല്‍) അതിന്റെ പല തലമുറകൾ പിന്നിട്ട് ബോധഗയയിൽ ഇപ്പോഴും പരിപാലിക്കപ്പെടുന്നുണ്ട്, യന്ത്രത്തോക്കു ധരിച്ച സുരക്ഷാസൈനികരുടെ കർക്കശമായ കാവലിൽ. തോക്കു ചൂണ്ടിയ ജാഗ്രതകൾക്കുമുന്നിലൂടെ നടന്നു ചെന്നു വണങ്ങുന്നത്, പ്രശസ്തനായ അഹിംസാമൂർത്തിയെ വാർത്തെടുത്ത പഴയ മരത്തെ തന്നെയാണെന്ന് ജനം വിശ്വസിക്കുന്നു. അതാണു ജനം! പല പ്രാവശ്യം ഈ മരം നശിപ്പിക്കപ്പെട്ടിട്ടുണ്ടത്രേ. അശോകചക്രവർത്തിക്കു തന്നേക്കാൾ സ്നേഹം മരത്തോടാണെന്നു മനസ്സിലാക്കിയ ഒരു രാജ്ഞിയാണ് ആദ്യം അതു വെട്ടിക്കളഞ്ഞത്. പിന്നെ പലപ്രാവശ്യം പകയോടേ പലരും വെട്ടി. രാജ്ഞിയുടെ കേസ് വിചാരണയ്ക്കെടുത്താൽ യുദ്ധം കണ്ട് ഹിംസ വെറുത്ത് ബുദ്ധശിഷ്യനായ മഹാരാജാവ് അശോകൻ എങ്ങനെ തീർത്തിരിക്കും ഉള്ളിലെ ദേഷ്യം എന്ന് ആലോചിക്കുന്നത് കൗതുകമാണ്. <br /></p><p><br /></p><p style="text-align: justify;">എൻ ബി സുരേഷിന്റെ ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്ന കവിതാ പുസ്തകത്തിലെ അതേ പേരുള്ള കവിതയും അതിലെ കുട്ടിക്ക് ഓടയിൽനിന്ന് വീണുകിട്ടിയ മുറിപ്പാടുകളുള്ള ബുദ്ധപ്രതിമയും ഷോക്കേസിലെ ബോൺസായ് മരവും ചേർന്നാണ് ബോധഗയയിലെ ആൽമരത്തിന്റെ ഓർമ്മ കൊണ്ടുവന്നത്. മലയാളത്തിൽ ബുദ്ധ കവിതകൾക്ക് ഒരു പഞ്ഞവും ഇല്ല. രണ്ടാഴ്ചകൾക്ക് മുൻപ് സച്ചിദാനന്ദന്റെ ‘ബുദ്ധനെ കാണുവാൻ’ എന്ന കവിത മാതൃഭൂമിയിൽ വന്നതാണ് ഏറ്റവും അടുത്ത ഉദാഹരണം. ആ കവിതയിലും ഉണ്ട് ഒരു അരയാൽ. കൃഷ്ണനെകാണാൻ പോയ കുചേലന് ഉണ്ടായത് ഭൗതികക്ഷേമമാണെങ്കിൽ ബുദ്ധനെ കാണാൻ പോകുന്ന കവിയ്ക്ക് ഉണ്ടായത് കവിത്വത്തിലേക്കുള്ള ജ്ഞാനസ്നാനമാണ്. ആ പരിണാമം കുറേക്കൂടി ആഴത്തിലുള്ളതും പരപ്പുള്ളതുമാണ്. ആലിന്റെ മണ്ണിലും വേരിലും നീരിലും കവിയുടെ ചോര, ഇളകുന്ന ഇലകളിൽ ശ്വാസം, പിപ്പലങ്ങളുടെ ഞരമ്പുകളിൽ പിന്നിട്ട വഴികൾ, ചില്ലകളിലെ കാറ്റിൽ പ്രാണൻ. സൃഷ്ടിയുടെ ദുഃഖം തന്റേതാവുകയും ആ കരുണയുടെ ധാരയിൽ തുഴഞ്ഞ് അക്കരെ പോകുന്ന തോണിയായി സ്വയം മാറുകയും ചെയ്തുകൊണ്ട്, യുക്തിഭദ്രമായ ഭ്രമാത്മകതയിൽ എത്തിച്ചേരുകയാണ് കവിത അവസാനം. ബുദ്ധന്റെ സ്മരണയിൽ ബോധോദയത്തെ കാവ്യസങ്കല്പമായി മാറ്റിയെഴുതുകയാണല്ലോ കവി. ആ നിലയ്ക്ക് ബിംബാത്മകമായ ഇഴപിരിക്കലിനാണ് ‘ബുദ്ധനെ കാണുവാൻ’ എന്ന കവിതയിൽ സച്ചിദാനന്ദൻ മുതിരുന്നത്. സങ്കല്പത്തെ കൂടുതൽ അടുപ്പവും ജനകീയവും മായികതയുള്ളതുമായ മറ്റൊരു മിത്തുമായി ചേർത്തു വച്ച് (കൃഷ്ണനും കുചേലനും) സമകാലികമാക്കി വികസിപ്പിക്കുകയും അതുവഴി കാവ്യനയപ്രഖ്യാപനം നടത്തുകയുമാണ് സച്ചിദാനന്ദൻ ചെയ്തത്. <br /></p><p><br /></p><p style="text-align: justify;">ഇതിന്റെ നേരെ വിപരീതാവസ്ഥയാണ് ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്ന കവിതയിലുള്ളത്. ബുദ്ധൻ എന്ന പ്രഭാവിതമായ ഭൂതകാലത്തെ സംശയത്തോടെ റദ്ദാക്കുകയും കാലികമായി ചുരുക്കുകയുമാണ് കവിതയിൽ എൻ ബി സുരേഷ് ചെയ്യുന്നത്. ഷോകേസ് തുറക്കുന്ന കുട്ടിയുടെ കൈ പിടിച്ച് നഗരത്തിലേക്ക് നടക്കുന്ന ബുദ്ധപ്രതിമയെയും, അവർക്കു പിന്നാലെ പോയി തോക്കു ചൂണ്ടി നിൽക്കുന്ന ഒരാളുടെ ഏകാഗ്രതയ്ക്ക് കുടപിടിച്ച് വടവൃക്ഷമാവുന്ന ബോൺസായിയെയും അവതരിപ്പിക്കുന്ന ഒരു ഭ്രമകല്പന ഈ കവിതയിലും ഉണ്ട്. സച്ചിദാനന്ദന്റെ കവിതയിലെന്നപോലെ തെളിച്ചമുള്ളതോ മൂർത്തമോ അല്ല ഈ കാഴ്ച. പകരങ്ങൾ (പ്രതിനിധികൾ) എന്ന മട്ടിൽ പ്രതിമയും മരമാതൃകയും പരസ്പരം സംസാരിക്കുകയും സ്വേച്ഛയാ സഞ്ചരിക്കുകയും ഒക്കെ ചെയ്യുന്നു. സൂചകങ്ങൾ വീണ്ടും സൂചകങ്ങളാവുന്ന അവസ്ഥയാണിത്. കവിതയിലെ പ്രധാനഭാഗം ബോൺസായ് വൃക്ഷവും ബുദ്ധപ്രതിമയും തമ്മിലുള്ള സംഭാഷണമാണ്. ക്ഷീണിതനും ഏറേറ്റ് ഉടഞ്ഞുപോയവനും പരിക്കേറ്റവനുമായ പ്രതിമയോടുള്ള കാരുണ്യവും കല്ലും കവണയുമായി ‘അവർ’ അടുത്തു വന്നത് ബുദ്ധൻ അറിയാതെ പോയതിലുള്ള നിരാശയും കുള്ളൻ മരം പങ്കുവയ്ക്കുന്നു. ബുദ്ധനെക്കുറിച്ച് പ്രചരിക്കുന്ന കഥകൾ താനറിഞ്ഞതായി അറിയിക്കുന്നു. നാടാകെ പടർന്ന് ആകാശത്തോളമുയർന്ന മരം ഷോക്കേസിൽ വളർച്ച മുരടിച്ചിരിക്കുന്നതിന്റെ അദ്ഭുതം ബുദ്ധനിൽ ഉയരുന്നു. വെള്ളവും വെളിച്ചവും വേണ്ടാത്തതും ബോധോദയം വിലക്കിയിട്ടുള്ളതുമായ തന്റെ അവസ്ഥയെക്കുറിച്ചു പറഞ്ഞുകൊണ്ട് മരം സംഭാഷണം അവസാനിപ്പിക്കുന്നു. ബുദ്ധനും മരവും തമ്മിലുള്ള ഈ വിനിമയം പൂർണ്ണമല്ല. അത് കവിതയുടെ ഉള്ള് നിശ്ചയിക്കുന്ന കുഴമറിച്ചിലിന്റെ അവസ്ഥയാണത്. ആഖ്യാനസ്വഭാവമുള്ള കവിത എന്തുകൊണ്ടാണ് ഒരു കുഴമറിച്ചിലിന്റെ അവ്യക്തതയോടെ അവസാനിക്കുന്നത്?</p><p style="text-align: justify;">സുരേഷിന്റെ ഈ സമാഹാരത്തിലെ കവിതകൾ ഏറെക്കുറേ വിധേയമായിരിക്കുന്ന അവസ്ഥയാണിത്. കവിതയായി തീരുന്നതിനു മുൻപ് സ്തംഭിച്ചു പിടയ്ക്കുന്ന ഒരവസ്ഥ ഇതിലെ പല കവിതകളിലെയും വാക്യഘടനകൾക്കുണ്ട്. ഓടയിൽ കിടക്കുന്ന ഉടഞ്ഞ ശരീരമുള്ള പ്രതിമയായ ബുദ്ധന് കുറച്ചു നേരത്തേങ്കിലും കിട്ടിയ മോക്ഷപ്രാപ്തിയാണ് ഷോക്കേസിലെ വാസം. അത് ധ്യാനപരതയുടെ സ്വസ്ഥതയല്ല അലച്ചിലിന്റെ അസ്വസ്ഥതയാണ് അധികം താമസിക്കാതെ വച്ചു നീട്ടുന്നത് എന്നു നാം കാണുന്നു. സങ്കല്പങ്ങളിൽ ചുരുങ്ങി വികൃതമായി പോയ ആൽമരങ്ങൾക്കിപ്പോൾ ബോധത്തെ ഉദിപ്പിക്കാനുള്ള ശക്തിപോര ; ഹിംസയ്ക്ക് കുടചൂടാനാണ് അവയ്ക്ക് യോഗം എന്നൊരു വിപരീതദർശനവും കവിതയ്ക്കകത്തുണ്ട്. </p><p style="text-align: justify;">യഥാർത്ഥത്തിൽ ഷോക്കേസിലെ ബോൺസായിയും ഓടയിൽ നിന്നെത്തിയ ബുദ്ധനും തമ്മിലുള്ള സംവാദം, കവിയും വായനക്കാരും തമ്മിലുള്ള ഭാവനാത്മകമായ വിനിമയമാണ്. പരിതഃസ്ഥിതികളോട് അത്രയൊന്നും രാജിയാവാൻ പറ്റാത്ത ഒരു സിനിക്ക് സുരേഷിൽ പ്രവർത്തിക്കുന്നുണ്ട്. തന്നെപ്പറ്റിയുള്ള ആത്മനിന്ദാപരമായ വിലയിരുത്തലും കവിതയിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ ഉള്ള ഏതു വിനിമയവും എവിടെയും എത്തിക്കില്ലെന്ന അശുഭപ്രതീക്ഷയും അക്രമം നിറഞ്ഞ സാമൂഹികസ്ഥിതിയോടുള്ള മനോഭാവവും ചേർന്നു രൂപം നൽകിയ ആശയതലമാണ് കവിതയിലെ ബുദ്ധനുള്ളത്. ആ നിസ്സഹായത്വം അനുഭവങ്ങൾ മുറിവേൽപ്പിച്ച സ്വാത്മ കാൽപ്പനികബിംബമാണ്. ബോൺസായി, വിശ്വാസം പൂർണ്ണമായി അർപ്പിക്കാൻ പറ്റാത്തതും പ്രതീക്ഷാരാഹിത്യത്തെ വ്യക്തമായി വിളമ്പരം ചെയ്യുന്നതുമായ വായനക്കാരുടെ പ്രതീകവും. ബോൺസായി ആൽമരമായും ബുദ്ധപ്രതിമയായും ചുരുക്കിയെടുത്ത മുദ്രാസ്വഭാവമുള്ള രണ്ട് ബിംബങ്ങളെ കാവൽ നിർത്തിയിരിക്കുന്ന ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്ന കവിത എഴുത്തുകാരനും വായനക്കാരി/രനും തമ്മിലുള്ള ഭാവനാത്മക വിനിമയത്തെ സംബന്ധിച്ചുള്ള പതം പറച്ചിലാണ്. പ്രമേയത്തിൽ എന്നപോലെ ആഖ്യാനത്തിലും കവിത അപൂർണ്ണമായിരിക്കുന്നതിനു കാരണമുണ്ട്. ഒരു കുഴമറിച്ചിലിന്റെ ആഖ്യാനരൂപത്തിന് അത്രയേ സാധ്യമാവുകയുള്ളൂ. നേരത്തേ പറഞ്ഞ രണ്ടു ബിംബങ്ങൾക്കു പുറമേ കവിതയെ കാവ്യാത്മകമാക്കി നിലനിർത്തുന്ന മറ്റൊരു ഘടകം, വഴുക്കുന്ന പ്രതലത്തിൽ കാലുറയ്ക്കാതെയുള്ള ഈ അപൂർണ്ണതയാണ്. ലോകത്തെക്കുറിച്ച് തനിക്കുള്ള കടുത്ത അവിശ്വാസത്തെ പിൻപറ്റിക്കൊണ്ട് തന്റേതായ തീർപ്പുകളൊന്നും എടുക്കുക സാധ്യമല്ലെന്ന നിസ്സഹായതമാത്രമാണിപ്പോൾ കൊടും യാഥാർത്ഥ്യം. മറിച്ചുള്ളതെല്ലാം വച്ചുകെട്ടലുകളാണെന്നാണ് കവിതയുടെ ഭാവം.. </p><p><br /></p><p style="text-align: right;">എഫ് ബി<br /></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-39659125005730310792021-11-19T23:07:00.007+05:302021-12-19T22:07:12.527+05:30ചുവരിലെ മരം, അതിൽ ചിറകൊതുക്കുന്ന പക്ഷികൾ<p> </p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-ZQz7eQKXVFs/YZfgjZ77gDI/AAAAAAAARY0/5MVpUSJlO7485ls1yS1au67cQ5ImHpVOgCLcBGAsYHQ/s268/%25E0%25B4%25B5%25E0%25B4%25BF%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="268" data-original-width="188" height="268" src="https://1.bp.blogspot.com/-ZQz7eQKXVFs/YZfgjZ77gDI/AAAAAAAARY0/5MVpUSJlO7485ls1yS1au67cQ5ImHpVOgCLcBGAsYHQ/s0/%25E0%25B4%25B5%25E0%25B4%25BF%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D.jpg" width="188" /></a></div><!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-US</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin-top:0in;
mso-para-margin-right:0in;
mso-para-margin-bottom:10.0pt;
mso-para-margin-left:0in;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:Kartika;
mso-bidi-theme-font:minor-bidi;}
</style>
<![endif]-->
<p></p><p align="center" class="MsoNormal" style="text-align: center;"><b><span lang="ML" style="font-family: Rachana; font-size: 16pt; line-height: 115%; mso-bidi-language: ML;"><br /></span></b><b><span style="font-family: Rachana; font-size: 16pt; line-height: 115%; mso-bidi-language: ML;"></span></b></p>
<p align="right" class="MsoNormal" style="text-align: right;"><span lang="ML" style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;"></span><span style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: 0.5in;"><span lang="ML" style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;">ചലനത്തിനുള്ള വേവലാതികളെ പല രൂപത്തിൽ പ്രകടമാക്കുകയും പ്രശ്നാത്മകമാക്കുകയും
ചെയ്യുന്ന ഒരു തലം അസീം താന്നിമൂടിന്റെ കവിതകളിൽ കാണാം. സ്ഥാവരമായ ഒരു
അവസ്ഥയിൽനിന്ന്<span style="mso-spacerun: yes;"> </span>ജംഗമമായ
മറ്റൊരവസ്ഥയിലേക്ക് പരിണമിക്കാനുള്ള പിടച്ചിലിനെ അനുസ്മരിപ്പിക്കുന്നതാണ് അതിന്റെ
ആദ്യത്തെ വശം. സ്ഥലപരമെന്നോ തിരച്ഛീനമെന്നോ വിളിക്കാവുന്ന അവസ്ഥയാണത്. ‘പിന്നിലേറ്റ
കൊടിയ പ്രഹരത്തിന്റെ നോവിൽ എല്ലാ ചെറുപ്പുകളും കുതറി കുതിക്കുന്ന പന്തിന്റെ ഊക്കായി’<span style="mso-spacerun: yes;"> </span>‘ഗോൾ’ എന്ന കവിതയിൽ പ്രത്യക്ഷമാവുന്നത് ആ
ചലനവേഗമാണ്. <span style="mso-spacerun: yes;"> </span>‘മരത്തിനെ തിരിച്ചു
വിളിക്കുന്ന വിത്ത്’ എന്ന കവിതാസമാഹാരത്തിന്റെ മുഖവുരയിൽ കവിതയ്ക്കുള്ള പ്രേരണയെ
പുഴയുടെ ഒരു രൂപകത്തിലേക്ക് പകർത്തിവച്ചുകൊണ്ട് അതിന്റെ ഒഴുക്ക്, കരകവിയൽ,
വറ്റിപോകൽ എന്നീ ഭാവങ്ങളെ കവി ഭാവന ചെയ്യുമ്പോൾ കാലസഞ്ചാരത്തിന്റെ ഉപപത്തികളും
വെളിപ്പെടുന്നു. പുഴയുടെ മൂന്നു ഭാവങ്ങളും ഒരേ സ്ഥലത്തിൽ സംഭവിക്കുന്നതാണെങ്കിലും
ഏകകാലത്തിലുള്ള പരിണാമമല്ല. അതുകൊണ്ട് അതിനുള്ളത് ലംബമാനമായ ചലനസ്വഭാവമാണെന്ന്
പറഞ്ഞാലും ശരിയാണ്. ‘ആഴം എന്നെ നോക്കി വാ പിളർത്തുമെന്നും അകലം എന്റെ നിശ്ചലതയെ ചൂണ്ടി
പരിഹസിക്കുമെന്നും’ പറഞ്ഞുകൊണ്ട് ‘അതുമാത്രം മതി’യെന്ന കവിത രണ്ടു തരത്തിലുമുള്ള
ചലനങ്ങളോടുള്ള ഭയത്തെ പ്രകടമാക്കിയിട്ടുണ്ട്. ഈ ഭയത്തെ മറ്റൊരു തരത്തിൽ,
ചലിക്കുന്ന സ്ഥാവരങ്ങളുടെ രൂപത്തിൽ കവിതകളിൽ<span style="mso-spacerun: yes;">
</span>കാണാം. പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെടുകയും കാലു വയ്ക്കാനായുമ്പോൾ
കാണാതാവുകയും ചെയ്യുന്ന വിചിത്രസ്വഭാവികളായ പടവുകളെ ‘അധികപേടി’യിൽ കാണാം.
വഴുക്കലോടെ എപ്പോഴും കൂടെപ്പോരുന്ന രണ്ടു പടവുകൾ ആ കവിതയിലെ അസ്വാഭാവികമായ
പ്രതീതിയാഥാർത്ഥ്യമാണ്. ഇതിനു സമാനമായ ഒരു കാഴ്ച ‘താണു നിവരുന്ന കുന്നിലു’മുണ്ട്.
ഉരുട്ടികേറ്റുന്ന കല്ല് താഴേയ്ക്കു ഉരുളുന്നതിനനുസരിച്ച് താഴുകയും ഉയരുകയും
ചെയ്യുന്ന കുന്നിന്റെ ചലനസ്വഭാവം പ്രത്യേകതയുള്ളതാണ്. സയൻസ് ഫിക്ഷൻ ചലച്ചിത്രങ്ങളിലേതിനു
തുല്യമായ ഭ്രമക്കാഴ്ചകളിലൊന്നാണ് സ്ഥലരാശിയുടെ ഇത്തരത്തിലുള്ള ദ്രവമാനം. സകലതും
മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ഉത്തരാധുനിക (ഉച്ച-ആധുനിക) സമൂഹത്തിന്റെ പ്രത്യേകതകൾ
വിശദമാക്കാൻ </span><span lang="ML" style="font-family: Rachana; mso-ansi-font-weight: bold; mso-bidi-language: ML;">സിഗ്മണ്ട് ബോമാനും (ലിക്വിഡ് മോഡേണിറ്റി) ഉംബെർട്ടോ
എക്കോയും (ലിക്വിഡ് സൊസൈറ്റി) ഈ സങ്കല്പത്തെ ഉപയോഗിച്ചിട്ടുണ്ട്. </span><span lang="ML" style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;">അരക്ഷിതമായ മാനസികഭാവത്തിന്റെ പ്രത്യക്ഷീകരണമാണ് അസീമിന്റെ
കവിതകളിൽ പ്രത്യക്ഷമാകുന്ന സ്ഥലത്തിന്റെ അനിശ്ചിതമായ അവസ്ഥ.</span><span style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: 0.5in;"><span lang="ML" style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;">‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ലെ ഭൂരിഭാഗം കവിതകളും ഒരുതരം
നിശ്ചലജീവിതത്തെ അടയാളപ്പെടുത്തുന്നവയാണ്. വിത്തിനുള്ള ധ്വന്യാത്മകതയും
സംഗ്രഹണത്വവും അന്തർമുഖതയും പുറംതോടിന്റെ സുരക്ഷിതത്വവും മരത്തിനില്ലെന്ന
തിരിച്ചറിവാണല്ലോ മരത്തെ തിരിച്ചു വിളിക്കാൻ വിത്തിനെ പ്രലോഭിപ്പിക്കുന്നത്.
മരവിത്തുകൾക്ക് (ബീജാങ്കുരങ്ങൾക്ക്) ഉരുണ്ടും പറന്നും മുങ്ങിയും അകലങ്ങളെയും
ആഴങ്ങളെയും കൈയാളാൻ കഴിയുന്ന സ്വേച്ഛാചാരിത്വമുണ്ടെന്ന വസ്തുതയെക്കൂടി ഈ ശീർഷകം
ഉള്ളടക്കുന്നു. എങ്കിലും വെമ്പിക്കുതിക്കാനുള്ള ആഗ്രഹം ദിവാസ്വപ്നമായി
അനുഭവിച്ചുകൊണ്ടും അതിനെ റദ്ദ് ചെയ്തുകൊണ്ടും നിലവിലുള്ള അവസ്ഥയിൽ ചടഞ്ഞുകൂടുക
എന്ന ഭാവമാണവയുടെ സ്ഥായി.<span style="mso-spacerun: yes;"> </span>‘കിളിർക്കാനുള്ള
മിടിപ്പും കുതിക്കാനുള്ള വീർപ്പും വേണം എന്നാൽ അവ മാത്രം മതിയെന്ന്’ നേരത്തെ
സൂചിപ്പിച്ച<span style="mso-spacerun: yes;"> </span>‘അതുമാത്രം മതി’യെന്ന
കവിതയിലെ ശക്തമായ ഒരു തീർപ്പാണ്. ഇത് അസീമിന്റെ കവിതകളിലെ സ്ഥിരമായ നിലപാടാണ്.
‘കൊടിനാട്ടൽ’ എന്ന കവിതയിൽ ‘കൊടുമുടിയുടെ ഉച്ചിയിൽ നാട്ടാൻ പോകുന്ന കൊടിയിൽ തന്നെ
പ്രതിഫലിച്ചു കണ്ടുകൊണ്ട്<span style="mso-spacerun: yes;"> </span>കവി
‘ഊളിയിട്ടാഴ്ന്നു ചെന്നിട്ട് ഗിരിശൃംഗത്തിന്റെ നെറുകയിൽ ശിരസ്സൂന്നാനും കാലുകൾ
കൊടിയാക്കി ചുഴറ്റിപ്പാറിക്കാനും’ മാത്രമാണ് കൊതിക്കുന്നത്. നിശ്ചലതയെയും
ചലനത്തെയും സമീകരിച്ച് പ്രഖ്യാപിക്കുന്ന ഈ രൂപകത്തെ അസീമിന്റെ കവിതകളുടെ
കേന്ദ്രസ്ഥാനത്തു നിർത്താമെന്നു തോന്നുന്നു. ഏറെ ആഴത്തിൽ വേരാഴ്ത്തുന്ന മരം
(മരുഭൂമിയിലെ ഉറവ) കൈപ്പത്തി രണ്ടും ചീന്തിപ്പോയൊരു നാട്യക്കാരി നൃത്തം ചെയ്യാൻ
വീർപ്പോടെ ഉയിർക്കുന്ന ആവേശം (അപൂർണ്ണം) എന്നെല്ലാം മറ്റു കവിതകളിൽ ഇതേ
സ്വാത്മനിലയെ വ്യത്യസ്തസാഹചര്യങ്ങളിലായി കവി ആവർത്തിച്ചിട്ടുമുണ്ട്.</span><span style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: 0.5in;"><span lang="ML" style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;">വീട്, കുന്ന്, സ്കൂൾ, ശില്പം, ചിത്രം, ശില, ഭൂമി, കാട്, വേര് എന്നിങ്ങനെയുള്ള
സ്ഥാവരങ്ങളുടെ നീണ്ട നിര അസീമിന്റെ കവിതകളിലെ ഉറച്ചിരിക്കുന്ന സ്ഥലത്തെയും വാഹനം,
കാറ്റ്, പക്ഷി, വേനൽ, വെളിച്ചം, രാത്രി, നിലാവ്, ഒച്ച<span style="mso-spacerun: yes;"> </span>തുടങ്ങിയുള്ള നിശ്ചലതയെ പലനിലയ്ക്ക് അതിജീവിക്കാൻ
കഴിയുന്ന ചരവസ്തുക്കളുടെ പ്രതീകങ്ങൾ മാനസികാവേഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. കടൽ,
പുഴ, കൊടി, മരം, ചെടി, വിത്ത് എന്നിങ്ങനെ ഏറ്റക്കുറച്ചിലുകളോടെ ഈ രണ്ടു
വിഭാഗങ്ങളുടെയും സ്വഭാവം സ്വീകരിച്ച ബിംബങ്ങളും കവിതയുടെ സംഘർഷഭൂമികയിൽ
വരിചേരുന്നുണ്ട്.<span style="mso-spacerun: yes;"> </span>തകർന്ന ബ്രേക്ക്,
കൃത്യതയില്ലാത്ത ആക്സിലേറ്റർ, ഏതിലാണ് കാലന്നതിലുള്ള അവ്യക്തത, ലഹരി പെരുകി
ബോധമില്ലാതായ ഡ്രൈവർ - ഇവ ചേർന്ന സംയുക്തത്തെ അസീം വിളിക്കുന്നത് ‘മനസ്സ്’ (അതേ
പേരുള്ള കവിത) എന്നാണ്.<span style="mso-spacerun: yes;"> </span>ഇരപ്പും കുതിപ്പും
തുടിപ്പും യാഥാർത്ഥ്യമാണെന്നതുപോലെ തിരിച്ചു പോക്കും ഉറച്ചിരിപ്പും കൂടുതൽ
യാഥാർത്ഥ്യമാണ്. എന്തുകൊണ്ട് ഇത്തരമൊരു ചടഞ്ഞുകൂടൽ എന്നതിന് കൂടുതൽ
വിശദീകരണങ്ങളൊന്നും കവിതകൾ പങ്കു വയ്ക്കാൻ ശ്രമിച്ചു കാണുന്നില്ല. വളരെ അപൂർവമായി
മാത്രം കവിതകൾ സമൂഹത്തിന്റെ കാപട്യത്തെയോ (ദുരന്തം, വൈഭവം) പ്രായോഗികതയെയോ
(തിടുക്കം) നിസ്സംഗതയെയോ (ഒറ്റക്കാലിൽ നില്പ്) വിമർശനാത്മകമായി – അതും നേരത്ത
സ്വരത്തിൽ - സമീപിക്കാൻ ബദ്ധപ്പെടുന്നുള്ളൂ. സാമൂഹികമായ സമ്മർദ്ദങ്ങളും പ്രതിലോമതകളും
ഏൽപ്പിക്കുന്ന ആഘാതത്തെപ്പറ്റിയുള്ള നിശ്ശബ്ദതപോലും പിന്മടങ്ങാനുള്ള അതിശക്തമായ
പ്രേരണയ്ക്കുള്ള സാധൂകരണമായി മാറുകയാണ് ഇവിടെ. </span><span style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: 0.5in;"><span lang="ML" style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;">ബിംബവിന്യാസങ്ങളുടെ ചില സൂക്ഷ്മതകളിലൂടെ ചലനം എന്ന പ്രക്രിയയെ കവിതകൾ
ഉള്ളടക്കുന്ന രീതികൾ ശ്രദ്ധിച്ചാൽ പാരമ്പര്യവും സമകാലികവുമായ
കാവ്യമാർഗങ്ങളിൽനിന്ന് ഈ കവിതകൾ നേടാൻ ആഗ്രഹിക്കുന്ന വിടുതലുകളെ അടുത്തു കാണാൻ
കഴിയുമെന്നു തോന്നുന്നു. സ്വാസ്ഥ്യം, ഏറെ എന്നീ രണ്ടു കവിതകൾ നോക്കുക.
പൂർവകല്പിതവും ഏറെക്കുറേ പ്രസിദ്ധവുമായ ആശയങ്ങളെ ഈ കവിതകളിൽ
പുതുക്കിപ്പണിതിരിക്കുകയാണ്. പുൽക്കൊടിത്തുമ്പിലെ മഞ്ഞിൻ കണിക പഴയ കവിതയിൽ
പ്രപഞ്ചത്തെ പ്രതിഫലിപ്പിച്ചുവെങ്കിൽ അടർന്നു വീഴുന്ന മഞ്ഞയിലയുടെ
പുറത്തുകേറിയിരുന്നു പറന്നു താഴെ എത്തിയിട്ടാണ് അതിപ്പോൾ പ്രപഞ്ചത്തെ നെഞ്ചേറ്റി കാണിക്കുന്നത്.
പ്രഭാതത്തിലെ പുൽനാമ്പിലെ പഴയ മഞ്ഞുതുള്ളിയുടെ വിസ്മയത്തിനും തലേന്ന് അന്തിക്കേ
വീഴാറായ ഇലയുടെ പുറത്തുകയറിയ പുതിയ മഞ്ഞുതുള്ളിയുടെ പ്രായോഗികതയ്ക്കും തമ്മിൽ
സമയദൂരവും സ്ഥലദൂരവുമുണ്ട്. കൊഴിഞ്ഞു വീഴുന്ന പൂവിന്റെ സുഗന്ധം കാറ്റെടുത്തുകൊണ്ടു
പോകുന്നതിനെപ്പറ്റിയുള്ള സങ്കല്പത്തെ പൂവിനെ മൊത്തമായി വേരെടുത്തുകൊണ്ടു പോകുന്നതായി
മാറ്റിയെഴുതുകയാണ് ‘ഏറെ’ എന്ന കവിതയിൽ. പാരമ്പര്യത്തെ ഭാവപരമായി തിരുത്തുകയാണ്
രണ്ടിടത്തും കവി. ബാല്യവും വാർദ്ധക്യവും പഴമയും പുതുമയും നോവും ആഹ്ലാദവും മരണവും
ജീവനവും തുടങ്ങിയ ജീവിതത്തിന്റെ വിരുദ്ധഭാവങ്ങളെ മുഖാമുഖം നിർത്തിക്കൊണ്ടാണ് ഈ
തിരുത്ത്. ഉള്ളിലൊതുക്കിയതെല്ലാം പ്രകടമാക്കാതിരിക്കുന്നതാണ് ഏറ്റവും മാരകമായ
മുറിവെന്നറിയുന്നത് വേരുകൾക്കാണ് (മുറിവ്) ‘അകത്തെന്താണെന്ന’ ആവർത്തിച്ചുള്ള
ആവലാതിയെ (പക്ഷേ വാതിലകത്തെക്കുറ്റിയിലാണ,ടവെന്ത്? – എന്ത്? എന്ന കവിത) പല
നിലയ്ക്ക് ആവിഷ്കരിക്കാനുള്ള താത്പര്യത്തിന്റെ ഭാഗം കൂടിയാണ് വേരുകളുടെ ബിംബപദവി. </span><span style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: 0.5in;"><span lang="ML" style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;">വേരിൽനിന്ന് കുറേക്കൂടി ആന്തരികമായ പിന്മാറ്റമാണ് വിത്തിനുള്ളത്. മരത്തിന്റെ
പ്രകടനപരതയെയും ചലനത്തെ സംബന്ധിക്കുന്ന പരിമിതിയെയും റദ്ദാക്കാനുള്ള വിളിയാണത്.
ഒപ്പം <span style="mso-spacerun: yes;"> </span>ആ പിൻവിളിയിൽ മൂലകാരണത്തിലേക്ക് മടങ്ങാനുള്ള
ആഹ്വാനവുമുണ്ട്. പരമാണുവിന്റെ ബഹിർസ്ഫുരലോകമാണ് ഇക്കാണുന്നതെല്ലാം എന്ന്
ഉദ്ദാലകഗുരു ശ്വേതകേതുവിനെ ഛാന്ദോഗ്യോപനിഷത്തിൽ പഠിപ്പിക്കുന്നത് ഒരു
ആലിൻകായകൊണ്ടാണ്.<span style="mso-spacerun: yes;"> </span>‘ആകാശത്തിനുള്ള ഏതോ
അഴകിനെ ഗാഢമായി ആശിക്കാനും അതിനായി ആയാസപ്പെടാനും അതെല്ലാം മൂടി വയ്ക്കാനും
മരത്തിനുള്ള ആഗ്രഹപ്പെരുക്കങ്ങളെ സംഗ്രഹിച്ചു വച്ചുകൊണ്ടാണ് വിത്തുകൾ മിടിക്കുന്നത്’
എന്നു മറ്റൊരു കവിതയായ ‘ഭൂമി’യിൽ ഒരു നിരീക്ഷണം ഉണ്ട്. പുറത്തേക്കു വന്ന്
ആകാവുന്നിടത്തോളം വികസിക്കുക എന്ന ജീവചൈതന്യത്തിന്റെ സ്വാഭാവിക ഗതിയെ തിരിച്ചിട്ട
രൂപത്തിലാണ് അസീം സമീപിക്കുന്നത്. <span style="mso-spacerun: yes;"> </span>‘ഗർഭം’
എന്ന പേരുള്ള കവിതതന്നെയുണ്ട്. ജീവിതത്തിലൊരിക്കലും പെറ്റെഴുന്നേൽപ്പ്
എന്നൊരവസ്ഥയോ പേറ്റുനോവാറുകയോ ഇല്ലെന്ന് അതിൽ കാണാം. എങ്കിൽ പിന്നെ എന്തിന്
പുറത്തേക്ക് വരണമെന്ന പ്രതിസന്ധി ഉത്തരമില്ലാത്ത ചോദ്യമായി തീരുന്നിടത്തു നിന്നാണ്
‘ഗർഭാവസ്ഥയിലേക്ക് തിരിച്ചു പോകാൻ കഴിയാത്തതിലുള്ള അസ്വസ്ഥത കവിതകളിൽ പല തരത്തിൽ നിറയുന്നത്.
‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ൽ ‘തിരിച്ചു വിളിക്കണം എന്നത്
പ്രതിഭാസമ്പന്നമായ സങ്കല്പം മാത്രമാണെന്ന് മനസ്സിലാക്കുകയും ‘വിരിഞ്ഞിറങ്ങിയ
ഒന്നിനും മടങ്ങിപോകാനാവില്ലെന്നു’മുള്ള അങ്കലാപ്പിനെ സർവജീവജാലങ്ങളുടെയും
വേവലാതിയായി ധരിക്കുകയും ചെയ്യുന്നുണ്ട്.<span style="mso-spacerun: yes;"> </span>ഈ
വേവലാതിയുടെ ഐക്യധർമ്മത്തിലാണ് പ്രപഞ്ചത്തിലെ ഇതരജീവവസ്തുക്കളുമായുള്ള താദാത്മ്യം കവി
കണ്ടെത്തുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. </span><span style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: 0.5in;"><span lang="ML" style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;">സ്വതന്ത്രാഭിലാഷങ്ങളുടെയും മോചനാകാംക്ഷകളുടെയും പാരമ്പര്യപ്രതീകങ്ങളായ പക്ഷികൾ
അസീമിന്റെ കവിതയിൽ സ്വച്ഛമായ ഒരവസ്ഥയിൽ കടന്നുകയറുന്ന ഒച്ചകളും കലമ്പലുകളുമായി
തീർന്നിരിക്കുന്നതിൽ അദ്ഭുതമൊന്നും ഇല്ല. എന്നാൽ അവ ഒഴിവാക്കപ്പെടുകയല്ല,
തുടർച്ചയായി കവിതകളിൽ സകലധർമ്മങ്ങളോടെയും പ്രത്യക്ഷപ്പെടുന്നു എന്ന
കാര്യത്തിലും<span style="mso-spacerun: yes;"> </span>ശ്രദ്ധിക്കേണ്ട വശമുണ്ട്. പുഴയിൽ
വലയെറിഞ്ഞിരിക്കുന്നയാളിന്റെ അടുക്കൽ കൊതിയോടെ വരുന്ന കിളികൾ അയാളുടെ
ചുറ്റുപാടുകളെ <span style="mso-spacerun: yes;"> </span>മലീമസമാക്കുന്ന കാഴ്ചയാണ്
‘ശേഷിപ്പു’കൾക്ക് മുന്നിൽ വയ്ക്കാനുള്ളത്. (‘ചിറകടി ഒച്ചകൾ, എല്ലുംതോലും ചിന്നിയ
ദൃശ്യങ്ങൾ, കൂർമുള്ളിന്റെ ശേഷിപ്പുകൾ’) മുറിയിലെ ഭിത്തിയിൽ വരച്ചുവച്ച മരത്തിന്മേൽ
പുറത്തെ ഇരുട്ടിൽനിന്നും പറന്നുവന്ന് ചിറകൊതുക്കിയിരിക്കുന്ന പറവയുമുണ്ട്,
കവിതകളിൽ ഒരിടത്ത്. (ജാലകപ്പഴുത്) പക്ഷിയെ വരയ്ക്കുമ്പോൾ ചുണ്ടിനും നഖത്തിനും
കൂർപ്പുകൂടുന്നു, തൂവൽ കൊഴിയുമന്നു, ചിറകിനു കൃത്യതയില്ലാതാവുന്നു, പടം വരതന്നെ
കൈവിട്ടു പോവുന്നു. (പക്ഷിയെ വരയ്ക്കൽ) എനിക്കു നീ ചിറകുകളാകേണ്ട, കാരണം
പറന്നുയരുകയെന്നാൽ അഗാധമായൊരു ആഴം സൃഷ്ടിക്കുകയാണെന്നും ആഴം അപകടകരമാണെന്നും
(അതുമാത്രം മതി) ഭയപ്പെടുന്ന മാനസികാവസ്ഥകൾ സൃഷ്ടിക്കുന്ന കിളികളാണ്<span style="mso-spacerun: yes;"> </span>കവിതകളിലുള്ളത്. ചിറകൊതുക്കാതെ പറന്നുയരുന്ന
പക്ഷിയുടെ ഒരു ദൃശ്യമുള്ളത് ‘ലഹരി’യെന്ന കവിതയിലാണ്. ‘ജലത്തിലൂടെ ഒഴുകി നീങ്ങുന്ന
ഒരാളുടെ ശിരസ്സിൽനിന്നു കിളി ചിറകുകുടഞ്ഞ് നനവില്ലാതെ പറന്നുപോകുന്ന ഒരു കിളിയുടെ
ചിറകിന്റെ നിഴലിൽ ഭൂതലം ഇരുളുന്നു’ എന്നാണതിലെ വിചിത്രകല്പന. ചലനം ഒരു വേവലാതിയായി
കവിതയിൽ നിറയുന്നതിന്റെ അസ്വസ്ഥതകളെ<span style="mso-spacerun: yes;">
</span>എടുത്തു കാണിക്കാനുള്ള ഒരു ഉപാധിയെന്ന നിലയ്ക്കാണ് പക്ഷിബിംബങ്ങളെ
പ്രത്യേകമായി അടുത്തു നോക്കിയത്.<span style="mso-spacerun: yes;">
</span>സമാഹാരത്തിലെ ഭൂരിഭാഗം കവിതകളും നിശ്ചലതയെ സ്വാഭാവികമായ ഉപസ്ഥിതിയാക്കുകയും
പുറത്തേക്കു കുതിക്കാൻ വെമ്പുന്ന എല്ലാ ചലനങ്ങളേയും വലിച്ചടുപ്പിക്കുന്ന
ഭൂഗുരുത്വത്തെ അവയുടെ ഭാവബദ്ധതയുടെ കേന്ദ്രമാക്കുകയും ചെയ്യുന്നു. </span><span style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: 0.5in;"><span lang="ML" style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;">ബഹിർമുഖതയിൽ കുറ്റബോധം അനുഭവിക്കുന്ന, തുടർച്ചയായി ഒളിക്കാൻ ഇടം തേടുന്ന
സത്തയുടെ സന്ത്രാസങ്ങളാണ് അവസ്ഥയുടെയും പരിണാമത്തിന്റെയും ഇടയിലുള്ള സഞ്ചാരവഴികളെ
സജീവമാക്കുന്നതെന്നാണ് ഇതിൽനിന്നെല്ലാം കൂടി ഉരുത്തിരിഞ്ഞു കിട്ടുന്ന അർത്ഥം. മുറിച്ചുമരിൽ
വരച്ചു വച്ചിരിക്കുന്ന വൃക്ഷക്കൊമ്പിലേക്ക് പാഞ്ഞുവന്നിരുന്ന് ചിറകൊതുക്കുന്ന
പക്ഷിയിലുള്ളതും മരത്തെ തിരിച്ചു വിളിക്കുന്ന വിത്തിന്റെ അതേ ആകർഷണബലമാണ്.
ചലനങ്ങളെ നിശ്ചലമാക്കുന്ന ബലതന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, പെട്ടുകിടക്കാനാണോ
വിട്ടുപോകാനാണോ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നതെന്ന കാര്യത്തിൽ കവിത
പ്രത്യക്ഷത്തിലൊരു കുഴമറിച്ചിലും കാണിക്കുന്നില്ല. ഇരിക്കുന്നിടത്തിരിക്കുക,
മടങ്ങിപ്പോകാൻ തീവ്രമായി അഭിലഷിക്കുക, അതിനു കഴിയായ്കയാൽ വേദനിക്കുക, ഈ വേദന
തന്നെയാണ് സമസ്ത ജീവജാലങ്ങളിലും പ്രതിഫലിക്കുന്നതെന്ന് സ്വയം സമാധാനിക്കുക,<span style="mso-spacerun: yes;"> </span>അതിനെപ്പറ്റി വാചാലനായിക്കൊണ്ട് വിനിമയം
സാധ്യമാക്കുക... ഇങ്ങനെ ഉരുത്തിരിച്ചെടുക്കാവുന്ന ഋജുവായൊരു ഭാവരേഖ അസീമിന്റെ
കവിതകളുടെ അടിസ്ഥാനഘടനയായി നിലനിൽക്കുന്നു.<span style="mso-spacerun: yes;"> </span></span></p><p class="MsoNormal" style="text-align: right; text-indent: 0.5in;"><span lang="ML" style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;"><span style="mso-spacerun: yes;">(littnow.com/thaanuyarunna-chalam-r-p-sivakumar-article-littnow)<br />(https://www.dcbooks.com/marathine-thirichu-vilikunna-vithu-by-azeem-thannimoodu-rr21.html)<br /> </span></span><span style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;"></span></p>
<p class="MsoNormal" style="text-align: justify; text-indent: 0.5in;"><span style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;"> </span></p>
<p class="MsoNormal"><span style="font-family: Rachana; font-size: 12pt; line-height: 115%; mso-bidi-language: ML;"> </span></p>
വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-6228003002432735262021-10-15T21:28:00.003+05:302021-11-02T21:26:10.205+05:30റോസാപ്പൂവിന്റെ പേര്<p> </p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-OAtPbf6UuCY/YWmktHGfaXI/AAAAAAAARUs/Um1ArwxXbCYq1VzYhRE6KMQZS9XW-IZlQCLcBGAsYHQ/s914/245234268_10216492476343085_8282205416555176369_n.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="914" data-original-width="640" height="320" src="https://1.bp.blogspot.com/-OAtPbf6UuCY/YWmktHGfaXI/AAAAAAAARUs/Um1ArwxXbCYq1VzYhRE6KMQZS9XW-IZlQCLcBGAsYHQ/s320/245234268_10216492476343085_8282205416555176369_n.jpg" width="224" /></a></div><br /><p></p><div dir="auto"><div class="ecm0bbzt hv4rvrfc ihqw7lf3 dati1w0a" data-ad-comet-preview="message" data-ad-preview="message" id="jsc_c_4io"><div class="j83agx80 cbu4d94t ew0dbk1b irj2b8pg"><div class="qzhwtbm6 knvmm38d"><span class="d2edcug0 hpfvmrgz qv66sw1b c1et5uql lr9zc1uh a8c37x1j keod5gw0 nxhoafnm aigsh9s9 d3f4x2em fe6kdd0r mau55g9w c8b282yb iv3no6db gfeo3gy3 a3bd9o3v b1v8xokw oo9gr5id hzawbc8m" dir="auto"><div class="kvgmc6g5 cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;">മെൽക്കിലെ അഡ്സോ, എൺപത്തി നാലാം വയസ്സിൽ ഇറ്റലിയിലെ സന്ന്യാസി മഠത്തിലിരുന്ന് എഴുതിയ, അയാളുടെ ചെറുപ്പത്തിൽ നടന്ന, അയാൾകൂടി സാക്ഷിയായ ഒരു സംഭവകഥയുടെ പ്രാചീന ലത്തീനിലുള്ള കൈയെഴുത്തു പ്രതിയാണ് ‘റോസാപ്പൂവിന്റെ പേര് എന്ന നോവലിന്റെ അടിസ്ഥാന പ്രമാണം. ആബെ വാലെറ്റ് എന്ന മനുഷ്യൻ പതിനെട്ടാം നൂറ്റാണ്ടിലെ ലത്തീനിലേക്ക് അത് പരിഭാഷപ്പെടുത്തിയിരുന്നു. നോവലിന്റെ ആഖ്യാതാവിന് (സൗകര്യത്തിന് അത് ഉംബെർത്തോ എക്കോ തന്നെയാണെന്ന് വിചാരിക്കാം) ലഭിക്കുന്നത് ഡോം ജെ മാബിയോൺ ഫ്രെഞ്ചിലേക്ക് പരിഭാഷപ്പെടുത്തിയ കൃതിയാണ്. അത് ഇറ്റാലിയനിലേക്ക് മാറ്റിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. വില്യം വീവർ അതിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അതിനെ മലയാളത്തിലേക്ക് രാധികാ സി നായർ വിവർത്തനം ചെയ്യുമ്പോൾ വിവർത്തനത്തിന്റെ ആറു കൈ മറിഞ്ഞാണ് അനുഭവകഥ നമ്മുടെ കൈകളിലെത്തുന്നതെന്നർത്ഥം. ആദ്യത്തെ മൂന്നു വിവർത്തനങ്ങൾ ഭാവനയിലുള്ളതാണ്. അവസാനത്തെ മൂന്നു വിവർത്തനങ്ങൾ യാഥാർത്ഥ്യവും. ഉംബെർത്തോ എക്കോ എന്ന പ്രതിഭ സങ്കല്പ-യാഥാർത്ഥ്യങ്ങളുടെ സ്വർഗനരകങ്ങൾക്കിടയിൽ പകുതി മറഞ്ഞും പകുതി തെളിഞ്ഞും നിന്നുകൊണ്ടാണ് ചിരിക്കുന്നത്. അതികഥയുടെ തന്ത്രങ്ങൾകൊണ്ടു താൻ മെനഞ്ഞ ഒരു നോവലിനെ ചൂണ്ടി ‘നമ്മുടെ കാലത്ത് ഒരു പ്രസക്തിയുമില്ലാത്ത കഥ’യെന്നു പറഞ്ഞുകൊണ്ട്. </div><div dir="auto" style="text-align: start;"> </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;">ആരാണ് ഒരു കൃതി വിവർത്തനം ചെയ്യേണ്ടത്? സ്രോതഭാഷയിൽ നിഷ്ണാതനായ ആളാണോ ലക്ഷ്യഭാഷയിൽ സിദ്ധിയും ശേഷിയും ഉള്ള ആളാണോ? മലയാള വിവർത്തനങ്ങളെ സംബന്ധിച്ചിടത്തോളമുള്ള സാമാന്യബോധം ഇംഗ്ലീഷ് ( മറ്റു ഭാഷകളിൽനിന്ന് നേരിട്ട് വിവർത്തനം ചെയ്തിട്ടുള്ള കൃതികൾ ഭൂരിപക്ഷവും നല്ലതാണ് മലയാളത്തിൽ) നല്ലവണ്ണം അറിയാവുന്ന ഒരാളിന് മലയാളത്തിലെ വാക്യഘടനയോ എന്തിനു മതിയായ ഭാവുകത്വം പോലുമോ ഇല്ലെങ്കിലും വിവർത്തനം ആകാമെന്നുള്ളതാണ്. അല്ലാതെ വരുമ്പോഴാണ് ഒരു ശൈലിയോ ഒരു വാക്കോ തെറ്റിയാലും, ഇനിയും തീരെ മാഞ്ഞു പോകാത്ത കോളോണിയൽ ബോധങ്ങൾക്ക് ‘അയ്യോ പോയേ !’ എന്ന് ആർത്തു വിളിക്കാനുള്ള സൗകര്യം കിട്ടുന്നത്. എന്നാൽ സാംസ്കാരികമായ ഈടുവയ്പ്പിനെ സഹായിക്കുന്നത് ലക്ഷ്യഭാഷയിലുള്ള വിവർത്തകരുടെ സാമർത്ഥ്യമാണ്. മൂലകൃതിയുടെ മഹത്വമറിയാനല്ല പരിഭാഷകൾ, അവയെ നമ്മുടെ ഭാഷ എത്രത്തോളം ഉൾക്കൊള്ളുന്നു എന്ന് അനുഭവിക്കാനാണ്. അതുവഴി വികസിക്കുന്ന ഭാഷയുടെ അനുഭവമാണ് കൃതിയുടെ അനുഭവം. അതുകൊണ്ട് വിവർത്തക/ന്റെ യുടെ ഭാഷാസിദ്ധിയാണ് പരിഭാഷകളുടെ മേന്മ നിശ്ചയിക്കുന്നത്. മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ മൂന്നു മികച്ച പരിഭാഷകളിൽ ഒന്നാണ് രാധികയുടെ ‘ റോസാപ്പൂവിന്റെ പേര്’. (പി രാമൻ തർജ്ജിമ ചെയ്ത ‘മായപ്പൊന്നും’, കെ ആർ അശോകന്റെ ‘സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃകയും.) ഈ രണ്ടു പുസ്തകങ്ങളേക്കാൾ കഠിനമായൊരു ഉത്തരവാദിത്തദൗത്യം 661 പുറങ്ങളുടെ വലിപ്പവും ഇറ്റാലിയൻ ഫ്രെഞ്ച് ലത്തീൻ ഭാഷകളുടെയും മധ്യകാല യൂറോപ്പിന്റെയും പ്രേഷിതസഭകളുടെയും ചരിത്രത്തിന്റെയും തത്ത്വചിന്തമുതൽ കാവ്യമീമാംസവരെ നീണ്ടുകിടക്കുന്ന നീണ്ടു കിടക്കുന്ന വിജ്ഞാനശാഖകളുടെയും എല്ലാം മിശ്രിതമായ ഒരു പുസ്തകം, അതും ഭ്രമിപ്പിക്കുന്ന കല്പനകളും ചരിത്രയാഥാർഥ്യങ്ങളും കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ‘വിജ്ഞാനകോശം’ വിവർത്തനം ചെയ്യുന്നതിലുണ്ട്. ചെറിയകാര്യമല്ല അത്. പുസ്തകത്തിലെ മറ്റു ഭാഷകളിലെല്ലാമുള്ള പദങ്ങൾക്കും വാക്യങ്ങൾക്കും കാവ്യശകലങ്ങളെയും എല്ലാം ചേർത്താണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്. അതിനു വേണ്ടിവന്ന ശ്രമത്തെക്കുറിച്ച് രാധിക ആമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്.</div><div dir="auto" style="text-align: start;"> </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;"> നമ്മുടെ സാഹിത്യത്തിലെ ആധുനികതയുടെ ആരംഭം പ്രത്യക്ഷമോ പരോക്ഷമോ ആയ വിവർത്തനങ്ങളിലൂടെയാണ്. ഐവാൻ ഹോ, ഹെൻട്രീറ്റാ ടെമ്പിൾ, ആയിരത്തൊന്ന് രാവുകൾ, വിക്രമാദിത്യ കഥകൾ, പാവങ്ങൾ, കുറ്റവും ശിക്ഷയും, ക്വിക്സോട്ട്..... നാടകം, ചെറുകഥ, കവിത, വൈജ്ഞാനിക സാഹിത്യം.. അങ്ങനെ നോക്കിയാൽ സമകാലത്തോളം നീളുന്ന വലിയൊരു പട്ടികയുണ്ട്, പരിഭാഷകളുടേതായി. ആളുകൾ വിചാരിച്ചു വശായതുപോലെ മറ്റു ഭാഷകളിലെ സാഹിത്യം വായിച്ചു ചാർതാർത്ഥ്യം കൊണ്ടവരല്ല, അവയെ വഴിവെട്ടിത്തിരിച്ചു ഇവിടെകൊണ്ടുവന്നവരാണ് പുറമേ ആരും അറിയാതെ മുഴക്കങ്ങൾ സാഹിത്യത്തിൽ സൃഷ്ടിച്ചത്. എഴുത്തുകാരുടെ കാര്യത്തിൽ സംഗതികൾ വ്യത്യസ്തമായിരിക്കും. തൊഴിൽ പരമായി അവർ അവർക്കു വേണ്ടത് കണ്ടെത്തുമായിരിക്കും. എന്നാൽ അവർക്കു വേണ്ടി ഒരു വായനാലോകത്തെ പാകപ്പെടുത്തുന്നതിൽ പരിഭാഷകരുടെ സംഭാവനകൾ വളരെ വലുതാണ്. മഹാസമുദ്രങ്ങളിൽ തോണിയിറക്കാൻ (പി കെ രാജശേഖരന്റെ ഒരു ഉപമ കടമെടുത്തുകൊണ്ടാണെങ്കിൽ കടലിൽ സ്രാവു വേട്ടയ്ക്കിറങ്ങാൻ) മാത്രമല്ല കായലും കൈത്തോടും തമ്മിലുള്ള വ്യത്യാസങ്ങൾ പരിഗണിക്കാനും പരിഭാഷകളുടെ ഒത്താശകൾ സഹായിച്ചിട്ടുണ്ട്. നമ്മൾ ആ കാര്യം വേണ്ടത്ര പഠിച്ചിട്ടില്ല. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;">മലയാളത്തിലെ പ്രധാനപ്പെട്ട പരിഭാഷകളിലൊന്നാണ് ‘റോസാപ്പൂവിന്റെ പേരും’. സംശയമൊന്നും ഇല്ല. നോവലിന്റെ ഭാവാന്തരീക്ഷം അതേ പടി നിലനിർത്തിക്കൊണ്ടുള്ള തർജ്ജിമയാണ് ഇത്. രാത്രി കേൾക്കാനുള്ള സംഗീതം എന്നൊക്കെ പറയുമ്പോലെ, ഉറക്കത്തിനുള്ള സമയം കഴിഞ്ഞും നീളുന്ന നിശ്ശബ്ദരാത്രികളിൽ വായിക്കാനുള്ള ഒരു പുസ്തകം !</div><div dir="auto" style="text-align: start;"> </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;">മെൽക്കിലെ സന്ന്യാസി മഠത്തിൽ ബ്രദർ വില്യമിനോടൊപ്പം അഡ്സോ ചെലവഴിച്ച ഏഴുദിവസങ്ങളിൽ നടന്ന സംഭവവിവരണങ്ങൾ വിവർത്തനം ചെയ്യുമ്പോൾ ആബേ വാലറ്റ് തന്റെ ഒരു മുദ്ര അവയിലുടനീളം പതിപ്പിച്ചു വച്ചു. തുടക്കത്തിൽ ഒന്നോരണ്ടോ വരിയിൽ എന്താണ് പ്രസ്തുത അധ്യായത്തിൽ വിവരിക്കുന്നതെന്ന് ചുരുക്കി എഴുതി. അതിലൂടെ ഉത്തമ പുരുഷനിലുള്ള (ഫസ്റ്റ് പേഴ്സണിൽ ) കഥയിൽ, ഒരു മനുഷ്യന്റെ കൂടി സാന്നിദ്ധ്യം വരുന്നു. അവ തൃതീയ പുരുഷനിലുള്ള (തേഡ് പേഴ്സൺ) ആഖ്യാനം കൂടിയായി മാറുന്നു. എക്കോ ആഖ്യാനത്തിന്റെ കാര്യത്തിൽ തുറന്നിട്ട ഒരു അട്ടിമറിയാണിത്. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;">രാധികയുടെ മലയാള പരിഭാഷയിലും മറ്റൊരു തരത്തിൽ ഇത്തരമൊരു മുദ്ര കടന്നു വരുന്നുണ്ട്. ഹെർസി എന്ന വാക്കിനു പകരമായി ഉപയോഗിച്ചിരിക്കുന്നത് പാഷണ്ഡത എന്ന വാക്കാണ്. ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ വേദദൂഷണം എന്നാണർത്ഥം. മഠാധിപന്റെ മോതിരക്കല്ലുകളെ അയാൾ വിവരിക്കുന്നിടത്ത് സ്നേഹം എന്ന് ഗുണ്ടർട്ട് അർത്ഥം നൽകിയിട്ടുള്ള ഉപവി എന്ന പ്രാചീനപദം കാണാം. മലയാളത്തിൽ ഗ്രന്ഥാലയമല്ലാതെ മറ്റൊന്നുമാകാൻ ഇടയില്ലാത്ത കെട്ടിടഭാഗത്തെ ലേഖാലയം ആക്കിയതിലും ഒരു മിന്നിത്തിളക്കമുണ്ട്. പതിനാലാം നൂറ്റാണ്ടിലെ അഡ്സോയുടെ വിവരണത്തിലെ കുപ്രസിദ്ധമായ സന്ന്യാസി മഠത്തിലെ കുഴപ്പം പിടിച്ച മുറി, ലാബിറന്ത്’ (ലാബുരിന്തോസ്) മലയാളത്തിൽ രാവണൻ കോട്ടയാണ്. ഗ്രീക്കു പുരാണത്തിലെ മിനോട്ടോറിന്റെ വസതിയാണ് മധ്യകാല ഇംഗ്ലീഷിൽ ലാബിറന്തായി മാറിയത്. അകത്തുകയറിയാൽ തിരിച്ചിറക്കം സംശയാസ്പദമായ, ‘രാവണൻ കോട്ട’യായി അതു മാറുമ്പോൾ പരിചിതമായ അപരിചിതത്വം അനുഭവേദ്യമാണ്. അതിന്റെ പ്രാചീനതയ്ക്കൊപ്പം. ‘ഫെം ഫെറ്റാലെ’യെ പൂതനയെന്നോ താടകയെന്നോ മാറ്റും പോലെയല്ല അത്. </div><div dir="auto" style="text-align: start;"> </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;">ബാസ്കർ വില്ലിയിലെ ബ്രദർ വില്യമിനെ അഡ്സോ ആദ്യം പരിചയപ്പെടുത്തുന്നത് തീരെ മെലിഞ്ഞ് പൊക്കം കൂടിയ മനുഷ്യനായിട്ടാണ്. തവിട്ടു പുള്ളികളുള്ള നീണ്ട മുഖം. അയാളിൽ ആദ്യം ശ്രദ്ധിക്കുക കാതിലെ എഴുന്നു നിൽക്കുന്ന മുടികളാണത്രേ. ആത്മവിശ്വാസമില്ലെന്ന് തോന്നിപ്പിക്കുന്ന ഭാവം ജിജ്ഞാസയായിരുന്നു എന്ന് അഡ്സോ പിന്നീട് തിരിച്ചറിയുകയും ചെയ്യുന്നു. ഷോൺ ഷാക് അനൗഡ് സംവിധാനം ചെയ്ത ദ നെയിം ഓഫ് ദ റോസ് (1986) സിനിമയിൽ സീൻ കോണറി അവതരിപ്പിച്ച വില്യമിനെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. എന്തൊക്കെ പ്രത്യേകതകളുണ്ടെങ്കിലും - രോമാവൃതമായ ശരീരം തന്നെ അവയിൽ പ്രധാനം - ജെയിംസ് ബോണ്ടായി പകർന്നാടിയിരുന്ന വ്യക്തിയ്ക്ക് ഭ്രാന്തൻ വായനയുടെയും പുസ്തകപ്രേമത്തിന്റെയും വിശന്ന കണ്ണുകളുള്ള ആളായിരിക്കാൻ പ്രയാസമാണ്. അതിലേറെ പ്രയാസം ആത്മവിശ്വാസമില്ലാത്ത വ്യക്തിഭാവവുമായി കൂറ്റൻ ശരീരമുള്ള കോണറിയ്ക്ക് എന്തു ബന്ധമാണുള്ളത്? അപ്പോഴും സിനിമ അനുകരിച്ച മധ്യകാലത്തെ ഇരുട്ട് കുറെയൊക്കെ വില്യമിനെ രക്ഷിച്ചു. അഡ്സോ സിനിമയിൽ ആകെ തകർന്നു തരിപ്പണമാക്കി. </div><div dir="auto" style="text-align: start;"> </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;"> നോവലിലെ മറ്റു ഘടകങ്ങൾ മാറ്റിവച്ചാലും അവശേഷിക്കുന്ന ഒരു വേതാളപ്രശ്നമുണ്ട് എന്തുകൊണ്ട് ഈ പേര്? ക്രിസ്തുവിന്റെ ദാരിദ്ര്യമോ, ക്രൂരമായ മതദ്രോഹവിചാരണകളോ, സഭകളുടെ പടല പിണക്കങ്ങളോ, തർക്കങ്ങളോ, പ്രാചീന വിജ്ഞാനമോ, പുസ്തകങ്ങൾക്കു ലഭിച്ച പ്രാധാന്യമോ, അരിസ്റ്റോട്ടിലോ ഒന്നിനുമല്ല അനൗഡിന്റെ ചലച്ചിത്രം ആവേശത്തോടെ ഊന്നൽ നൽകിയത്. അഗ്നിക്കുള്ള മാംസം എന്ന് നോവലിൽ വിശേഷിപ്പിച്ച പെൺകുട്ടിയെ രക്ഷിച്ച അഡ്സോയുടെ കൗമാര പ്രേമത്തിനാണ്. അതുകൊണ്ട് പേരില്ലാത്ത അവൾക്കുള്ള പേരാണ് റോസ്! റോമിയോയുടെ പ്രണയാർദ്രമായ വരികളെ ഓർമ്മിപ്പിച്ചുകൊണ്ട് പെൺകുട്ടിയെ റോസായി സിനിമയുടെ അവസാനം സ്നാനം ചെയ്യിക്കുന്നു. നോവലിനു ഇതിൽ പരം ദുരന്താത്മകമായ പരിണാമം വരാനിഉല്ലെന്നാണ് തോന്നിയത്. </div><div dir="auto" style="text-align: start;"> </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;">എക്കോ പുസ്തകത്തിന്റെ അവസാനം, പ്രാചീന ലത്തീൻ കവിതാശകലമുദ്ധരിച്ചുകൊണ്ട് ഒരു റോസാപ്പൂവിനെ കൊണ്ടുവരുന്നത് ആർക്കെന്നറിയാതെ (കാലത്തിനു സൂക്ഷിച്ചു വയ്ക്കാൻ) ഉപേക്ഷിച്ച പുസ്തകത്തെ സൂചിപ്പിക്കാനാണ്. പേരുകളെപ്പറ്റി മറ്റൊരിടത്തും പരാമർശിക്കുനുണ്ട്. ‘വസ്തുക്കൾക്ക് പേരിടാനായി ദൈവം ആദത്തിനെ ചുമതലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും മാത്രമല്ല, പേരിടുന്നതു നേരിട്ട് കണ്ടറിയാൻ എല്ലാ ജീവികളെയും അവിടെ എത്തിച്ചിട്ട് ദൈവം ആദത്തിന്റെ സമീപം ചെന്നിരിക്കുകയും ചെയ്തു. വസ്തുക്കളുടെ കാരണം അവയുടെ പേരുകളാണെന്ന് വില്യം പറയുന്നു. </div><div dir="auto" style="text-align: start;"> </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;">അപാര വായനക്കാരനും അന്ധനും ലൈബ്രറി കാവൽക്കാരനും ആയിരുന്ന ലൂയി ബോർഹസിനെ - ഹോർഹേയെ - പ്രതിനായകനാക്കി ഭാവന ചെയ്യുകയായിരുന്നു എക്കോ എന്നൊരു വാദമുണ്ട്. അതുപോലെ പുസ്തകപ്രേമിയും അപാര വായനക്കാരനും ആയ എക്കോ, ഭാവനയിൽ ഒരു പ്രതിഭാശാലിയെ ശത്രുവായി കണ്ട് തോത്പ്പിക്കുന്നത് കൗതുകകരമാണല്ലോ. അതെന്തായാലും നോവൽ വായനക്കാർക്കായി എക്കോ മാറ്റിവച്ച രഹസ്യാന്വേഷണ ജോലിയായിരിക്കണം ‘റോസാപൂവിന്റെ പേരെന്ന’ പേരിനു പിന്നിലെ നിഗൂഢത. പലരും പലതും ആലോചിക്കും. ചലച്ചിത്ര സംവിധായകനായ അനൗഡിന് അതു അഡ്സോയുടെ ആദ്യ ലൈംഗിക പങ്കാളിയായ പെൺകുട്ടി. നമുക്കോ? </div><div dir="auto" style="text-align: start;"> </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;">ആണുങ്ങൾ മാത്രമുള്ള പുസ്തകമാണ് റോസാപ്പൂവിന്റെ പേര്. മലയാള നിരൂപകർ അലങ്കാരത്തിനു വേണ്ടി പ്രയോഗിക്കുന്ന വിശേഷണപദം എടുത്തുപയോഗിച്ചാൽ ‘പേശീബലം’ കൃത്യമായി കാണിക്കുന്ന ഒരു രചന. അതിനുള്ളിൽ ആകെ ചോരയും മാംസവുമുള്ള ഒരു സ്ത്രീ, പേരില്ലാതെ തീയിൽ കരിയാനുള്ള മാംസമായി, ഇരട്ട ചൂഷണത്തിന്റെ ഇരയായി ഒടുങ്ങുകയാണ് ചെയ്യുന്നത്. (നോവലിൽ വിശുദ്ധമാതാവായ മേരി കഴിഞ്ഞാലുള്ള മറ്റൊരു സ്ത്രീ പരാമർശം ക്ലാര എന്ന വാക്കിലൊതുങ്ങുന്നു). നമ്മുടെ ‘വൺ ഡൈമെൻഷണൽ ഏസ്തെറ്റിക്സ് ആൻഡ് ഐഡിയോളജി’ പതിവുവച്ചു നോക്കിയാൽ സ്ത്രീകളെ തമസ്കരിക്കുന്ന പുസ്തകം. </div><div dir="auto" style="text-align: start;"> </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"><div dir="auto" style="text-align: start;">എന്നിട്ടും റോസാപ്പൂവിന്റെ പേര് മലയാളത്തിലെത്തുന്നത്, രാധികാ സി നായർ വഴി. രാധിക ഫലത്തിൽ ഒരു സ്രാവുവേട്ടതന്നെ നടത്തിയതല്ലേ..? ആലോചിക്കുമ്പോൾ അതും ആകർഷകവും ശ്രദ്ധേയവുമായ എക്കോയിയൻ ട്വിസ്റ്റാണ് ; പുസ്തകത്തിനു പുറത്തുള്ള.</div><div dir="auto" style="text-align: start;"> </div><div style="text-align: right;">(https://www.dcbooks.com/rosapoovinte-peru-by-umberto-eco-readers-review.html) (എഫ് ബി) <br /></div></div></span></div></div></div></div>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0tag:blogger.com,1999:blog-3392066314605778682.post-5486475510859151172021-10-14T21:40:00.003+05:302021-10-14T21:40:33.386+05:30മായപ്പൊന്ന്<p> </p><p></p><div class="separator" style="clear: both; text-align: center;"><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-_78G2EXWfsU/YWhVtLn4gBI/AAAAAAAARUk/eXSHPHnG9FAeZNNXqhDDbxqwCtZyfmRywCLcBGAsYHQ/s728/image.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="404" data-original-width="728" height="178" src="https://1.bp.blogspot.com/-_78G2EXWfsU/YWhVtLn4gBI/AAAAAAAARUk/eXSHPHnG9FAeZNNXqhDDbxqwCtZyfmRywCLcBGAsYHQ/s320/image.jpg" width="320" /></a></div><a href="https://1.bp.blogspot.com/-x-_NoBmh1eQ/YWhVNWl0QrI/AAAAAAAARUY/XSnPtAiWRBwVuqhd1ErYrlDzJOXoBqinwCLcBGAsYHQ/s728/image.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div><p></p><div style="text-align: left;"><span> </span>സാഹിത്യരചനയുടെ അവസാനം അതിന്റെ ആഖ്യാനം സ്വാഭാവികമായി രാഷ്ട്രീയ ചായ്വ് കാണിക്കുന്നതിൽ അദ്ഭുതമില്ലെന്ന് കലാചിന്തകർ പറയും. ജീവിക്കുന്ന ചുറ്റുപാടുമായി ബന്ധപ്പെടാതെ ഏതുതരം വിനിമയങ്ങൾക്കും നിൽക്കക്കള്ളിയില്ല. ജയമോഹന്റെ നൂറു സിംഹാസനങ്ങളിലും മിണ്ടാചെന്നായയിലും ആനഡോക്ടറിലും കഥാസമാഹാരമായ അറത്തിലും കാണുന്ന പ്രകടവും ലാവണ്യപരവുമായ രാഷ്ട്രീയചായ്വിൽനിന്ന് ചെറിയൊരു വ്യത്യാസം അടുത്തു വന്ന ‘മായപ്പൊന്നിനു’ണ്ട്. ആമുഖത്തിൽ പറയുന്നതനുസരിച്ച് മായപ്പൊന്ന് പുസ്തകമായി തമിഴിൽ ഇറങ്ങിയതല്ല. കവിയായ പി രാമൻ തമിഴിൽനിന്ന് ( ജയമോഹന്റെ ബ്ലോഗിൽനിന്ന്) തെരെഞ്ഞെടുത്ത് വിവർത്തനം ചെയ്തതാണ്. നിരന്തരമായി എഴുതിക്കൊണ്ടിരിക്കുന്ന സ്വഭാവമുണ്ട് ജയമോഹന്. കൂട്ടത്തിൽ നിന്ന് പത്തു കഥകൾ തിരഞ്ഞെടുക്കുകയും മുൻപ് മലയാളത്തിൽ എഴുതിയിയതു വായിച്ച് ജയമോഹന്റെ ഭാഷയെപ്പറ്റി നല്ല ധാരണ ഉണ്ടാക്കിവച്ചിട്ടുള്ള മലയാളി വായനക്കാർക്കു മുന്നിൽ ‘ഇത് ജയമോഹന്റെയല്ലല്ലോ’ എന്ന് ലവലേശം സംശയം തോന്നാത്തരത്തിൽ പരിഭാഷപ്പെടുത്തുക എന്ന സാഹസകർമ്മമാണ് രാമൻ ചെയ്തിട്ടുള്ളത്. പരിഭാഷയിൽ രാമൻ എടുത്ത മുൻകരുതലുകളും അപേക്ഷിച്ച സഹായങ്ങളും വിശദമായിതന്നെ ‘ഈ മൊഴിമാറ്റത്തെപ്പറ്റി’ എന്ന കുറിപ്പിൽ കൊടുത്തിട്ടുണ്ട്. താരതമ്യേന എടുക്കുന്ന ജോലിക്ക് തക്കവണ്ണം കൂലി കിട്ടാത്ത പണിയായ തർജ്ജുമകളിൽ വളരെ അപൂർവമായി മാത്രം കാണാവുന്ന ആത്മാർത്ഥതയാണിത്. അതിനുവേണ്ടിയുള്ള സമർപ്പണത്തിൽ ഒരു പക്ഷേ ഹൃദയസംവാദമെന്നു പറയാവുന്ന ചില കാര്യങ്ങളുണ്ടാവണം. ആ അർത്ഥത്തിൽ പുസ്തകത്തിനൊരു സവിശേഷതയുണ്ട്. പി രാമൻ ഈ പുസ്തകത്തിന്റെ പരിഭാഷകൻ മാത്രമല്ല എഡിറ്ററുംകൂടിയാണെന്നും എന്റെ സച്ചിദാനന്ദൻ കവിതകൾ എന്ന് മുൻപ് ബാലചന്ദ്രൻ ചുള്ളിക്കാടും പിന്നീട് ആ വഴി മറ്റു ചിലരും വന്നതുപോലെ താൻ എഴുതിയേക്കാവുന്ന (എന്റെ ജയമോഹൻ) കഥകൾ എന്നൊരർത്ഥവും രാമൻ തിരഞ്ഞെടുത്ത ഈ കഥകൾക്കുണ്ടെന്നും പറയാവുന്നതാണ്. ഈ കാര്യം മറ്റൊരുതരത്തിൽ വിശദീകരിക്കാൻ ശ്രമിക്കാം. </div><p><br />‘മായപ്പൊന്നി’ലെ കഥകൾക്കെല്ലാം ഒരേതരത്തിലുള്ള ഒരു സവിശേഷതയുണ്ട്. മുഖ്യകഥാപാത്രങ്ങൾ വിശേഷസിദ്ധികളാൽ അനുഗ്രഹിക്കപ്പെട്ടവരാണെന്നതാണ്. ജയമോഹന്റെ കഥകൾക്കും നോവലുകൾക്കും ഇങ്ങനെയൊരു ഗർഭഗൃഹം പൊതുവേ ഉണ്ടെങ്കിലും (ആനഡോക്ടർ നല്ല ഉദാഹരണമാണ്) ‘മായപ്പൊന്നിലെ’ കഥകളെ ആകെ സവിശേഷമാക്കുന്ന ഒരു പ്രത്യേകതയെന്ന നിലയിൽ അതിനു പ്രാധാന്യം കൂടുതലാണ്. കഥാപാത്രങ്ങളുടെ ഈ സവിശേഷ സിദ്ധി അഥവാ അവർക്ക് ജന്മസിദ്ധമായി ലഭിച്ച പ്രതിഭ അവർ ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളാൽ മറഞ്ഞു കിടക്കുന്ന ഒന്നാണ്. അതു മനസ്സിലാക്കാൻ കഴിയുന്ന വളരെക്കുറച്ച് ആളുകൾക്കു മുന്നിൽ ആകസ്മികമായോ അല്ലാതെയോ പെട്ടെന്ന് തെളിഞ്ഞ് വൈകാതെ മറഞ്ഞുപോകുന്ന ഒന്നുമാണ്. പത്തു കഥകൾക്കും പൊതുവേയുള്ളതാണ് ഈ ആന്തരികസ്വഭാവം. ദേവനിലെ മാണിക്കം ആശാരി ലക്ഷണം തികഞ്ഞ ദൈവവരകളിൽ, കുരുവിയിലെ അറുമുഖം ടെലിഫോൺ കേബിളുകൾ കലാപരമായി ഒട്ടിച്ചു ചേർക്കുന്നതിൽ, നിറപൊലിയിലെ നാണുക്കുട്ടൻ നായർ ആഹാരം വയ്ക്കുന്നതിൽ, ഏദനിലെ സാം ജെപത്തുരൈ ഉദാരതയിൽ, തേനീച്ചയിലെ അപ്പൻ കുടുംബം പോറ്റുന്നതിൽ സ്വയം സമർപ്പിക്കുന്നതിൽ, കോട്ടയിലെ അണഞ്ചിയമ്മ നാട്ടുമരുന്നു പ്രയോഗിക്കുന്നതിൽ, മായപ്പൊന്നിലെ നേശയ്യൻ ചാരായം കാച്ചുന്നതിൽ- ഇങ്ങനെ ചില അസാധാരണവും എന്നാൽ തീരെ ശ്രദ്ധ പിടിച്ചു പറ്റാത്തതുമായ കഴിവുകളുടെയും ജീവിതാനുഭവത്തിന്റെയും രേഖകളാണ് കഥകളിലുള്ളത്. വ്യത്യസ്തമെന്ന് തോന്നിയേക്കാവുന്ന തീവണ്ടിയെന്ന കഥ ജോൺ എബ്രഹാമിനെപ്പറ്റിയുള്ളതാണ്. അദ്ദേഹം താമസിച്ച ഒരു മുറി ഇപ്പോഴും അലങ്കോലമായി കിടക്കുന്നതിനെപ്പറ്റിയാണത്. ഇപ്പോഴില്ലാത്ത ജോൺ, കാല്പനികമെങ്കിലും ഭൗതികമായ ഒരു ഊർജ്ജമായി മുറിക്കുള്ളിലും അദ്ദേഹത്തെ ചുറ്റിനിന്ന മനുഷ്യരുടെ ഉള്ളിലും ജീവിക്കുന്നു. അവിടെ മുറി ശരീരത്തിന്റെയും അവിടെ ജീവിച്ചിരുന്ന ജോൺ പ്രതിഭാശക്തിയുടെയും പദവി കൈയാളുന്നു. ഇച്ചയുടെ ഉള്ളിലെ ജോൺ അസാധാരണമായ പെരുമാറ്റങ്ങളുടെ സിദ്ധിവിശേഷമാണ്. ‘കുഞ്ഞിയുടെ സ്വന്തം ആന’യെന്ന കഥയിൽ പ്രകടമായി ഇത്തരം പ്രത്യേകതകളൊന്നും പുറമേയ്ക്ക് കാണാനില്ല. ബാക്കി ഒൻപതു കഥകളെയും വച്ചു നോക്കുമ്പോൾ, വീട്ടുകാർ ഒന്നിച്ചിരുന്നു് ആന വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ കഥ പറയുകയും സങ്കല്പത്തിലെ ആനയെ വണ്ടു പോലെ ചെറുതാക്കി ഡപ്പിയിടച്ച് എവിടെയോ ഒളിച്ചുവയ്ക്കുകയും ചെയ്യുന്ന കുഞ്ഞിയുടെ വിവരണത്തിന് ഒരു മെറ്റഫറിന്റെ സ്വഭാവമുണ്ട്. “എല്ലാ ആനകളും കുടുങ്ങി നിൽക്കുന്ന ഒരു വീടുണ്ട്” എന്ന അതിലെ കഥാപാത്രം പറയുന്ന തത്ത്വശാസ്ത്രം ദാമ്പത്യത്തെ കളിയാക്കുന്നതല്ല, മറിച്ച് അതിന് മനുഷ്യരുടെ സ്വാഭാവിക മാനസികവികാസത്തിനു ഇടം കൊടുക്കാതെ വന്നുകുടുക്കുന്ന സാമൂഹിക സമ്മർദ്ദങ്ങളിലേക്ക് നീട്ടിയെടുക്കാവുന്ന അർത്ഥമുണ്ട്. <br /><br />ഇവിടെ എഴുതിയതുപോലെ അത്ര ഋജുവല്ല കാര്യങ്ങൾ, കഥയിൽ ആവിഷ്കൃതമാകുന്ന ജീവിതങ്ങളെ ചുറ്റിപ്പിടിക്കുകയും ഗതി തിരിച്ചു വിടുകയും ചെയ്യുന്ന മറ്റു സങ്കീർണ്ണതകളുമുണ്ട്. ‘കോട്ട’ എന്ന കഥയിൽ നവവധുവിനോട് ലൈംഗികശേഷി പ്രകടിപ്പിച്ച് ‘നൊന്താൽ തന്നെയേ പെണ്ണ് അടങ്ങുള്ളൂ’ എന്നു വിശ്വസിച്ചുറയ്ക്കുന്ന താണപ്പൻ ലഭിച്ച ശേഷിയുടെ വിപരീതഭാവമാണെങ്കിൽ ‘തേനീച്ച’യിൽ ജീവിതം മുഴുവൻ കുഞ്ഞിരുന്ന് സ്വർണ്ണപ്പണി ചെയ്ത് കുടുംബം നോക്കിയതിനാൽ സംഗീതം ക്ഷണനേരം പോലും ആസ്വദിക്കാൻ കഴിയാതെ എരിഞ്ഞുപോയ അപ്പനുമായി തിരുവാവുടുതുറ നാഗരത്തിനം പിള്ള എന്ന നാഗസ്വരവിദ്വാനുള്ളത് സമാന്തരഭാവമാണ്. രണ്ടാത്മാക്കളായി, കലാകാരനും ആസ്വാദകനുമായി അവർ ശുചീന്ദ്രം ക്ഷേത്രത്തിൽ കഥാവസാനം അവശേഷിക്കുന്നു. ‘തീവണ്ടി’ കഥയിൽ ജോൺ എബ്രഹാമിന്റെ കാര്യത്തിൽ കണ്ടതുപോലെ. <br /><br />ദാരിദ്ര്യവും അപമാനവും അവഗണനയും പ്രാരാബ്ദവുമെല്ലാം അനുഭവിക്കുമ്പോഴും ഉള്ളിൽ തിളങ്ങുന്ന സവിശേഷമായ സിദ്ധികൾ, കാടും ചപ്പും നീക്കി പുറത്തുവരാൻ അമാന്തിക്കുന്ന ശേഷികൾ, അവ തിരിച്ചറിയാൻ കഴിയുന്ന അപൂർവം ചില അതിസാധാരണക്കാരായ മനുഷ്യരുടെ മുന്നിൽ പ്രകടമാവുന്നതിനെപ്പറ്റി പറയുന്ന കഥകൾ ഫലത്തിൽ തനിക്കു യോജിച്ച അനുവാചകനെ തേടുന്ന ആഴത്തിൽ അപകർഷം വേട്ടയാടുന്ന രചയിതാവിനെ സംബന്ധിക്കുന്ന വൈകാരികമായ രൂപകം തന്നെയല്ലേ? ഉരച്ചും എരിഞ്ഞും അപ്രസക്തമായതെല്ലാം കളഞ്ഞ് അവസാനം തന്നെതന്നെ പ്രതിഫലിപ്പിക്കുക, സ്വയം പ്രതിനിധീകരിക്കുക എന്ന അവസ്ഥയിൽ എത്തുന്ന കഥാപാത്രങ്ങൾ ആത്മഘാതിയായ ഒരു സാക്ഷാത്കാരത്തിലേക്ക് എത്തുന്നവരാണ്. ‘മായപ്പൊന്ന്’ എന്ന കഥയിൽ നേശയ്യൻ കാച്ചിയെടുക്കുന്ന അമൃതുപോലെയുള്ള ലഹരി, കാടിനുള്ളിലെ ഏകാന്തത, പുലിയുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യവുമായെത്തുന്ന രചനാസമാധിയുടെ മൂർച്ഛാമുഹൂർത്തം ഇവയെല്ലാം ചേർത്തുവച്ചാൽ വഴി പെട്ടെന്ന് തെളിഞ്ഞു കിട്ടും.<br /><br /> അസാധാരണമായ പ്രതിഭാവിശേഷം പ്രകടിപ്പിക്കുകയും എന്നാൽ അദൃശ്യരായിരിക്കുകയും ചെയ്ത പഴയകാല മനുഷ്യരിൽനിന്ന് കലയെ മോചിപ്പിച്ച് ബഹുജനങ്ങളിലേക്ക് എത്തിച്ചതിൽ യാന്ത്രിക പുനരുത്പാദനത്തിന്റെ യുഗത്തിന് വലിയ പങ്കുണ്ട് എന്ന് പറഞ്ഞത് വാൾട്ടർ ബെഞ്ചമിനാണ്. സ്വന്തം സംവേദകരെ മാത്രമായി ആസ്വദിപ്പിക്കുന്നിടത്തുനിന്ന് എല്ലാവർക്കുമായി പങ്കുവയ്ക്കപ്പെട്ടിടത്തുനിന്നാണ് കലയുടെ ആധുനികവത്കരണം ആരംഭിക്കുന്നത്. കലയുടെ അനന്യത (സിംഗുലാരിറ്റി) തിരിച്ചറിയാൻ കഴിയുന്ന കുറച്ചുപേരെ രസിപ്പിക്കുക എന്ന നിലയിൽനിന്ന് എല്ലാവരെയും രസിപ്പിക്കാൻ കഴിയുക എന്നത് കലയുടെ/പ്രതിഭയുടെ യോഗ്യതയായി മാറി. കലയും അതിന്റെ ആസ്വാദകരും തമ്മിലുള്ള ബന്ധത്തെയാണ് പുതിയ കാലം തിരിച്ചിട്ടത്. എന്നാൽ ജയമോഹന്റെ ‘മായപ്പൊന്നിലെ‘ കഥകൾ, രണ്ടു തരത്തിൽ തിരിച്ചു പോക്കിനെ ഭാവന ചെയ്യുന്നു. 1. ജയമോഹന്റെ ‘കലാകാരന്മാർ’ അവരുടേതു മാത്രമായ ആസ്വാദകരെ കണ്ടെത്തി അവരിൽ ചാരിതാർത്ഥ്യം അടയുന്നു. 2. പുനരുത്പാദിപ്പിക്കാനാവാത്തതാണ് (കലാകാരൻ മരിക്കുന്നതോടെ അയാളിലെ പ്രതിഭയും എന്നെന്നേയ്ക്കുമായി അവസാനിക്കുന്നു. അത് മറ്റൊരാളിലേക്ക് പകരാൻ കഴിയാത്തതാണ്. അതിനനുസരിച്ചുള്ള ഇന്ദ്രിയവേദ്യതയാണ് അവയ്ക്കു കല്പിച്ചു കൊടുത്തിരിക്കുന്നത്) ഈ മാനുഷികമായ ശേഷികൾ എന്ന തീർപ്പിൽ കഥകൾ ചാരിതാർത്ഥ്യം അനുഭവിക്കുന്നു. കലാകാരനെ മാത്രമല്ല, അയാളുടെ ആസ്വാദകരെയും മഹത്വപ്പെടുത്തുകയാണ് കഥാകൃത്ത് ചെയ്യുന്നത്. ദേവനിലെ മാണിക്യം ആശാരിയുടെയോ മായപ്പൊന്നിലെ നേശയ്യന്റെയോ നിറപൊലിയിലെ നാണുകുട്ടൻ നായരുടെയോ കഴിവുകളെ ഇനിയൊരാൾക്ക് ആസ്വദിക്കാൻ കഴിയില്ല, അവ ആസ്വദിച്ചവർ ഭാഗ്യവാന്മാരാണെന്ന് കഥകൾ പറയാതെ പറഞ്ഞു വയ്ക്കുകയാണല്ലോ ചെയ്യുന്നത്. <br /><br />തീരെ ഒച്ചക്കുറഞ്ഞതും ആത്മാനുരാഗപരമെന്നു പറയാവുന്നതുമായ ഈ സൂക്ഷ്മവൈകാരികത കവിതകൾക്കു മാത്രമല്ല കഥകൾക്കും ഇണങ്ങുമെന്നതിന്റെ രാഷ്ട്രീയമാണ് ‘മായപ്പൊന്നിലെ’ കഥകളിലെ സൗന്ദര്യം. അത് പ്രത്യേക രീതിയിൽത്തന്നെ അഴിച്ചെടുക്കേണ്ടതുണ്ട്. </p><p> </p><p style="text-align: right;">(എഫ് ബി <br /></p><p><br /></p><p><br /></p>വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.com0